Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാവണന്റെ ജന്മസ്ഥലത്തെ രാവണ ക്ഷേത്രത്തില്‍ ശ്രീരാമ, സീത, ലക്ഷ്മണ വിഗ്രഹങ്ങള്‍ സ്ഥാപിച്ചു

രാവണന്റെ പിതാവായ വിശ്രവന്‍ ബിസ്രാഖ് ഗ്രാമത്തില്‍ നിന്നുള്ളയാളാണെന്നാണ് വിശ്വാസം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2024, 08:56 pm IST
in India

ഗ്രേറ്റര്‍ നോയിഡ: രാജ്യ തലസ്ഥാനത്ത് നിന്ന് 56 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഗ്രേറ്റര്‍ നോയിഡയിലെ ബിസ്രാഖ് ഗ്രാമത്തിന് ഒരു പ്രത്യേകതയുണ്ട്. രാവണനെ ആരാധിക്കുന്നതിന് പേര് കേട്ട ഗ്രാമമാണിത്.

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും വിജയദശമി ദിനത്തില്‍ രാവണന്റെ കോലം കത്തിക്കുമ്പോള്‍ ഈ ഗ്രാമത്തില്‍ ഈ ചടങ്ങില്ല.എന്നാല്‍ തിങ്കളാഴ്ച, അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനോട് അനുബന്ധിച്ച് ഗ്രാമത്തിലെ രാവണന്റെ പേരിലുളള പുരാതന ശിവക്ഷേത്രത്തിനുള്ളില്‍ ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങള്‍ സ്ഥാപിച്ചു. എന്നാല്‍ രാവണന്റെ പ്രതിമ ഇവിടെയില്ല എന്ന പ്രത്യേകതയുമുണ്ട്.

ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ മഹന്ത് രാംദാസിന്റെ അഭിപ്രായ പ്രകാരം രാമനും രാവണനും സമൂഹത്തിന് ഒരേ സന്ദേശമാണ് നല്‍കുന്നത് – ജ്ഞാനം, വീര്യം, സ്ഥിരോത്സാഹം, എല്ലാവരോടും ബഹുമാനം. ”രാവണ മഹാരാജാവ് ‘ എന്റെ സ്വപ്നത്തില്‍ വന്നു, ഭഗവാന്‍ രാമന്റെയും സീതാദേവിയുടെയും ലക്ഷ്മണന്റെയും പ്രതിമകള്‍ സ്ഥാപിക്കാന്‍ വഴിയൊരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു,” – മഹന്ത് രാംദാസ് പറഞ്ഞു.

ക്ഷേത്രത്തിന്റെ പ്രധാന കവാടം രാവണന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍ ചിത്രീകരിക്കുന്ന വ്യത്യസ്ത പ്രതിമകളാല്‍ അലങ്കരിച്ചിട്ടുണ്ടെങ്കിലും, ശ്രീകോവിലില്‍ അസുരരാജാവിന്റെ പ്രതിമയില്ല. ഇതും മാറ്റാന്‍ ഒരുങ്ങുകയാണ്. ” അടുത്ത വിജയദശമിക്ക് ഞങ്ങള്‍ ക്ഷേത്രത്തില്‍ രാവണന്റെ പ്രതിമ സ്ഥാപിക്കും. രാമനും രാവണനും ഒരേ മൂല്യങ്ങള്‍ പങ്കിടുന്നു. എന്നാല്‍ വ്യത്യസ്ത ആശയങ്ങള്‍. ഇന്നത്തെ രാഷ്‌ട്രീയത്തിലെന്നപോലെ – നേതാക്കള്‍ പൊതുസ്ഥലത്ത് പോരാടിക്കൊണ്ടിരിക്കുന്നു. പക്ഷേ അവര്‍ പരസ്പരം വ്യത്യസ്ത അവസരങ്ങളില്‍ സൗഹാര്‍ദ്ദപരമായി കണ്ടുമുട്ടുന്നു- മഹന്ത് രാംദാസ് പറഞ്ഞു.

രാവണന്റെ പിതാവായ വിശ്രവന്‍ ബിസ്രാഖ് ഗ്രാമത്തില്‍ നിന്നുള്ളയാളാണെന്നാണ് വിശ്വാസം. പാര്‍വതി ദേവിക്കായി ലങ്ക നിര്‍മ്മിക്കുമ്പോള്‍ ഗൃഹപ്രവേശ ചടങ്ങിന് വിശ്രവനെ ശിവന്‍ ക്ഷണിച്ചു. പൂജകള്‍ക്ക് ശേഷം ശിവന്‍ വിശ്രവനോട് എന്ത് ദക്ഷിണ വേണമെന്ന് ചോദിച്ചപ്പോള്‍ ലങ്കയാണ് ആവശ്യപ്പെട്ടത്. അങ്ങനെ ലഭിച്ച ലങ്ക വിശ്രവന്‍ പിന്നീട് തന്റെ മകന്‍ കുബേരന് നല്‍കി. ഇത് പിന്നീട് രാവണന്‍ ഏറ്റെടുക്കുകയായിരുന്നു.

