Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജ്ഞാന്‍വാപി മസ്ജിദ് ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന് വിശ്വഹിന്ദു പരിഷത്ത് , മസ്ജിദ് ഹിന്ദു ക്ഷേത്രമെന്ന് തെളിഞ്ഞു

17-ാം നൂറ്റാണ്ടില്‍ മുഗള്‍ രാജാവ് ഔറംഗസേബ് ഹിന്ദു ക്ഷേത്രം തകര്‍ത്തതിന് ശേഷമാണ് മസ്ജിദ് നിര്‍മ്മിച്ചത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2024, 09:00 am IST
in India

ലക്‌നൗ :ഉത്തര്‍പ്രദേശില്‍ കാശിയിലെ ജ്ഞാന്‍വാപി മസ്ജിദ് സമുച്ചയത്തെക്കുറിച്ചുള്ള ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ) റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് മുസ്ലീം പളളി കൈമാറണമെന്ന് പളളി കമ്മിറ്റിയോട് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി).പളളി ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.

ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളിലാണ് പള്ളി പണിതതെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നതെന്ന് ജ്ഞാനവാപി-കാശി വിശ്വനാഥ കേസില്‍ ഹിന്ദു പക്ഷത്തെ പ്രതിനിധീകരിക്കുന്ന വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു.

17-ാം നൂറ്റാണ്ടില്‍ മുഗള്‍ രാജാവ് ഔറംഗസേബ് ഹിന്ദു ക്ഷേത്രം തകര്‍ത്തതിന് ശേഷമാണ് മസ്ജിദ് നിര്‍മ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദു ദേവതാ പ്രതിമകളുടെ അവശിഷ്ടങ്ങള്‍ പളളിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയന്ന് എഎസ്‌ഐ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വിഷ്ണു ശങ്കര്‍ ജെയിന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ എ എസ് ഐ റിപ്പോര്‍ട്ട് അന്തിമവിധിയല്ലെന്ന നിലപാടിലാണ് മുസ്ലീം വിഭാഗം.

തര്‍ക്കസ്ഥലത്ത് ‘വസുഖാന എന്നറിയപ്പെടുന്ന’ ഭാഗത്ത് കാണുന്ന ശിവലിംഗത്തില്‍ പൂജകള്‍ ചെയ്യാന്‍ ഹിന്ദുക്കളെ അനുവദിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു.

ജ്ഞാന്‍വാപി മസ്ജിദ് ഹിന്ദു ക്ഷേത്രമാണെന്ന് എഎസ്‌ഐ ശേഖരിച്ച തെളിവുകളും നിഗമനങ്ങളും തെളിയിക്കുന്നുതായി വിഎച്ച്പി വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു.അതിനാല്‍, 1991 ലെ ആരാധനാലയ നിയമത്തിലെ സെക്ഷന്‍ 4 പ്രകാരം ഇത് ഹിന്ദു ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജ്ഞാന്‍വാപി മസ്ജിദ് മറ്റൊരു സ്ഥലത്തേക്ക് മാറ്റാനും ‘കാശി വിശ്വനാഥന്റെ യഥാര്‍ത്ഥ സ്ഥലം ഹിന്ദു സമൂഹത്തിന്’ കൈമാറാനും സമ്മതിക്കണമെന്ന് വിഎച്ച്പി പള്ളിയുടെ പരിപാലകരായ ഇന്റസാമിയ കമ്മിറ്റിയോട് ആവശ്യപ്പെട്ടു.ഭാരതത്തിലെ രണ്ട് പ്രമുഖ സമുദായങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം സൃഷ്ടിക്കുന്നതിനുള്ള സുപ്രധാനമായ ചുവടുവയ്‌പായിരിക്കും ഇതെന്ന് വിഎച്ച്പി കുതുന്നതായും അലോക് കുമാര്‍ പറഞ്ഞു.

ജ്ഞാന്‍വാപി തര്‍ക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 2021 ഓഗസ്റ്റില്‍ അഞ്ച് ഹിന്ദു സ്ത്രീകള്‍ ,ദേവതാ വിഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുന്ന പളളിയിലെ മാ ശൃംഗര്‍ ഗൗരി എന്നയിടത്തില്‍ ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് പ്രാദേശിക കോടതിയില്‍ ഹര്‍ജി നല്‍കിയതോടെയാണ് ദേശീയ ശ്രദ്ധയിലേക്ക് വരുന്നത്.

തുടര്‍ന്ന് പളളി സമുച്ചയത്തില്‍ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടു. തടയാന്‍ പളളി കമ്മിറ്റി ശ്രമിച്ചെങ്കിലും സര്‍വേ പൂര്‍ത്തിയാക്കാനായി.

 

Tags: aurangazebmugalhindumosqueTemplemuslimcasevaranasigyanvapi masjid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Kerala

അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി നൂര്‍ ആലം അസമില്‍ പിടിയിലായി

World

ഗൗതം അദാനിക്കെതിരായ കേസ് മുന്‍ ഭരണകൂടത്തിന്‌റെ തട്ടിക്കൂട്ടെന്ന് യു എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ്

India

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

Kerala

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതി: പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി പുതിയ ഉത്തരവ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു

നീറ്റ് കഴിഞ്ഞു, കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തില്ല, പാറ്റ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് അണ്‍ബ്ലോക്ക് ചെയ്തു

ഇനി ജയിലിരുന്ന് ബോലോ തക്ബീർ വിളിക്കാം : വിദേശത്തിരുന്ന് ഇന്ത്യയ്‌ക്കെതിരെ പരാമർശം നടത്തുന്നവർക്ക് താക്കീതായി മുഹമ്മദ് സനൂപിന്റെ അറസ്റ്റ്

അഹമ്മദാബാദ് സ്‌ഫോടന കേസ്: 38 ഭീകരര്‍ക്ക് തൂക്കുകയര്‍, 49 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു

കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.