Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഖിലേഷ് യാദവ് പിന്നാക്കസമുദായത്തെ തഴയുന്നു; വെല്ലുവിളിച്ച് പല്ലവി പട്ടേല്‍; സ്വാമി പ്രസാദ് മൗര്യയ്‌ക്കും പിണക്കം; തൂത്തുവാരും യോഗി

മുന്നോക്കക്കാരായ കായസ്ത സമുദായത്തിന് രണ്ട് രാജ്യസഭാ സീറ്റുകള്‍ നല്‍കുക വഴി പിന്നാക്ക വിഭാഗത്തെ സമാജ് വാദിയും അഖിലേഷ് യാദവും അവഗണിച്ചു എന്ന ആരോപണവുമായി സ്വാമി പ്രസാദ് മൗര്യയും പല്ലവി പട്ടേലും. ഇവര്‍ കൂടി സമാജ് വാദി പാര്‍ട്ടിയെ വിട്ടുപോയാല്‍ യോഗി 2024ല്‍ 90 ശതമാനം സീറ്റുകളും തൂത്തുവാരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2024, 10:36 pm IST
in India
പല്ലവി പട്ടേല്‍ (എറ്റവും ഇടത്തേയറ്റം) സ്വാമിപ്രസാദ് മൗര്യ (തൊട്ടടുത്ത്)

പല്ലവി പട്ടേല്‍ (എറ്റവും ഇടത്തേയറ്റം) സ്വാമിപ്രസാദ് മൗര്യ (തൊട്ടടുത്ത്)

ലഖ്നൗ: അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുടെ തനിനിറം പുറത്തുവന്നത് കഴിഞ്ഞ ദിവം രാജ്യസഭാ സീറ്റിനു വേണ്ടിയുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോഴാണ്. മുന്‍ ചീഫ് സെക്രട്ടറി അലോക് രഞ്ജന്‍, രാഷ്‌ട്രീയക്കാരിയായി മാറിയ നടി ജയാ ബച്ചന്‍, ദളിതനായ രാംജി ലാല്‍ സുമന്‍ എന്നിവര്‍ക്കാണ് ഉറപ്പായും ലഭിക്കുന്ന മൂന്ന് രാജ്യസഭാ സീറ്റുകള്‍ നല്‍കിയത്. ഇതില്‍ ജയാ ബച്ചനും അലോക് രഞ്ജനും മുന്നോക്ക സമുദായമായ കായസ്തയില്‍ ഉള്‍പ്പെട്ടവരാണ്.

ഈ തെരഞ്ഞെടുപ്പില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളെ തഴഞ്ഞുവെന്ന പരാതിയുമായി മറ്റ് പിന്നാക്കവിഭാഗ നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ യുപി നിയമസഭാ തെരഞ്ഞെടുപ്പ് യോഗിയുടെ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ ബിജെപിയില്‍ നിന്നും രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത് വലിയ തിരിച്ചടിയായിരുന്നു. പിന്നീട് അദ്ദേഹത്തെ സമാജ് വാദി പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കി അവരോധിച്ചു. ഇപ്പോള്‍ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരിക്കുകയാണ് സ്വാമി പ്രസാദ് മൗര്യ. താന്‍ ഈ പാര്‍ട്ടിയില്‍ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും താന്‍ ബിജെപിയ്‌ക്ക് നേരെ ഉയര്‍ത്തിയ വെല്ലുവിളികളെല്ലാം സമാജ് വാദിയുടെ അഭിപ്രായങ്ങളല്ലെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നുവെന്നും സ്വാമി പ്രസാദ് മൗര്യ പരാതിപ്പെടുന്നു. അന്ന് കവി തുളസീദാസ് എഴുതിയ രാമചരിതമാനസം എന്ന കവിത അസംബന്ധമാണെന്നും അത് നിരോധിക്കണമെന്നുമുള്‍പ്പെടെ ഒട്ടേറെ വിവാദപരാമര്‍ശങ്ങള്‍ സ്വാമി പ്രസാദ് മൗര്യ നടത്തിയിരുന്നു. കാരണം ആ കവിതയില്‍ ശൂദ്രരെ വളരെ താഴ്ന്നവരായാണ് തുളസീദാസ് കണക്കാക്കിയിരുന്നതെന്ന് സ്വാമി പ്രസാദ് മൗര്യ ആരോപിച്ചിരുന്നു. എന്നാല്‍ യുപിയില്‍ രാമചരിതമാനസം എന്ന കവിതയെ വളരെ പവിത്രമായാണ് സാധാരണജനങ്ങള്‍ കണക്കാക്കുന്നത്. അന്ന് സ്വാമി പ്രസാദ് മൗര്യയെ തള്ളിക്കളയുകയായിരുന്നു സമാജ് വാദി പാര്‍ട്ടിയും അഖിലേഷ് യാദവും ചെയ്തത്.