അതേസമയം, ശ്രീരാമന്റെയും സീതയുടെയും ലക്ഷ്മണന്റെയും വിഗ്രഹങ്ങള്‍ സ്ഥാപിച്ചെങ്കിലും രാവണന്റെ കോലം കത്തിക്കാന്‍ ഗ്രാമത്തിന് ഇനിയും പദ്ധതിയില്ല. ‘നാം രാമന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ടെങ്കിലും രാവണന്റെ കോലം ഒരിക്കലും ഈ ഗ്രാമത്തില്‍ കത്തിക്കില്ല. കൂടാതെ, ഇവിടെ രാംലീല അവതരിപ്പിക്കില്ല. ഞങ്ങള്‍ രാമനെയും രാവണനെയും ആരാധിക്കും- ഏകദേശം 40 വര്‍ഷമായി ക്ഷേത്രവുമായി ബന്ധമുള്ള മഹന്ത് രാംദാസ് പറഞ്ഞു.

 

 

 

Tags: SeethaRavanasreeramalakshamanabisrakhgreater noida
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാജമൗലി (വലത്ത്) ശ്രീരാമന്‍റെ വേഷത്തില്‍ നടന്‍ മഹേഷ് ബാബു (ഇടത്ത്)
India

രാജമൗലിയെ നിരീശ്വരവാദിയാക്കാന്‍ ഹിന്ദുവിരുദ്ധനാക്കാനും ദ ന്യൂസ് മിനിറ്റ് ഉള്‍പ്പെടെ ശ്രമിക്കുമ്പോള്‍

India

ഇനി അയോധ്യയിൽ 25 അടി ഉയരമുള്ള ‘രാവണ’ പ്രതിമ സ്ഥാപിക്കും, യോഗി സർക്കാരിന്റെ ഈ പദ്ധതി എന്താണെന്ന് അറിയാമോ?

Kerala

രാമനെ കുറ്റം പറഞ്ഞു, രാവണനെ വാഴ്‌ത്തി…റാപ്പര്‍ വേടന് രാമായണമാസം മുഴുവന്‍ ഒളിവില്‍ കഴിയേണ്ടി വന്നത് രാമശാപമോ?

Samskriti

വിഭീഷണന്റെ കിരീടധാരണം

Samskriti

വിഭീഷണൻ രാമന്റെയടുക്കൽ ശരണം തേടുന്നു

പുതിയ വാര്‍ത്തകള്‍

ഷോക്കേറ്റ് കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം; അപകടം അറ്റകുറ്റപ്പണക്കിടെ

കസ്റ്റഡിയില്‍ നിന്ന് പ്രതികള്‍ ചാടിപ്പോയ സംഭവം; മൂന്ന് പോലീസുകാര്‍ക്കെതിരെ നടപടി

രണ്ടാംഘട്ട വോട്ടെടുപ്പ്; പശ്ചിമബംഗാളിൽ സംഘർഷം, ബിജെപി ഓഫീസിന് തീയിട്ടു, പോളിങ് ഏജൻ്റിന് ക്രൂരമർദ്ദനം

ഇന്‍ഷൂറന്‍സും ഫിറ്റ്‌നസുമില്ലാതെ കെഎസ്ആര്‍ടിസി സര്‍വ്വീസുകൾ; പൂച്ചക്കാര് മണികെട്ടുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള

സംവിധായകൻ രഞ്ജിത്തിനെതിരെ തെളിവുണ്ട്; ലൈംഗിക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിൽ 731 സ്റ്റെനോഗ്രാഫർ ഒഴിവുകൾ : യോഗ്യത പ്ലസ് ടു, വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മോഷണക്കേസിൽ സിപിഎം പ്രവര്‍ത്തകനെ ആന്ധ്ര പോലീസ് അറസ്റ്റ് ചെയ്തു, പിടിയിലായ ഷിനോസ് മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി

പ്രധാനമന്ത്രി കാശിയിൽ: രാജ്യത്തിന്റെ സർവ്വ വിജയത്തിനായി ദർശനം, പ്രാർത്ഥന, പൂജകൾ

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.