Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജ്ഞാന്‍വാപി മസ്ജിദ് ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന് വിശ്വഹിന്ദു പരിഷത്ത് , മസ്ജിദ് ഹിന്ദു ക്ഷേത്രമെന്ന് തെളിഞ്ഞു

17-ാം നൂറ്റാണ്ടില്‍ മുഗള്‍ രാജാവ് ഔറംഗസേബ് ഹിന്ദു ക്ഷേത്രം തകര്‍ത്തതിന് ശേഷമാണ് മസ്ജിദ് നിര്‍മ്മിച്ചത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2024, 09:00 am IST
in India

ലക്‌നൗ :ഉത്തര്‍പ്രദേശില്‍ കാശിയിലെ ജ്ഞാന്‍വാപി മസ്ജിദ് സമുച്ചയത്തെക്കുറിച്ചുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് മുസ്ലീം പളളി കൈമാറണമെന്ന് പളളി കമ്മിറ്റിയോട് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി).പളളി ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി പണിതതെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നതെന്ന് ജ്ഞാനവാപി-കാശി വിശ്വനാഥ കേസില്‍ ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു.

17-ാം നൂറ്റാണ്ടില്‍ മുഗള്‍ രാജാവ് ഔറംഗസേബ് ഹിന്ദു ക്ഷേത്രം തകര്‍ത്തതിന് ശേഷമാണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു ദേവതാ പ്രതിമകളുടെ അവശിഷ്ടങ്ങള്‍ പളളിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയന്ന് എഎസ്‌ഐ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വിഷ്ണു ശങ്കര്‍ ജെയിന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ എ എസ് ഐ റിപ്പോര്‍ട്ട് അന്തിമവിധിയല്ലെന്ന നിലപാടിലാണ് മുസ്ലീം വിഭാഗം.

തര്‍ക്കസ്ഥലത്ത് ‘വസുഖാന എന്നറിയപ്പെടുന്ന’ ഭാഗത്ത് കാണുന്ന ശിവലിംഗത്തില്‍ പൂജകള്‍ ചെയ്യാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു.

ജ്ഞാന്‍വാപി മസ്ജിദ് ഹിന്ദു ക്ഷേത്രമാണെന്ന് എഎസ്‌ഐ ശേഖരിച്ച തെളിവുകളും നിഗമനങ്ങളും തെളിയിക്കുന്നുതായി വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു.അതിനാല്‍, 1991 ലെ ആരാധനാലയ നിയമത്തിലെ സെക്ഷന്‍ 4 പ്രകാരം ഇത് ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജ്ഞാന്‍വാപി മസ്ജിദ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും ‘കാശി വിശ്വനാഥന്റെ യഥാര്‍ത്ഥ സ്ഥലം ഹിന്ദു സമൂഹത്തിന്’ കൈമാറാനും സമ്മതിക്കണമെന്ന് വിഎച്ച്പി പള്ളിയുടെ പരിപാലകരായ ഇന്റസാമിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.ഭാരതത്തിലെ രണ്ട് പ്രമുഖ സമുദായങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം സൃഷ്ടിക്കുന്നതിനുള്ള സുപ്രധാനമായ ചുവടുവയ്‌പായിരിക്കും ഇതെന്ന് വിഎച്ച്പി കുതുന്നതായും അലോക് കുമാര്‍ പറഞ്ഞു.

ജ്ഞാന്‍വാപി തര്‍ക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2021 ഓഗസ്റ്റില്‍ അഞ്ച് ഹിന്ദു സ്ത്രീകള്‍ ,ദേവതാ വിഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന പളളിയിലെ മാ ശൃംഗര്‍ ഗൗരി എന്നയിടത്തില്‍ ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് പ്രാദേശിക കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് ദേശീയ ശ്രദ്ധയിലേക്ക് വരുന്നത്.

തുടര്‍ന്ന് പളളി സമുച്ചയത്തില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടു. തടയാന്‍ പളളി കമ്മിറ്റി ശ്രമിച്ചെങ്കിലും സര്‍വേ പൂര്‍ത്തിയാക്കാനായി.

 

Tags: muslimcasevaranasigyanvapi masjidaurangazebmugalhindumosqueTemple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ ഗണ്‍മാന്‍മാരായ അനില്‍ കല്ലിയൂരും സന്ദീപും നല്‍കിയ ജാമ്യാപേക്ഷ ചൊവ്വാഴ്‌ച്ച കോടതി പരിഗണിക്കും, പ്രത്യേക കേസെടുക്കാന്‍ നിയമോപദേശം തേടി എസ്ഐടി

Samskriti

ആരാണ് ദ്വാരപാലകര്‍? ഒരു ക്ഷേത്രത്തില്‍ ദ്വാരപാലകര്‍ക്കുള്ള പ്രാധാന്യം എന്താണ്?

Kerala

ഷാജന്‍ സ്കറിയയ്‌ക്ക് മറുപടിയുമായി ടി.പി. സെന്‍കുമാര്‍…32 ശതമാനം ഈഴവര്‍ക്കും ഒബിസികള്‍ക്കും മൂന്ന് മന്ത്രി, 18 ശതമാനം ക്രിസ്ത്യാനികള്‍ക്ക് ആറ് മന്ത്രി

India

ക്ഷേത്രവിമോചന ഹര്‍ജി: സുപ്രീംകോടതിയില്‍ നിര്‍ണായകവാദം ജൂലൈയില്‍

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല; ആരോഗ്യമന്ത്രി കെ. മുരളീധരൻ

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന്‌ ജമിയത്ത് ഉലമ ഇ ഹിന്ദ്; പിന്തുണച്ച് കൂടുതല്‍ മുസ്ലിം സംഘടനകള്‍

‘മുനമ്പം ഭൂമി വഖഫ് സ്വത്താണെന്നതിൽ തർക്കമില്ല’; സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ

സ്കൂൾ കുട്ടികൾക്ക് ലഹരി വിൽപന; തൃശൂരിൽ രണ്ട് പേർ അറസ്റ്റിൽ

നടപടികളിൽ പിഴച്ചുതന്നെ വി.ഡി. സതീശൻസർക്കാരിന്റെയും പോക്ക്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് കുതിപ്പ്; ഗ്രാമിന് വില 15,000നടുത്ത്

ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

വനിത-ശിശുക്ഷേമ വകുപ്പ് ജീവനക്കാരെ പൂട്ടിയിട്ട് മർദിച്ച സംഭവം; സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിൽ

ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നൽകുന്ന ബലികർമങ്ങളിൽ പശുവിനെ ഉപയോഗിക്കരുതെന്ന് ഉലമ ബോർഡ്

കേജ്‌രിവാൾ അത് ചെയ്തില്ല, ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവർക്ക് വെളിച്ചം കൊടുത്തു, നേരിട്ടിടപെട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.