Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജ്ഞാന്‍വാപിയില്‍ ഇന്നു മുതല്‍ പഞ്ച ആരതി; വാരാണസിയില്‍ സുരക്ഷ ശക്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2024, 02:44 am IST
in India

വാരാണസി: ജ്ഞാന്‍വാപി സമുച്ചയത്തിലെ വ്യാസ നിലവറയില്‍ ഇന്നു മുതല്‍ പഞ്ച ആരതി. ശ്രീകാശി വിശ്വനാഥ ക്ഷേത്രത്തിലേതിനു സമാനമായ വിഗ്രഹാരാധനയായിരിക്കും നടത്തുക. അവിടത്തേതു പോലെ അഞ്ചു നേരം ആരതിയുണ്ടാകും, പുലര്‍ച്ചെ 3.30, ഉച്ചയ്‌ക്ക് 12.00, വൈകിട്ട് 4.00, 7.00, രാത്രി 10.30. നിലവില്‍ വാരാണസി വിശ്വനാഥ ക്ഷേത്രത്തിലെ ആരതിക്കു ശേഷമാണ് വ്യാസ നിലവറയില്‍ പൂജ. ആവശ്യമെങ്കില്‍ ക്ഷേത്രത്തില്‍ പ്രത്യേകം പൂജാരിയെ നിയമിക്കുമെന്നു കാശി വിശ്വനാഥ് ട്രസ്റ്റ് ബോര്‍ഡ് അറിയിച്ചു.

ജ്ഞാന്‍വാപി മസ്ജിദിന്റെ തെക്കേ അറയില്‍ ഹിന്ദുക്കള്‍ക്ക് ആരാധനയും പ്രാര്‍ത്ഥനയും നടത്താന്‍ അനുമതി നല്കിയ വാരാണസി ജില്ലാ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജി അലഹാബാദ് ഹൈക്കോടതി പരിഗണിച്ചില്ല. മസ്ജിദിന്റെ റിസീവറായി ജനുവരി 17ന് ജില്ലാ മജിസ്‌ട്രേറ്റിനെ നിയോഗിച്ചിരുന്നു, ഇതാണ് വ്യാസ നിലവറയില്‍ പൂജ നടത്താമെന്ന വിധിയിലേക്കു വഴിവച്ചത്. അതിനെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടതെന്ന് നിര്‍ദേശിച്ചാണ് ഹര്‍ജി പരിഗണിക്കാതിരുന്നത്.

ഹര്‍ജിയില്‍ മാറ്റം വരുത്താന്‍ ഹൈക്കോടതി ഈ മാസം ആറു വരെ മസ്ജിദ് കമ്മിറ്റിക്കു സമയം നല്കിയിട്ടുണ്ട്. ഹര്‍ജി വീണ്ടും പരിഗണിക്കും. ജ്ഞാന്‍വാപി മസ്ജിദിന്റെ വ്യാസ നിലവറയില്‍ ഹിന്ദുക്കള്‍ക്കു പൂജ നടത്താമെന്ന വാരാണസി കോടതിയുടെ വിധി സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവു നല്കണമെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം. ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ജില്ലാ മജിസ്‌ട്രേറ്റിനെ റിസീവറായി നിയമിച്ചത് ചോദ്യം ചെയ്യുമെന്നും പൂജയ്‌ക്ക് അനുമതിയേകി ജനുവരി 31ന് കോടതി ഉത്തരവിട്ടത് അപ്രതീക്ഷിതമായിരുന്നെന്നും കോടതി ഏഴു ദിവസം കൊടുത്തിട്ടും അന്നു രാത്രി തന്നെ വ്യാസ നിലവറയില്‍ ഹിന്ദുക്കള്‍ പൂജ ആരംഭിക്കുകയായിരുന്നെന്നും മസ്ജിദ് കമ്മിറ്റി ചൂണ്ടിക്കാട്ടി. നിലവറയില്‍ പൂജയ്‌ക്ക് അനുമതിയേകിയ വാരാണസി കോടതി ഉത്തരവിനെതിരേയുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി അന്നു തന്നെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിക്കുകയും അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

അതേസമയം കേസിന്റെ പശ്ചാത്തലത്തില്‍ വാരാണസിയില്‍ ഇന്നലെ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. മസ്ജിദിന്റെ നിലവറയില്‍ പ്രാര്‍ത്ഥന നടത്താന്‍ കോടതി ഉത്തരവ് വന്ന ശേഷമുള്ള മാസാദ്യ വെള്ളിയാഴ്ചയായിരുന്നു ഇന്നലെ. നമാസിനായി ധാരാളം പേര്‍ മസ്ജിദിലെത്തുമ്പോള്‍ സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനാണ് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്കിയത്. മസ്ജിദ് കമ്മിറ്റി നഗരത്തില്‍ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. നിലവില്‍ പ്രദേശം പോലീസിന്റെ കനത്ത സുരക്ഷയിലാണ്.

Tags: SecurityvaranasigyanvapiPancha Aarti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആശാ ഭോസ്‌ലെയുടെ ചിതാഭസ്മം ഗംഗാ നദിയിൽ നിമജ്ജനം ചെയ്തു, പൊട്ടിക്കരഞ്ഞ് ചെറുമകൾ സനായി ഭോസ്‌ലെ

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂര്‍ നഗരത്തില്‍ കര്‍ശന സുരക്ഷാ ക്രമീകരണം

India

അതിർത്തിയിൽ പാക് പ്രകോപനത്തിന് സാധ്യത; ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ, അതിർത്തി മേഖലകളിൽ നിരീക്ഷണം ശക്തം

India

വിമാനത്താവളത്തിന് സമീപം നിസ്‌കരിക്കണം: ആവശ്യം തളളി ബോംബെ ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

ട്രെയിനില്‍ യാത്ര ചെയ്യവെ കല്ലേറ് കൊണ്ട് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍

ജലസംഭരണിയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.