Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണ്ണറെ തടഞ്ഞ ആസിഫും ബുഹാരിയുമെല്ലാം മാസങ്ങളോളം അഴിയെണ്ണും; നിലവിളിച്ച്‌ വനിതാ സഖാവ് ; പേടിച്ച് എസ് എഫ് ഐക്കാര്‍

ഗവര്‍ണ്ണര്‍ ആരിഫ്ഖാനെ തടഞ്ഞ എസ് എഫ്ഐ പ്രവര്‍ത്തകരായ ആസിഫും ബുഹാരിയും വിഷ്ണുവുമെല്ലാം ഇനി മാസങ്ങളോളം അഴിയെണ്ണേണ്ടിവരും. കാരണം ഗവര്‍ണറെ വഴിതടഞ്ഞ കുറ്റത്തിനാണ് ഗവര്‍ണര്‍ തന്നെ നിര്‍ദേശിച്ചതനുസരിച്ച് ചടയമംഗലം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2024, 08:49 pm IST
in Kerala

തിരുവനന്തപുരം: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തടഞ്ഞ എസ് എഫ്ഐ പ്രവര്‍ത്തകരായ ആസിഫും ബുഹാരിയും വിഷ്ണുവുമെല്ലാം ഇനി മാസങ്ങളോളം അഴിയെണ്ണേണ്ടിവരും. കാരണം ഗവര്‍ണറെ വഴിതടഞ്ഞ കുറ്റത്തിനാണ് ഗവര്‍ണര്‍ തന്നെ നിര്‍ദേശിച്ചതനുസരിച്ച് ചടയമംഗലം പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ആസിഫ്, ഫവാസ്, അരവിന്ദ്, വിഷ്ണു, മുഹമ്മദ്, അഭിജിത്, ബുഹാരി, മുസാഫിര്‍, ബിനില്‍, അഭിനന്ദ്, അഫ്സല്‍ന, ആര്യ പിന്നെ കണ്ടാലറിയുന്ന ബാക്കിയുള്ളവര്‍ എന്നിവരുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഗവര്‍ണ്ണര്‍ക്കെതിരെ പ്രതിഷേധ സമരം ചെയ്തോളൂ, അറസ്റ്റ് ചെയ്താലുംചടയമംഗലം പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍ പിന്നെ കാര്യങ്ങളെല്ലാം നമ്മുടെ പൊലീസ് നോക്കിക്കോളും എന്നായിരുന്നു ഇവര്‍ക്ക് സിപിഎം നേതാക്കളും ചില മന്ത്രിമാരും നല്‍കിയ ഉറപ്പ്. പക്ഷെ വാര്‍ത്തയായതോടെ ഇനി പൊലീസ് ഏമാന്മാര്‍ക്കും ഇവരെ എളുപ്പത്തില്‍ സ്റ്റേഷനില്‍ നിന്നും പുറത്തുകൊണ്ടുപോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

തനിക്കെതിരെ പ്രതിഷേധിച്ച എസ് എഫ്ഐക്കാര്‍ക്കെതിരെ എഫ് ഐആര്‍ ഇട്ട് അറസ്റ്റ് ചെയ്താല്‍ മാത്രമേ താന്‍ കൊല്ലത്തെ നിലമേല്‍ നിന്നും അടുത്ത പരിപാടി നടക്കുന്ന ഇടത്തേക്ക് നീങ്ങൂ എന്ന് ഗവര്‍ണര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് പൊലീസിന് എസ് എഫ്ഐക്കാര്‍ക്കെതിരെ എഫ് ഐആര്‍ ഇടേണ്ടി വന്നത്. ഒരു മണിക്കൂറിനകം ഐപിസി 124 അടക്കമുള്ള വകുപ്പുകള്‍ എഫ്ഐആറില്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തു. ജാമ്യമില്ലാത്ത വകുപ്പായതിനാല്‍ ചടയമംഗലം പൊലീസില്‍ നിന്നും ജാമ്യമെടുക്കാനാവില്ല. ഈ എഫ് ഐആര്‍ ഗവര്‍ണറുടെ സ്റ്റാഫ് വിശദമായി പരിശോധിക്കുകയും ചെയ്തു. ഇതോടെ കുറ്റവാളികളായ എസ്എഫ്ഐക്കാരുടെ പേരുവിവരങ്ങള്‍ പുറത്തായി. പ്രതികളായ എസ് എഫ് ഐക്കാരുടെ ലിസ്റ്റ് ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിനയയ്‌ക്കും.

ചടയമംഗലം പൊലീസ് സ്റ്റേഷനില്‍ എത്തിയാല്‍ ഉടനെ നേതാക്കള്‍ പുറത്തിറക്കും, പിന്നീട് മാലയിട്ട് സ്വീകരിച്ച് നഗരപ്രദക്ഷിണം നടത്തി ഉച്ചത്തില്‍ പ്രതിഷേധമുദ്രാവാക്യം വിളിച്ച് ഷൈന്‍ ചെയ്യാം എന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന എസ് എഫ്ഐക്കാര്‍ക്ക് തെറ്റി. ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് പൊലീസ് തന്നെ ഇവരോട് വ്യക്തമാക്കിയതോടെ ഒരു വനിതാ സഖാവ് പൊട്ടിക്കരഞ്ഞതായും പറയുന്നു. എന്തായാലും ഗവര്‍ണര്‍ക്കെതിരായ അക്രമസമരത്തില്‍ പങ്കെടുത്ത ബാക്കിയുള്ളവരെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം കണ്ടുപിടിച്ച് ഉള്ളിലാക്കുമെന്നറിയുന്നു.

Tags: amit-shahmodicpimkollamGovernor Arif Mohammed KhanSFI activists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.