Friday, July 4, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അയോധ്യയില്‍ തൊഴുതിട്ടും തൊഴുതിട്ടും മതിയാവാതെ വിഐപികള്‍; അയോധ്യരാമക്ഷേത്രത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് ശ്രീജിത് പണിയ്‌ക്കര്‍

അയോധ്യ ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങ് കഴിഞ്ഞ് തൊഴുന്ന സന്ദര്‍ഭത്തില്‍ മാത്രം സംഘാടകരുടെ നിയന്ത്രണം പാളിപ്പോയെന്ന് ശ്രീജിത്ത് പണിയ്‌ക്കര്‍. ഉള്ളില്‍ തൊഴാന്‍ കയറിയ പ്രത്യേക ക്ഷണിതാക്കളായ ആദ്യ ബാച്ച് വിഐപികള്‍ തൊഴുതിട്ടും പുറത്തിറങ്ങാതിരുന്നതായിരുന്നു ഇതിന് കാരണം.

Janmabhumi Online by Janmabhumi Online
Jan 25, 2024, 12:07 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: അയോധ്യ ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠാച്ചടങ്ങ് കഴിഞ്ഞ് തൊഴുന്ന സന്ദര്‍ഭത്തില്‍ മാത്രം സംഘാടകരുടെ നിയന്ത്രണം പാളിപ്പോയെന്ന് ശ്രീജിത്ത് പണിയ്‌ക്കര്‍. ഉള്ളില്‍ തൊഴാന്‍ കയറിയ പ്രത്യേക ക്ഷണിതാക്കളായ ആദ്യ ബാച്ച് വിഐപികള്‍ തൊഴുതിട്ടും പുറത്തിറങ്ങാതിരുന്നതായിരുന്നു ഇതിന് കാരണം.

അത്രയ്‌ക്ക് തീവ്രമായ ഭക്തിയോടെയാണ് വിഐപികള്‍ രാമനെ തൊഴുതത്. ഇവര്‍ വിഐപികളായതുകൊണ്ടാകട്ടെ ഇത്ര സമയത്തിനുള്ളില്‍ തൊഴുത് പുറത്തുകടക്കണമെന്ന് കര്‍ശനമായി നിര്‍ദേശിക്കാനും പൊലീസിനായില്ല. അയോധ്യ പ്രാണപ്രതിഷ്ഠാച്ചടങ്ങിന് പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത ശ്രീജിത് പണിയ്‌ക്കര്‍ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അനുഭവം വിവരിക്കുകയായിരുന്നു.

വിഐപികളായ അതിഥികള്‍ തൊഴുന്നു, ഫോട്ടോയെടുക്കുന്നു, മൊബൈലില്‍ രാമക്ഷേത്രത്തിന്റെ അകത്തെ കാഴ്ചകള്‍ പകര്‍ത്തുന്നു. എന്ന് മാത്രമല്ല, ആവേശത്തോടെ വീട്ടുകാരെ മൊബൈല്‍ വീഡിയോ കാളില്‍ വീട്ടുകാരെ ക്ഷേത്രത്തിന്റെ ഉള്‍ക്കാഴ്ചകള്‍ കാട്ടിക്കൊടുക്കുകയുമാണ്. ആര്‍ക്കും പുറത്തിറങ്ങാന്‍ പോലും ഇഷ്ടമില്ല. അതായിരുന്നു അവരുടെ യഥാര്‍ത്ഥ ഭക്തിയുടെ പ്രകടനം.- ശ്രീജിത് പണിക്കര്‍ പറയുന്നു.
ആരും പുറത്തിറങ്ങാന്‍ തയ്യാറില്ല എന്ന് കണ്ടപ്പോള്‍ പുറത്തെ വാതില്‍ അടക്കുകയായിരുന്നു. പിന്നീട് എല്ലാവര്‍ക്കും കൃത്യമായി ഒരു സമയം മാത്രം അനുവദിച്ചതോടെ കാര്യങ്ങള്‍ നിയന്ത്രണത്തിലായി. – ശ്രീജിത് പണിക്കര്‍ പറയുന്നു.