പിഡിഎ (പിച്ച്ഡ, ദളിത്, അല്‍പസംഖ്യക് ) എന്ന മുന്നണിയായാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പിന്നാക്ക വിഭാഗക്കാര്‍ക്കും ദളിതര്‍ക്കും പ്രാധാന്യം നല്‍കും എന്നായിരുന്നു അഖിലേഷ് യാദവിന്റെ അവകാശവാദം. അന്ന് ആ മുന്നണിയില്‍ ഉള്‍പ്പെട്ടിരുന്ന അപ്നാദള്‍ (കമെര്‍വാദി) പാര്‍ട്ടിയുടെ എംഎല്‍എയായ പല്ലവി പട്ടേലും ഇപ്പോള്‍ അഖിലേഷ് യാദവിനെ ചോദ്യം ചെയ്യുകയാണ്. മുന്നോക്കക്കാരയാ കായസ്ത സമുദായത്തിന് രണ്ട് രാജ്യസഭാ സീറ്റുകള്‍ നല്‍കുക വഴി പിന്നാക്ക വിഭാഗത്തെ അവഗണിച്ചു എന്ന് തന്നെയാണ് പല്ലവി പട്ടേലും പറയുന്നത്. ഇങ്ങിനെയെങ്കില്‍ പിഡിഎ എന്ന മുന്നണി തന്റെ പാര്‍ട്ടി വിടുമെന്നും പല്ലവി പട്ടേല്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോഴെ സഖ്യകക്ഷിയായ ആര്‍എല്‍ഡി കഴിഞ്ഞ ദിവസം സമാജ് വാദി പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചതിന്റെ ആഘാതത്തില്‍ നിന്നും അഖിലേഷ് യാദവ് കരകയറിയിട്ടില്ല. അതിനിടയിലാണ് സ്വാമി പ്രസാദ് മൗര്യും അപ്നാദള്‍ (കമെര്‍വാദി) നേതാവും എംഎല്‍എയുമായ പല്ലവി പട്ടേലും വാളെടുത്തിരിക്കുന്നത്. ഇവരും കൂടി വിട്ടുപോയാല്‍ അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ യോഗിയുടെ നേതൃത്വത്തില്‍ ബിജെപി ഉളപ്പെട്ട എന്‍ഡിഎ തൂത്തുവാരുമെന്ന് ഉറപ്പായി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലോക് സഭാ സീറ്റുകളുള്ള (80) സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്.

 

Tags: OBCSamajwadi PartySwami Prasad MauryaAkhilesh YadavPallavi PatelPDAJaya BachchanKayasth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

Kerala

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

യുപിയിലെ ദളിത് നേതാവ് മായാവതിയുടെ വീടിനു മുന്‍പില്‍ നിന്നും നാണംകെട്ട് മടങ്ങുന്ന കോണ്‍ഗ്രസിന്‍റെ ദളിത് നേതാക്കള്‍. മുഖം ടവല്‍ കൊണ്ട് മറച്ചിരിക്കുന്നത് ദളിത് നേതാവും ബാരാബങ്കി എംപിയുമായി തനുജ് പൂനിയ, തൊട്ട് ഇടത്ത് നരച്ച തലമുടിയോട് കൂടിയ ആള്‍ രാജേന്ദ്ര പാല്‍ ഗൗതം ആണ്.
India

യുപിയില്‍ ദളിത് കലാപമുണ്ടാക്കാന്‍ മായാവതിയുടെ അരികിലേക്ക് ദളിത് നേതാക്കളെ വിട്ട് രാഹുല്‍ ഗാന്ധി, രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും ഓടിച്ചു

India

രാഹുൽ, അഖിലേഷ്, മമത, സ്റ്റാലിൻ എന്നിവരുടെ ജനവിരുദ്ധ രാഷ്‌ട്രീയം അന്ത്യശ്വാസം വലിക്കുകയാണ് , അവർ ജനങ്ങളെ വഞ്ചിച്ചവർ : വിമർശിച്ച് കേശവ് പ്രസാദ് മൗര്യ

India

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

പുതിയ വാര്‍ത്തകള്‍

പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; പരീക്ഷാഫലം വേ​ഗത്തിൽ അറിയാനുള്ള വെബ്സൈറ്റുകൾ ഏതെന്നോ?

എബോള വൈറസ് ഭീതി : യാത്രാ നിർദ്ദേശങ്ങളുമായി ഒമാൻ സിവിൽ എവിയേഷൻ അതോറിറ്റി

കർണാടക മുഖ്യമന്ത്രി മാറുമോ? സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ഇന്ന് കോൺഗ്രസ് ഹൈക്കമാൻഡിനെ കാണും

ഭാരതത്തിന്റെ വികസന പ്രയാണം

വിദേശനയത്തില്‍ മോദി യുഗം: ഭാരതത്തിന്റെ നയതന്ത്ര മുന്നേറ്റങ്ങള്‍

എബോള വൈറസ് ബാധ : അതീവ ജാഗ്രത പുലർത്തി കേന്ദ്ര സർക്കാർ : ജെ പി നദ്ദയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

നരേന്ദ്ര ഭാരതം മുന്നോട്ടു തന്നെ

ട്വിഷ ശർമ്മ കേസ് സിബിഐക്ക് കൈമാറി : അന്വേഷണം ഏറ്റെടുക്കാൻ സംഘം ഭോപ്പാലിലെത്തി

ജീവന്റെ വിലയോ ഒരു പിടി അരി?

ഇറാന്റെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും മൈൻ സ്ഥാപിക്കുന്ന ബോട്ടുകളും ബോംബിട്ട് തകർത്ത് അമേരിക്ക : മിഡിൽ ഈസ്റ്റിൽ യുദ്ധം രൂക്ഷമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.