Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേശീയപാതയിലൊക്കെ അമ്മായിഅച്ഛന്റെയും മരുമകന്റെയും പടം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: കേന്ദ്രമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2024, 09:07 pm IST
in Kerala

തിരുവനന്തപുരം: കേന്ദ്രം കേരളത്തെ ഞെരുക്കുന്നു എന്ന് ഒരു വശത്ത് പ്രചരിപ്പിച്ച് കേന്ദ്ര പദ്ധതികളെല്ലാം തങ്ങളുടേതാണെന്ന വ്യാജപ്രചരണം നടത്തി ദേശീയപാതയുടെ വഴിയോരങ്ങളില്‍ അമ്മായി അച്ഛന്റെയും മരുമകന്റെയും പടം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.

മൂന്നാറിലെ ദേശീയപാതയും ഇടുക്കിയിലെ ഇക്കോ ലോഡ്ജും ഒക്കെ സംസ്ഥാന സര്‍ക്കാരിന്റേതാണ് എന്ന ധാരണ സൃഷ്ടിക്കുന്ന തരത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അത് കാരണം കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്താണെന്ന് ജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞു. അതില്‍ ഞാന്‍ റിയാസിന് നന്ദി പറയുകയാണ് ചെയ്തത്. വസ്തുതകള്‍ ജനങ്ങള്‍ മനസിലാക്കാന്‍ വേണ്ടിയാണ് കഴിഞ്ഞദിവസം നടന്ന ദേശീയപാതകളുടെ ഉദ്ഘാടന വേളയിലെ അവസരം ഉപയോഗിച്ചതെന്ന് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വസ്തുത പറഞ്ഞപ്പോള്‍ രാഷ്‌ട്രീയ പ്രചരണത്തിനുള്ള വേദിയാക്കരുതെന്നൊക്കെ പറയുമ്പോള്‍ ചിരിയാണ് വന്നത്. കഴിഞ്ഞ ഒന്നരമാസം നടന്ന കാര്യമെന്താണെന്ന് മറന്നുപോയോ? ജനങ്ങളുടെ പണം ഉപയോഗിച്ച് കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ അമ്മായിയച്ഛനും മരുമോനും കൂടി കേന്ദ്രസര്‍ക്കാരിനും മുരളീധരനുമെതിരായി പ്രചരണം നടത്തിയത് നാലു ദിവസം കൊണ്ട് മറന്നുപോയെങ്കില്‍ അതൊന്നോര്‍മ്മിക്കണം. എന്നിട്ട് സര്‍ക്കാര്‍ പരിപാടികള്‍ രാഷ്‌ട്രീയ പ്രചരണത്തിനുള്ള വേദിയാക്കരുതെന്ന് കഌഫ്ഹൗസില്‍ ചെന്ന് പറഞ്ഞുകൊടുക്കണം. ഇങ്ങനെയുള്ള പ്രചരണങ്ങള്‍ നടക്കുമ്പോള്‍ സത്യാവസ്ഥ ജനങ്ങള്‍ മനസിലാക്കാന്‍ കിട്ടുന്ന വേദി സ്വാഭാവികമായി പ്രയോജനപ്പെടുത്തും.
സര്‍ക്കാര്‍ പരിപാടിയായ കലോത്സവവും രാഷ്‌ട്രീയ പ്രചരണത്തിനുള്ള വേദിയാക്കുന്നു.

കുട്ടികളുടെ മുന്നില്‍ ഗവര്‍ണര്‍ക്കെതിരെ ബാനര്‍ കെട്ടിയതുകൊണ്ട് അവരെല്ലാം ഗവര്‍ണര്‍ക്കെതിരാവും എന്ന തോന്നലാണെങ്കില്‍ വെറുതെ സ്വപ്‌നം കാണുകയാണ്. അദ്ദേഹം കോഴിക്കോട് ഇറങ്ങി നടന്നപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തെ മധുരം കൊടുത്ത് സ്വീകരിച്ചത് കേരള ജനത കണ്ടതാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് ഓരോരുത്തരെക്കുറിച്ചും കൃത്യമായ ധാരണയുണ്ട്. ഫാ. ഷൈജു കുര്യനെ ഓര്‍ത്തഡോക്‌സ് സഭയുടെ ചുമതലകളില്‍ നിന്ന് നീക്കിയത് അദ്ദേഹം ബിജെപിയില്‍ അംഗത്വമെടുത്തതിനല്ലെന്നും വി. മുരളീധരന്‍ പറഞ്ഞു.

Tags: Pinarayi VijayanMuhammed RiyazUnion Minister V Muraleedharanfalse propagandaLDF Government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.