ശ്രീകോവിലില്‍ ഭണ്ഡാരം മുന്നിലുള്ളതിനാല്‍ ഒരു പ്രത്യേക അകലത്തില്‍ നിന്നു മാത്രമേ രാമവിഗ്രഹം കാണാനാകൂ. പക്ഷെ ശ്രീകോവിലില്‍ നല്ല വെളിച്ചമുള്ളതിനാല്‍ കൃത്യമായി വിഗ്രഹം കാണാനാകും. പക്ഷെ ആദ്യനിമിഷം ആ വിഗ്രഹം കാണുമ്പോള്‍, ആ ക്ഷേത്രം കാണുമ്പോള്‍ ഒരു വല്ലാത്ത വൈകാരിക അനുഭവമാണ്. കാരണം ആ പഴയ അയോധ്യയുടെ ചരിത്രമെല്ലാം മനസ്സിലൂടെ കടന്നുപോകും.-ശ്രീജിത് പറയുന്നു.

പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ കഴിഞ്ഞ് ക്ഷേത്രത്തില്‍ തൊഴാന്‍ ഏറ്റവും കൂടുതല്‍ തിരക്ക് കൂട്ടിയിരുന്നത് സന്യാസിമാരാണ്. കാരണം അവര്‍ക്ക് ശ്രീരാമഭഗവാനെ കാണാന്‍ വല്ലാത്ത അക്ഷമയായിരുന്നു. 500 വര്‍ഷം ഇതിന് നമ്മള്‍ കാത്തിരുന്നു. ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നുമുള്ള മാനസികാവസ്ഥയിലായിരുന്നു സന്യാസിമാര്‍. കാരണം അവരുടെ ഭക്തി പാരമ്യത്തിലെത്തിയ സമയമായിരുന്നു.

1947ല്‍ അയോധ്യയില്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന കെ.കെ. നായരുടെ പേരമകനെ അവിടേക്ക് ക്ഷണിച്ചിരുന്നു. അന്ന് അയോധ്യയില്‍ പ്രതിഷ്ഠിച്ച വിഗ്രഹം നീക്കാന്‍ പറ്റില്ലെന്ന് കര്‍ശനമായി പറഞ്ഞയാണാണ് കെ.കെ. നായര്‍ എന്ന മലയാളിയായ ഈ ഐഎഎസ് ഉദ്യോഗസ്ഥന്‍. അദ്ദേഹത്തിന്റെ ഓര്‍മ്മയ്‌ക്ക് പേരമകനെ ക്ഷണിച്ചത് വളരെ നല്ല കാര്യമായി തോന്നി.വടക്കുന്നാഥക്ഷേത്രത്തിലെ തന്ത്രിയും മേല്‍ശാന്തിയും മറ്റും ഉണ്ടായിരുന്നു. കേരളത്തിലെ 20 ആശ്രമങ്ങളില്‍ നിന്നും പ്രതിനിധികളുണ്ടായിരുന്നു.

ക്ഷേത്രത്തിന്റെ വലിപ്പം ചിത്രത്തില്‍ കാണുന്നതുപോലെയാണ്. ക്ഷേത്രത്തിന് മുന്‍പില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ എല്ലാം അത്രയ്‌ക്ക് ചെറുതാണ്. അത്ര ഗരിമയുള്ള ക്ഷേത്രമാണ് അയോധ്യയിലേത്. അതുപോലെ അത് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച കല്ലുകള്‍, സങ്കീര്‍ണ്ണമായ കൊത്തുപണികള്‍…അങ്ങിനെ പലതും വിസ്മയിപ്പിക്കുന്ന ഒന്നാണ്. മാത്രമല്ല, ഇത്രയും ബൃഹത്തായ ഒരു പദ്ധതി വാഗ്ദാനം ചെയ്ത സമയത്തില്‍ പൂര്‍ത്തിയാക്കി എന്നത് വലിയ ഒരു ചരിത്രസംഭവം തന്നെയാണ്. മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന പ്രധാന ആത്മീയ ടൂറിസ്റ്റ് കേന്ദ്രമായി അയോധ്യ മാറും.

