Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയെ നശിപ്പിക്കുക എന്നത് കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അജണ്ട; ദേവസ്വംബോര്‍ഡ് കാണിക്കുന്നത് ഗുരുതരമായ അനാസ്ഥയെന്ന് വിജി തമ്പി

ശബരിമല ക്ഷേത്രത്തോടും അയ്യപ്പഭക്തരോടും കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും കാട്ടുന്ന ഗുരുതരമായ അനാസ്ഥയ്‌ക്കെതിരെ വിശ്വഹിന്ദുപരിഷത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2023, 04:26 pm IST
in Kerala

തിരുവനന്തപുരം: ശബരിമലയെ നശിപ്പിക്കുക എന്നത് കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ അജണ്ടയാണെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി പറഞ്ഞു. ശബരിമല ക്ഷേത്രത്തോടും അയ്യപ്പഭക്തരോടും കേരള സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും കാട്ടുന്ന ഗുരുതരമായ അനാസ്ഥയ്‌ക്കെതിരെ വിശ്വഹിന്ദുപരിഷത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹിന്ദുക്കളെയും ക്ഷേത്രങ്ങളെയും നശിപ്പിക്കു എന്ന കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ അജണ്ടയുടെ ഭാഗമാണ് ശബരിമലയില്‍ ഇന്ന് നടക്കുന്നതെല്ലാം. ഭക്തരെ ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്‍പരിചയമില്ലാത്തവരെ തെരഞ്ഞെടുത്ത് ശബരിമല ഡ്യൂട്ടിക്ക് നിശ്ചയിച്ചിരിക്കുന്നത്. അവിടെ പുതിയ പുതിയ അനാചാരങ്ങള്‍ കൂടിക്കൊണ്ടിരിക്കുന്നു.

വാവരെന്ന സങ്കല്പം ശബരിമലയുമായി യാതൊരു ബന്ധവുമില്ലെന്ന് കഴിഞ്ഞ രണ്ട് ദേവപ്രശ്‌നങ്ങളിലും തെളിഞ്ഞതാണ്. കറുപ്പസ്വാമി മുതലായ ശിവഭൂതങ്ങളിലൊന്നുമാത്രമാണ് വാപുരന്‍. അയ്യപ്പന്‍ ജീവിച്ചിരുന്ന കാലത്ത് ഇസ്ലാംമതം ലോകത്തുതന്നെ ഉണ്ടായിട്ടില്ല. പിന്നല്ലേ ശബരിമലയില്‍. മറ്റെല്ലായിടത്തും കാണിക്കയും കച്ചവടവും നടത്തുന്ന ദേവസ്വംബോര്‍ഡ് വാവരുനടയിലെ വരുമാനം എടുക്കുന്നില്ല.

അയ്യപ്പന്മാരെ സംരക്ഷിക്കുന്നതിനു പകരും മറ്റുപലരെയും സംരക്ഷിക്കുന്ന കൃത്യമായ മതപ്രീണനമാണ് ശബരിമലയില്‍ അരങ്ങേറുന്നത്. ഇതൊക്കെ ഹിന്ദുക്കള്‍ തിരിച്ചറിയണം. അര്‍ത്തുങ്കല്‍ പള്ളിയെയും ശബരിമലയെയും കൂട്ടിക്കെട്ടാനാണിപ്പോള്‍ വെളുത്തച്ഛന്‍ എന്ന പുതിയ അനാചാരത്തിലൂടെ ശ്രമം. ശബരിമലയില്‍ ഒരു പൈസപോലും കാണിക്ക ഇടരുത്. ഭഗവാന് നിവേദിക്കുകയോ പതിനെട്ടാം പടി കാണുകയോ ചെയ്യാത്ത അപ്പവും അരവണയും നല്‍കി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഭക്തരെ പറ്റിക്കുകയാണെന്നും വിജി തമ്പി പറഞ്ഞു.

കൊച്ചുമാളികപ്പുറം ക്യൂ കോംപ്ലക്‌സിനകത്ത് ജലംകിട്ടാതെ മരണപ്പെട്ടു. ദേവസ്വംബോര്‍ഡ് ഭരിക്കുന്നത് അയ്യപ്പനില്‍ വിശ്വാസമില്ലാത്തവരാണ്. മകരവിളക്ക് ദിനത്തില്‍ ദീപാരാധന സമയത്ത് ശ്രീകോവിലിനു മുന്നില്‍ ഫുഡ്‌ബോള്‍കളി കാണാന്‍ നില്‍ക്കുന്നതുപോലെ കൈകെട്ടി നോക്കിനിന്ന ആളാണ് ഇന്നത്തെ ദേവസ്വം മന്ത്രിയെന്നും വിജി തമ്പി കൂട്ടിച്ചേര്‍ത്തു.

വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന സെക്രട്ടറി വി.ആര്‍.രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. സര്‍ക്കാരും ദേവസ്വംബോര്‍ഡും അനുവദിക്കുകയാണെങ്കില്‍ നിലയ്‌ക്കലില്‍ നിന്ന് പമ്പവരെ ഭക്തര്‍ക്ക് സൗജന്യ യാത്രയും ശബരിമലയിലെത്തുന്ന ഭക്തര്‍ക്കെല്ലാം ഭക്ഷണവും വെള്ളവും നല്‍കാന്‍ വിശ്വഹിന്ദുപരിഷത്ത് സജ്ജമാണെന്നു വി.ആര്‍.രാജശേഖരന്‍ പറഞ്ഞു.

ആര്‍എസ്എസ് വിഭാഗ് സാമാജിക സമരസത സംയോജക് കെ.രാജശേഖരന്‍, ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സമ്പര്‍ക്കപ്രമുഖ് ഷാജു ശ്രീകണ്‌ഠേശ്വരം, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാനസമിതി അംഗം മംഗലത്തുകോണം സുധി, സംസ്ഥാന ഗവേണിംഗ് കൗണ്‍സില്‍ അംഗം സനല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹിന്ദുധര്‍മ്മപരിഷത്ത് അധ്യക്ഷന്‍ എം.ഗോപാല്‍ അധ്യക്ഷത വഹിച്ചു.

Tags: SABARIMALAViswa Hindu Parishadviji thampi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം പൂര്‍ത്തിയാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ച കൂടി സാവകാശം

Kerala

ശബരിമലയിൽ ഹെലികോപ്റ്റർ താഴ്‌ന്ന് പറന്നത് കോസ്റ്റ് ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥന് തൊഴാൻ; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്

Kerala

ശബരിമലയിൽ പൂജയുടെ പേരിലും കോടികളുടെ തട്ടിപ്പ്; വിജിലൻസ് റിപ്പോർട്ട്

Kerala

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

India

ഹിന്ദുമതം ഒരു ജീവിതരീതി; ക്ഷേത്രത്തിൽ പോകണമെന്നോ ആചാരം അനുഷ്ഠിക്കണമെന്നോ നിർബന്ധമില്ലെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.