Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയ്‌ക്ക് ജാമ്യം കൊടുത്തില്ലെങ്കില്‍ നടക്കാവ് പൊലീസിന് നടക്കാന്‍ ബുദ്ധിമുട്ടായേനെ: ടി.ജി. മോഹന്‍ദാസ്

സുരേഷ് ഗോപിയ്‌ക്ക് സ്റ്റേഷന്‍ ജാമ്യം കൊടുത്തില്ലായിരുന്നെങ്കില്‍ നടക്കാവ് പൊലീസിന് നടക്കാന്‍ ബുദ്ധിമുട്ടായേനെ എന്ന് ടി.ജി. മോഹന്‍ ദാസ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2023, 10:20 pm IST
in Kerala

തിരുവനന്തപുരം:  സുരേഷ് ഗോപിയ്‌ക്ക് സ്റ്റേഷന്‍ ജാമ്യം കൊടുത്തില്ലായിരുന്നെങ്കില്‍ നടക്കാവ് പൊലീസിന് നടക്കാന്‍ ബുദ്ധിമുട്ടായേനെ എന്ന് ടി.ജി. മോഹന്‍ ദാസ്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്.

ക്രിമിനല്‍ കേസില്ല എന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് വേണമെങ്കില്‍ മുന്‍കൂര്‍ ജാമ്യം എടുക്കാമായിരുന്നു. എന്നാല്‍ സുരേഷ് ഗോപി അത് ബോധപൂര്‍വ്വം ചെയ്തില്ല. അദ്ദേഹം മൂന്ന് അഭിഭാഷകരുമായാണ് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ ചെന്നത്. സുരേഷ് ഗോപി ചിലപ്പോള്‍ മൂന്നല്ല, 30 പൊലീസുകാരുമായി പോലും ചെല്ലും. മാത്രമല്ല, 18നകം ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോള്‍ 15ന് തന്നെ ഹാജരാവുക വഴി സുരേഷ് ഗോപി വീണ്ടും മാന്യത കാണിക്കുകയും ചെയ്തു. – മോഹന്‍ ദാസ് അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തില്‍ പൊലീസ് കരുതിയിരിക്കണം. സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുകയോ അദ്ദേഹത്തെ കയ്യേറ്റം ചെയ്യുകയോ ചെയ്താല്‍ പൊലീസ് വിവരമറിഞ്ഞേനെയെന്നും മോഹന്‍ ദാസ് ചൂണ്ടിക്കാട്ടി.

സുരേഷ് ഗോപിയ്‌ക്കെതിരെ 354എ എന്ന വകുപ്പ് പ്രകാരമാണ് ലൈംഗികമായ ഉദ്ദേശ്യത്തോട് കൂടി സ്വാഗതര്‍ഹമല്ലാത്ത സ്പര്‍ശം എന്ന കുറ്റമാണ് ചാര്‍ത്തിയിരിക്കുന്നത്. ഇനി സ്പര്‍ശം സ്വാഗതാര്‍ഹം അല്ലാത്തതാണെങ്കിലും അതില്‍ ലൈംഗിക ഉദ്ദേശ്യമുണ്ടെങ്കിലേ അത് കുറ്റമാകൂ. ഈ പെണ്‍കുട്ടിയെ സുരേഷ് ഗോപി പീഡിപ്പിച്ചു എന്ന പ്രശ്നം ഉയര്‍ന്നുവന്നപ്പോള്‍ ഈ കേസില്‍ വലിയ കാര്യമില്ല എന്ന് പറഞ്ഞ് മീഡിയ വണ്‍ എഡിറ്റര്‍  ഫെയ്സ് ബുക്ക് പോസ്റ്റിട്ടതാണ്. പിന്നീട് ആ പോസ്റ്റ് അദ്ദേഹം മുക്കി.- ടി.ജി. മോഹന്‍ ദാസ് ചൂണ്ടിക്കാട്ടി.