 

 

 

Tags: AyodhyaSreejith PanickerPranpratishtaAyodhya Ram temle
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീരാമന്റെ മണ്ണിൽ ഇസ്ലാം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവാവ് ; ഹിന്ദുമതമാണ് തനിക്ക് സമാധാനം നൽകുന്നതെന്നും യുവാവ്

നെതന്യാഹുവിന്‍റെ സഹോദരനായ യൊനി നെതന്യാഹു (ഇടത്ത്) ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു (വലത്ത്)
Kerala

നെതന്യാഹു ഒളിച്ചോടില്ല..അതാണ് ത്യാഗം നിറഞ്ഞ ആ കുടുംബം…മീഡിയ വണ്ണിനെതിരെ ആഞ്ഞടിച്ച് ഇസ്രയേലിലെ മലയാളിയായ ജിബി

ശ്രീജിത് പണിക്കര്‍ (ഇടത്ത്) ഇസ്രയേലിലെ ടെല്‍ അവീവില്‍ നില്‍ക്കുന്ന നെതന്യാഹു (നടുവില്‍) മീഡിയാ വണ്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ (വലത്ത്)
Kerala

ഇറാനെ പേടിച്ച് നെതന്യാഹു ഗ്രീസില്‍ ഒളിച്ചിരിക്കുന്നുവെന്ന് മീഡിയാവണ്‍ നുണ; അതാ നെതന്യാഹു ടെല്‍ അവീവില്‍ നില്‍ക്കുന്നെന്ന് ശ്രീജിത് പണിക്കര്‍

ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐ ഒ കോഴിക്കോട് സൂഡിയോയ്ക്കെതിരെ നടത്തിയ സമരങ്ങളിലെ ദൃശ്യങ്ങള്‍ (ഇടത്ത്) ശ്രീജിത് പണിയ്ക്കര്‍ (വലത്ത്)
Kerala

ടാറ്റയെയും അദാനിയെയും മഹീന്ദ്രയെയും ബഹിഷ്കരിച്ചാല്‍ ജമാ അത്തെ ഇസ്ലാമിക്കാര്‍ പട്ടിണി കിടന്ന് ചാവുകയേ ഉള്ളൂ: ശ്രീജിത് പണിയ്‌ക്കര്‍

Kerala

എന്തെഴുതിയാലും സ്പെല്ലിങ് മിസ്റ്റേക്ക് ; ടാറ്റയെ ബഹിഷ്ക്കരിക്കാൻ നടക്കുന്ന നേരത്തിന് പള്ളിക്കൂടത്തിൽ പോയി രണ്ടക്ഷരം പഠിക്കാൻ നോക്കെടാ

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന് അജ്ഞാതന്‍ തീയിട്ടു

ലമി ജി നായര്‍ ആകാശവാണി തിരുവനന്തപുരം, കോഴിക്കോട് നിലയങ്ങളുടെ വാര്‍ത്താവിഭാഗം മേധാവി

പാലക്കാട് അച്ഛനും മകനും മരിച്ച നിലയില്‍, അമ്മ 2 മാസം മുമ്പ് ജീവനൊടുക്കി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ജനരോഷത്തില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ വി.എന്‍ വാസവന്‌റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സൊഹ്റാന്‍ മംദാനി അമ്മ മീരാനായരോടും പിതാവ് മഹ്മൂദ് മംദാനിയ്ക്കും ഒപ്പം (വലത്ത്)

കട്ട കമ്മ്യൂണിസ്റ്റ്; വരുന്നത് 17 കോടി രൂപയുടെ വീട്ടില്‍ നിന്ന് ; മാതാപിതാക്കള്‍ക്ക് സ്വത്ത് 84 കോടി; സൊഹ്റാന്‍ മംദാനി വ്യാജകമ്മ്യൂണിസ്റ്റോ?

‘രജിസ്ട്രാര്‍’ അനില്‍ കുമാറിന്റെ പ്രിന്‍സിപ്പല്‍ പദവിയും റദ്ദായേക്കും; അന്വേഷണം വന്നേക്കും

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീപിടിത്തം, ഇനിയും ആളികത്തിയാല്‍ കപ്പലിന്റെ സുരക്ഷയെ ബാധിക്കും

ബിന്ദുവിന്റെ മകന് താത്കാലിക ജോലി, മകള്‍ക്ക് ചികില്‍സാ സഹായം, ശവസംസ്‌കാരത്തിന് അമ്പതിനായിരംരൂപ

ബിന്ദുവിന്റെ ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ച് മന്ത്രി വീണ ജോര്‍ജ്, കുടുംബത്തിന്റെ ദു:ഖം തന്റെയും ദു:ഖമെന്ന് മന്ത്രി

ബിന്ദുവിന്റെ മരണം അതിദാരുണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: തലയോട്ടി തകര്‍ന്നു, വാരിയെല്ലുകള്‍ ഒടിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies