Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അദ്ദേഹം എന്റെ ഗുരുവാണ്‌, പക്ഷേ സത്യം പറയാതെ വയ്യ; മന്ത്രി എസ്. ജയശങ്കറിന്റെ മറുപടിയില്‍ കയ്യടിച്ച് ടി പി ശ്രീനിവാസന്‍

നീതിയുക്തമായ ഒരു ലോകക്രമത്തിന് രൂപം നല്‍കുന്നതില്‍ ഭാരതത്തിന് സമീപകാല ഭാവിയില്‍ നിര്‍വഹിക്കാനുള്ള പങ്ക് എന്ന വിഷയത്തില്‍ മൂന്നാമത് പി പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണം തിരുവനന്തപുരത്ത് നടത്തിയതിനു പിന്നാലെയാണ് സദസില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്കും മന്ത്രി പ്രതികരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2024, 01:26 pm IST
in India

തിരുവനന്തപുരം:  ജി20 ഉള്‍പ്പെടെയുള്ള വേദികളില്‍ ഭാരതത്തിന്റെ ഇടപെടലുകള്‍ ശക്തവും സുസ്ഥിരവുമായ ഒരു ലോകക്രമത്തിനു കാരണമായിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. കേന്ദ്രസര്‍ക്കാരിന്റെ വിദേശകാര്യ ഇടപെടലുകളുടെ കാര്യക്ഷമതയെ കുറിച്ച് മുതിര്‍ന്ന നയതന്ത്രജ്ഞനായ ടി.പി. ശ്രീനിവാസന്റെ ചോദ്യത്തിനു മറുപടി നല്‍ക്കുകയായിരുന്നു അദ്ദേഹം.

ടിപി. ശ്രീനിവാസന്റെ കീഴില്‍ ട്രെയിനിയായി ആണ് ഞാന്‍ എന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് അതുകൊണ്ടുതന്നെ അദേഹത്തിന്റെ വാക്കുകള്‍ക്ക് വലിയ ബഹുമാനവും കൊടുക്കുന്നു. എന്നാലും സത്യപറയാതിരിക്കാന്‍ സാധികില്ലല്ലൊ എന്ന് പറഞ്ഞാണ് അദേഹം മറുപടി പറയാന്‍ ആരംഭിച്ചത്.

നീതിയുക്തമായ ഒരു ലോകക്രമത്തിന് രൂപം നല്‍കുന്നതില്‍ ഭാരതത്തിന് സമീപകാല ഭാവിയില്‍ നിര്‍വഹിക്കാനുള്ള പങ്ക് എന്ന വിഷയത്തില്‍ മൂന്നാമത് പി പരമേശ്വരന്‍ അനുസ്മരണ പ്രഭാഷണം തിരുവനന്തപുരത്ത് നടത്തിയതിനു പിന്നാലെയാണ് സദസില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്കും മന്ത്രി പ്രതികരിച്ചത്.

ഭാരതത്തെ മികച്ചതാക്കാനുള്ള നിങ്ങളുടെ പരിശ്രമങ്ങളെ ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ മറ്റു രാജ്യങ്ങള്‍ പോലും വിവിധ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ഇന്നത്തെ ലോക സാഹചര്യത്തില്‍ അത് എത്രത്തോളം ഫലപ്രദമാണ്. ജി20 വലിയ മാറ്റം സാധിച്ചതായി കാണാന്‍ കഴിഞ്ഞില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം കാര്യക്ഷമാണ്. നമ്മള്‍ കൂടുതല്‍ സമാധാനം പരിപാലിക്കുന്നതിലല്ലേ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നുമായിരുന്നു മുതിര്‍ന്ന നയതന്ത്രജ്ഞനായ ടി.പി. ശ്രീനിവാസന്റെ ചോദ്യം.

ടിപി. ശ്രീനിവാസന്റെ കീഴില്‍ ട്രെയിനിയായി ആണ് ഞാന്‍ എന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് അതുകൊണ്ടുതന്നെ അദേഹത്തിന്റെ വാക്കുകള്‍ക്ക് വലിയ ബഹുമാനവും കൊടുക്കുന്നു. എന്നാലും സത്യപറയാതിരിക്കാന്‍ സാധികില്ലല്ലൊ. ശരിക്കും ജി20 വലിയ മാറ്റങ്ങളാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചത്. അതു മനസിലാക്കിയതു കൊണ്ടുതന്നെ യുഎന്‍ സെക്രട്ടറി എന്നോട് നേരിട്ട് നന്ദിയറിക്കുകയും ചെയ്തുവെന്നും മന്ത്രി വ്യക്തമാക്കി.

ജി20 കാലത്തെ ഉക്രെയിന്‍ യുദ്ധം കാരണം മറ്റുവിഷയങ്ങളെല്ലാം തള്ളിപോകുന്ന ഒരു സാഹചര്യമാണുണ്ടായത്. ആഫ്രിക്ക, ഏഷ്യാ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളുടെ കടം, സാമ്പത്തിക പ്രശ്‌നങ്ങള്‍, ട്രേഡിങ്ങിലെ ബുദ്ധിമുട്ടുകള്‍, പണപെരുപ്പം, ഇന്ധന വില വര്‍ധന എന്നിവയും നല്ല രീതിയില്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. കാരണം നമ്മളെ പോലെ അല്ലായിരുന്നു മറ്റുള്ളവര്‍, പലരും കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. അതുകൊണ്ടു തന്നെ ജി20യുടെ പ്രാക്ടിക്കലായുള്ള കുറച്ചു ഫലങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞാല്‍ അതില്‍ ഒന്നായി നമ്മള്‍ സ്വീകരിച്ചത് ലോക ബാങ്ക് പണം കൊടുക്കുന്ന പരിധി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചാണ്.

രണ്ട് ലോകത്തിന്റെ സുസ്ഥിര വികസനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുതാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതിനായിരുന്നു. കാരണം ലോകത്തിന്റെ ബാക്കി ഭാഗങ്ങളില്‍ കുറച്ചുകാലങ്ങളായി അതിനെ കുറിച്ചുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളും വളരെ താഴേക്കു പോയിരുന്നു. മൂന്നാമതായി കോപ് 20യില്‍ നടന്ന ഹരിത വികസന പരിപാടികള്‍ക്കുള്ള സാഹചര്യം ഭാരതം ജി20 കാലത്തു സൃഷ്ടിച്ചുവെന്നാണ്. ഇതിനു പുറമെ ഉക്രെയിന്‍ വിഷയത്തിലും ഭാരതത്തില്‍ വച്ചു നടന്ന ജി20 ഉച്ചകോടി വ്യക്തമായുള്ള അഭിപ്രായങ്ങള്‍ ഉണ്ടാക്കാന്‍ കാരണമായിയെന്നും അദേഹം പറഞ്ഞു.

എങ്ങനെയാണ് ലോകത്ത് സമാധാനവും സന്തുലിതാവസ്ഥയും കൊണ്ടുവരുന്നത്, അത് ഒരു ഭാഗത്തെങ്ങിലുമുള്ള ആളുകള്‍ ചെറിയ അഡജ്റ്റുമെന്റുകളും കോംപ്രമൈസുകള്‍ക്കും തയ്യാറകുമ്പോഴാണ്. അതുകൊണ്ട് ജി20 അതിനും മികച്ച വേദിയായി. എന്നാല്‍ മിഡിഈസ്റ്റന്‍ മേഖലകളിലുള്ളപ്പെടെ നടക്കുന്ന പ്രശ്‌നങ്ങളും നമ്മള്‍ ശ്രദ്ധാപൂര്‍വം നീക്ഷിക്കേണ്ടതും അതിനായിയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുമാണ്.

മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ ഭാരതം മുന്നിലാണെന്ന് കഴിഞ്ഞ പത്തുവര്‍ഷത്തെ അനുഭവത്തില്‍ നിന്ന് ഇത് മനസ്സിലാക്കാന്‍ സാധിക്കും. വിവിധ രാജ്യങ്ങളില്‍ ബുദ്ധിമുട്ടുണ്ടാകുമ്പോള്‍ ഇടപെടുന്ന കാര്യത്തിലും മറ്റുരാജ്യങ്ങളില്‍ നിന്നുള്ള ഇന്ത്യ പൗരരെ സുരക്ഷിതരാക്കുന്നതിലും ഈ സജ്ജമായ പ്രവര്‍ത്തനം വ്യക്തമാണ്. കോവിഡ് കാലത്തെ പ്രവര്‍ത്തനമാണ് മറ്റൊരു മികച്ച ഉദാഹരണം. മറ്റു രാജ്യങ്ങള്‍ സഹായം എത്തിക്കുന്നതിനൊപ്പം നരേന്ദ്രമോദിയുടെ പ്രത്യേക ഇടപെല്‍ കാരണം ഗള്‍ഫ് രാജ്യങ്ങളിലെ നമ്മുടെ പൗരന്‍മാര്‍ക്കാണ് ആ രാജ്യങ്ങള്‍ കൂടുതല്‍ പരിഗണന നല്‍കിയതെന്നും കാണാന്‍ സാധിച്ചു.

Tags: J JaishankarindiaG20TP Sreenivasan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

Gulf

‘ഇന്ത്യ എത്ര ഇന്ധനം ആവശ്യപ്പെട്ടാലും നൽകാൻ യുഎസ് സന്നദ്ധം’; ഭാരത സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

India

മെലോണിക്ക് മോദിയുടെ വക മെലഡി ടോഫിയുടെ സ്പെഷ്യൽ ഗിഫ്റ്റ് ; പണി കിട്ടുന്നത് ചൈനയ്‌ക്ക് ; ഇത് മോദിയുടെ പുതിയ ‘മെലോദി‘ നയതന്ത്രം

News

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

News

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

പുതിയ വാര്‍ത്തകള്‍

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ; ശുപാർശ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, പിന്നിൽ നിയമപ്രശ്നം

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതി ഹൈനസ് പിടിയിൽ

എസ്ബിഐ ജീവനക്കാരുടെ സമരം മാറ്റിവെച്ചു; 25നും 26നും ശാഖകള്‍ തുറന്നു പ്രവര്‍ത്തിക്കും

ലിവ് ഇൻ റിലേഷൻഷിപ്പിനൊടുവിൽ ഗുരുവായൂര്‍ നടയില്‍ അമേയയ്‌ക്ക് താലി ചാർത്തി ജിഷിൻ 

കൊലക്കേസ് പ്രതി പരോളിൽ ഇറങ്ങി മുങ്ങി, പൃഥ്വിരാജിന്റെ എമ്പുരാനിൽ ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചു: ഒടുവിൽ ഗുജറാത്ത് പോലീസ് കുടുക്കി

കന്നുകാലി കശാപ്പും റോഡിലെ ഈദ് പ്രാർഥനയും തടയുന്നത് തീക്കളി, കോടതി വിധിയല്ല ഖുർആൻ മാത്രം അനുസരിക്കും; സുവേന്ദു അധികാരിക്കെതിരെ ഹുമയൂൺ കബീറിന്റെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.