Tuesday, May 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാര്‍ലമെന്‍റ് ആക്രമണത്തിലെ ആറാമന്‍ മഹേഷ് കുമാവത് രണ്ടു വര്‍ഷമായി ഗൂഢാലോചനയ്‌ക്ക് പിന്നില്‍; മൊബൈല്‍ ഫോണു‍കള്‍ നശിപ്പിച്ചത് ഇയാളുടെ നിര്‍ദേശപ്രകാരം

പാര്‍ലമെന്‍റ് ആക്രമണത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആറാമന്‍ മഹേഷ് കുമാവതാണ് ഡിസംബര്‍ 13ലെ ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ എന്ന് പൊലീസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2023, 07:43 pm IST
in India

ന്യൂദല്‍ഹി: പാര്‍ലമെന്‍റ് ആക്രമണത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട ആറാമന്‍ മഹേഷ് കുമാവതാണ് ഡിസംബര്‍ 13ലെ ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ എന്ന് പൊലീസ്.

കഴിഞ്ഞ ദിവസം ഒളിവില്‍ പോയി പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ നശിപ്പിച്ച ശേഷം പൊലീസിന് പിടികൊടുത്ത ലളിത് മനോഹര്‍ ജാ ആണ് മുഖ്യആസൂത്രകന്‍ എന്നാണ് പൊലീസ് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോഴാണ് ശനിയാഴ്ച പൊലീസില്‍ കീഴടങ്ങിയ മഹേഷ് കുമാവതാണ് പാര്‍ലമെ‍ന്‍റ് ആക്രമണത്തിന്റെ മുഖ്യആസൂത്രകന്‍ എന്ന് തിരിച്ചറിഞ്ഞിരിക്കുന്നത്. മാത്രമല്ല, മഹേഷ് കുമാവതിന്റെ നിര്‍ദേശപ്രകാരമാണ് ലളിത് മനോഹര്‍ ജാ എല്ലാവരുടെയും മൊബൈല്‍ ഫോണുകള്‍ തെളിവുകള്‍ നശിപ്പിക്കാനായി കൂട്ടിയിട്ട് കത്തിച്ചത്. പൊലീസ് ഏതാണ്ട് പൂര്‍ണ്ണമായും കത്തിയ ഈ മൊബൈല്‍ ഫോണുകളുടെ അവശിഷ്ടങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികള്‍ ബന്ധപ്പെട്ടവര്‍ ആരൊക്കെ എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ചോരാതിരിക്കാനാണ് മൊബൈല്‍ ഫോണുകള്‍ കത്തിച്ചത്.

മഹേഷ് കുമാവത് കഴിഞ്ഞ രണ്ടു വര്‍ഷമായി പാര്‍ലമെന്‍റ് സുരക്ഷ ഭേദിച്ച് ആക്രമണം നടത്തുന്നതിന് കോപ്പുകൂട്ടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതോടെ വന്‍ ആസൂത്രണത്തോെടെ നടന്ന പാര്‍ലമെന്‍റ് ആക്രമണം സങ്കീര്‍ണ്ണമായ ഒരു കേസാണെന്നും വമ്പന്‍ സ്രാവുകള്‍ ഇതിന് പിന്നിലുണ്ടെന്നും പൊലീസ് കരുതുന്നു.

ആക്രമണം നടത്തിയ നാല് യുവാക്കള്‍ അംഗങ്ങളായ ഭഗത് സിങ്ങ് ക്ലബ്ബില്‍ മഹേഷ് കുമാവതും അംഗമാണ്. ആക്രമണത്തിന് ശേഷം പ്രതികളായവരുടെ മുഴുവന്‍ മൊബൈല്‍ ഫോണുകളും കത്തിച്ചു കളയാന്‍ അഞ്ചാമനായ ലളിത് മനോഹര്‍ ജായോടെ നിര്‍ദേശിച്ചത് മഹേഷ് കുമാവതാണ്. ഛത്രപതി ശിവജിയുടെയും ഭഗത് സിംഗിന്റെയും ആരാധകനാണ് താനെന്ന് മഹേഷ് കുമാവത് അവകാശപ്പെടുന്നു.

ഇദ്ദേഹം രാജസ്ഥാനിലെ നഗോര്‍ സ്വദേശിയാണ്. ആക്രമണത്തില്‍ പങ്കെടുത്തവരെല്ലാം അവിടെ രഹസ്യയോഗം ചേര്‍ന്നിരുന്നു. പൊലീസ് കൂടുതലായി മഹേഷ് കുമാവതിനെ ചോദ്യം ചെയ്യുകയാണ്. പാര്‍ലമെന്‍റ് ആക്രമണത്തിന് പിന്നില്‍ വലിയ ഗൂഡാലോചനയുണ്ടെന്നാണറിയുന്നത്.