മറ്റൊരു മാധ്യമ പ്രവര്‍ത്തകനെതിരെ ഇതേ പോലെ ഒരു കേസുണ്ട്. 354എ വകുപ്പ് പ്രകാരമാണ് മാധ്യമപ്രവര്‍ത്തകനെതിരെ ഒരു സ്ത്രീ കേസ് കൊടുത്തത്. എന്നാല്‍ ഇതുവരെ പൊലീസ് വിളിപ്പിച്ചിട്ടില്ല. ഇദ്ദേഹം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയ്‌ക്കൊപ്പം വേദി പങ്കിടുകയും ചെയ്തു.ആ മാധ്യമപ്രവര്‍ത്തകനെയും സുരേഷ് ഗോപിയെയും ത്രാസിന്റെ രണ്ട് ചതട്ടുകളിലിരുത്തിയാല്‍ സുരേഷ് ഗോപിയുടെ തട്ട് താഴ്ന്ന് തന്നെ ഇരിയ്‌ക്കും- മോഹന്‍ ദാസ് ചൂണ്ടിക്കാട്ടി. .

അതീവ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ പെണ്‍കുട്ടി കേസ് കൊടുത്തത്. ദുരുദ്ദേശ്യത്തോട് കൂടിയാണോ ആ മനുഷ്യന്‍ നിങ്ങളെ സ്പര്‍ശിച്ചത് എന്ന് ഒരു മജിസ്ട്രേറ്റ് ചോദിച്ചാല്‍ ഈ പെണ്‍കുട്ടിക്ക് തലകുനിയ്‌ക്കേണ്ടി വരും. കേസ് കൊടുത്ത പെണ്‍കുട്ടിക്ക് ആത്മാവുണ്ടോ, ഒരു ക്യാരക്ടര്‍ ഉണ്ടോ എന്ന് ഈ കേസ് തെളിയിക്കാന്‍ പോവുകയാണെന്നും ടി.ജി. മോഹന്‍ ദാസ് അഭിപ്രായപ്പെട്ടു.

Tags: sexual harassment case354AT.G. MohandasMohandasSuresh Gopi Nadakkavu police station
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടി.പി. ചന്ദ്രശേഖരന്‍ (ഇടത്ത്) കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ (വലത്ത്)
Kerala

ഏറ്റവും കൂടുതല്‍ വെട്ടുകള്‍ കൊണ്ട് മരിച്ചത് ടി.പി. ചന്ദ്രശേരനല്ല, ജയകൃഷ്ണന്‍ മാസ്റ്റാണ്: ടിജി മോഹന്‍ദാസ്

Kerala

ലൈംഗിക ബന്ധത്തിൽ ഏർപെട്ടതായി സമ്മതിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; യുവതിയുമായുള്ള പരിചയം ഫേസ്ബുക്കിലൂടെ

Kerala

‘രാഹുലിന്റെ പൊയ്‌മുഖം അഴിഞ്ഞുവീണു, ഇത് കോൺഗ്രസിന്റെ സർവ നാശത്തിന് കാരണമാകും’; വെള്ളാപ്പള്ളി നടേശൻ

Kerala

രാഹുല്‍ മാങ്കൂട്ടതതില്‍ നടി അനുശ്രീയെ പങ്കെടുപ്പിച്ച് സ്വന്തം റേറ്റിംഗ് ഉയര്‍ത്തുന്നു, നേരത്തെ തന്‍വി റാമിനൊപ്പവും സ്റ്റേജില്‍ നിന്നു

Kerala

തന്നെ ആക്രമിച്ചത് പോലീസ് സേനയിൽ നിന്നും പിരിച്ചുവിടപ്പെട്ടയാൾ; ഗ്രനേഡ് പൊട്ടിയത് പോലീസിന്റെ കൈയിലിരുന്ന്: ഷാഫി പറമ്പിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.