Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിഎംഎസ് സെമിനാറില്‍ സര്‍ക്കാരിനെതിരെ മുന്‍ ഇടത് എംപി; കെഎസ്ആര്‍ടിസി, കെഎസ്ഇബി നഷ്ടത്തിന് കാരണം ഉത്തരവാദിത്ത രാഹിത്യം: ഡോ. സെബാസ്റ്റ്യന്‍ പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2024, 10:01 pm IST
in Kerala

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളായ കെഎസ്ആര്‍ടിസിയിലെയും കെഎസ്ഇബിയിലെയും നഷ്ടത്തിന് കാരണം അധികാരികളുടെ ഉത്തരവാദിത്ത രാഹിത്യമാണെന്നു മുന്‍എംപിയും ഇടതുസഹയാത്രികനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍. സാധാരണക്കാര്‍ രൊക്കം പണം കൊടുക്കുന്ന സേവനങ്ങളാണ് ഈ സ്ഥാപനങ്ങള്‍ നല്‍കുന്നത്. എന്നിട്ടും എങ്ങനെ ഇവ നഷ്ടത്തിലോടുന്നു എന്ന ചോദ്യത്തിന് ഉത്തരവാദിത്തമുള്ളവര്‍ ഇല്ല എന്ന ഉത്തരമാണുള്ളതെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു.

ഭാരതത്തില്‍ റഷ്യന്‍ മാതൃകയുടെ അനുകരണം ശരിയല്ലെന്ന് നേരത്തെതന്നെ നിലപാടുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു. ബിഎംഎസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എറണാകുളത്തു സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലയിലുള്ള പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്ന് ചിന്തിക്കാതെ പൊതുമേഖലയെത്തന്നെ ഒഴിവാക്കി സ്വകാര്യസംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കുകയാണ് രാജ്യം. 1991 ല്‍ നരസിംഹറാവു പ്രധാനമന്ത്രി ആയിരിക്കെ സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിച്ചതിന്റെ ഫലമായി ചിലമാറ്റങ്ങള്‍ രാജ്യത്ത് ഉണ്ടായി. പിന്നീട് വാജ്‌പേയി അധികാരത്തില്‍ വന്നപ്പോള്‍ സമീപനത്തില്‍ മാറ്റമുണ്ടായില്ല.

പൊതുമേഖലയെന്നത് അനാവശ്യമായ, ആവശ്യമില്ലാത്ത ഭാരമാണെന്നും അത് എന്തിന് ചുമക്കണമെന്നുമുള്ള ചിന്ത കടന്നുവന്നു. നമ്മുടെ രാജ്യത്ത് ഇന്ന് കാണുന്ന പുരോഗതിയുടെ അടയാളങ്ങളില്‍ പലതും അടയാളപ്പെടുത്തിയതും നിര്‍മിച്ചെടുത്തതും സ്വകാര്യ മേഖലയാണ്, അദ്ദേഹം പറഞ്ഞു.

പൊതുമേഖലയില്‍ ചില അനാവശ്യ പ്രവണതകള്‍ ഉണ്ടെന്ന് മുന്‍ മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. പൊതുമേഖല സ്ഥാപനങ്ങള്‍ എല്ലാം സാമ്പത്തിക ലാഭം ഉണ്ടാക്കുവാന്‍ മാത്രമുള്ളതല്ലെന്നും അവ കാലഹരണപ്പെട്ട സംവിധാനമാണ് പിന്തുടരുന്നതെന്നും പല കാരണങ്ങളാല്‍ അത് മാറ്റുവാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനങ്ങള്‍ എടുക്കുന്നതിലെ കാലതാമസം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പിറകോട്ട് അടിക്കുന്നു. പൊതുഗതാഗത സംവിധാനത്തെ സാമ്പത്തികമായി സഹായിക്കാനുള്ള ബാധ്യത സംസ്ഥാനസര്‍ക്കാരിന് മാത്രമല്ല എല്ലാ ഭരണസംവിധാനങ്ങള്‍ക്കുമുണ്ട്, അദ്ദേഹം പറഞ്ഞു.

അടുത്ത കാലത്തായി പൊതുമേഖലയെ കുറിച്ചുള്ള വിലയിരുത്തലുകള്‍ മാധ്യമങ്ങളില്‍ വളരെ കുറവാണെന്നു സാമ്പത്തിക വിദഗ്ധന്‍ ഡോ. പ്രിയേഷ് അഭിപ്രായപ്പെട്ടു.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ രക്ഷപ്പെടണമെങ്കില്‍ ഇടതുപക്ഷ യൂണിയനുകള്‍ വിചാരിച്ചാല്‍ മതിയെന്ന ഡോ. അമര്‍ത്യാ സെന്നിന്റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. പൊതുമേഖലയില്ലാതെ സ്വകാര്യമേഖലയ്‌ക്ക് നിലനില്‍പില്ല. സ്വകാര്യമേഖലയുടെ വളര്‍ച്ചയ്‌ക്ക് പൊതുമേഖല കൂടിയേ തീരൂ, അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Tags: KSEBKSRTCDr. Sebastian paulBMS seminarcriticizes
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളെ പിഴിഞ്ഞ് ജല വകുപ്പും വൈദ്യുതി ബോര്‍ഡും നടത്തിയത് 12,000 കോടിയുടെ ‘മുന്‍കാല’ പകല്‍ക്കൊള്ള

Kerala

ഈസ്റ്റര്‍, വിഷു , തെരഞ്ഞെടുപ്പ് -അധിക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

പെരുമാറ്റച്ചട്ട ലംഘനവുമായി കെഎസ്ആര്‍ടിസി; സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ രേഖപ്പെടുത്തിയ പരസ്യങ്ങൾ നീക്കം ചെയ്തില്ല

Kerala

കറണ്ട് കട്ട് ഇല്ലാത്തത് കേന്ദ്ര കാരുണ്യത്തില്‍; 70% വൈദ്യുതിയും പുറത്തുനിന്ന്, നിരക്കും കൂടുതല്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.