മഹേഷ് കുമാവതിനെ കൂടാതെ അഞ്ച് പേരാണ് പിടിയിലായത്. മനോരഞ്ജന്‍, സാഗര്‍ ശര്‍മ്മ, നീലം വര്‍മ്മ, അമോല്‍ ഷിന്‍ഡെ, ലളിത് കുമാര്‍ ജാ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. സംഭവത്തിൽ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരെ രാവിലെ സസ് പെൻ്റ് ചെയ്തു. ഗുരുതര സുരക്ഷാവീഴ്ച ഉണ്ടായ പശ്ചാത്തലത്തിൽ ലോക്സഭാ സെക്രട്ടേറിയറ്റാണ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തത്.

 

Tags: Parliament violence 2023Neelam DeviMahesh KumawatParliament security breachmanoranjanLalit JhaParliament attack 2023
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാര്‍ലമെന്റ് അതിക്രമത്തിന് പിന്നിലുള്ള കാരണം കണ്ടെത്തണം; പ്രതികളെ സൈക്കോ അനാലിസിസ് ടെസ്റ്റിന് വിധേയമാക്കും

News

പാര്‍ലമെന്റ് അതിക്രമം : പ്രതികളുടെ വീടുകളില്‍ പരിശോധന നടത്തി, ലളിത് ഝായുടെ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം

India

പാര്‍ലമെ‍ന്‍റ് ആക്രമിച്ചവരെ ശിക്ഷിക്കണമെന്ന് പറയുന്നതിന് പകരം രാഹുല്‍ ഗാന്ധി ന്യായീകരിക്കുന്നു: അനുരാഗ് താക്കൂര്‍

മുഖ്യസൂത്രധാരന്‍ ലളിത് ജാ
India

ലളിത് ജാ മുഖ്യസൂത്രധാരന്‍; പാര്‍ലമെന്‍റ് ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയത് കൂട്ടാളികളുടെ മൊബൈല്‍ ഫോണുകളും നശിപ്പിക്കാന്‍

India

പാര്‍ലമെന്‍റിനകത്ത് കയറിയവര്‍ സ്വയം തീകൊളുത്തി ഭീതി സൃഷ്ടിക്കാനും പദ്ധതിയിട്ടിരുന്നു

പുതിയ വാര്‍ത്തകള്‍

വേവിക്കാത്ത ഇറച്ചി വീട്ടിലെ അരുമയായ വളര്‍ത്തുനായ്‌ക്കള്‍ക്ക് നല്‍കാമോ? വെറ്ററിനറി ഡോക്ടര്‍ക്കിടയില്‍ വരെ തര്‍ക്കം

ബംഗാളിൽ രണ്ട് ജില്ലകളിൽ ബംഗ്ലാദേശി തടങ്കൽ കേന്ദ്രങ്ങൾ തുറന്നു ; തടവിൽ കഴിയുന്നത് 12 പേർ ; ബിഎസ് എഫിന് കൈമാറും

‘ എനിക്ക് തോന്നുന്നതെന്തും ഞാൻ ചെയ്യും  ‘ ; മോഹൻ ഭാഗവതുമായുള്ള കൂടിക്കാഴ്‌ച്ചയെ വിമർശിച്ചവർക്ക് അദ്നാൻ സാമിയുടെ മറുപടി

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

യുക്രെയ്നിൽ വൻ നാശം വിതച്ച റഷ്യയുടെ ഒറെഷ്നിക് ; സമാനമായ കരുത്തുള്ള ഇന്ത്യൻ മിസൈൽ ഇതാണ് ; ഏഷ്യ മുഴുവനും തകർക്കാൻ ശേഷി

പ്ലസ് വണിന് 9 ജില്ലകളില്‍ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ചു

കേരളത്തില്‍ ഭരണം കിട്ടിയപ്പോള്‍ പകല്‍ ലീഗും രാത്രി പോപ്പുലര്‍ ഫ്രണ്ടും ആകാം:

പൈസയുണ്ടാക്കുക, ശാപ്പാടടിക്കുക, രാജ്യം ചുറ്റി സഞ്ചരിക്കുക,സിപിഎമ്മിനെ തകര്‍ക്കുന്നത് പാര്‍ട്ടിയുടെ മുകളിലിരിക്കുന്നവര്‍- ജി. സുധാകരന്‍

അട്ടപ്പാടി മധുക്കേസ്: ഒന്നാം പ്രതി ഹസ്സനെ വെറുതെ വിട്ടു, ഇതിനെതിരെ അപ്പീല്‍ പോകുമെന്ന് മധുവിന്റെ കുടുംബം

തലസ്ഥാനത്ത് രാത്രി വൈകി എസ്എഫ്ഐ- കെ എസ് യു സംഘര്‍ഷം, പൊലീസ് ലാത്തി വീശി,ജലപീരങ്കി-കണ്ണീര്‍വാതക പ്രയോഗം, വിജയാഹ്ലാദ പ്രകടനത്തിനിടെ തമ്മിലടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.