Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്വാളിയോർ മേഖലയിൽ രാജകുമാരന്റെ തേരോട്ടം; കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ അങ്കലാപ്പ്, ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യം ചർച്ചാവിഷയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2023, 11:46 am IST
in India

ഭോപാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ അങ്കലാപ്പ് സൃഷ്ടിച്ച് ഗ്വാളിയോര്‍ രാജകുമാരന്റെ തേരോട്ടം. സംസ്ഥാനത്ത് ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

സമ്പൂര്‍ണ വിജയമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ ലക്ഷ്യമെന്നും അത് സാധ്യമാക്കുക തന്റെ കടമയാണെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. സിന്ധ്യ കോണ്‍ഗ്രസിനെ വഞ്ചിച്ചു തുടങ്ങിയ ആക്ഷേപങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ദിഗ് വിജയ് സിങ്ങും കമല്‍നാഥും രംഗത്തുവന്നത് അവരുടെയിടയിലെ പരിഭ്രാന്തിയുടെ അടയാളമാണന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

അതേസമയം മധ്യപ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്നുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് കോണ്‍ഗ്രസല്ല ബിജെപി എന്നായിരുന്നു സിന്ധ്യയുടെ ഉത്തരം. ഞാനൊരു പ്രവര്‍ത്തകനാണ്. പാര്‍ട്ടി പറയുന്നതെന്തും ചെയ്യും, കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ മത്സരം അധികാരത്തിന് വേണ്ടിയാണ്. പല ഗ്രൂപ്പുകള്‍. പല നേതാക്കള്‍. ഇപ്പോള്‍ത്തന്നെ എട്ടു നേതാക്കളാണ് കടിപിടി കൂടുന്നത്. ബിജെപി പ്രവര്‍ത്തകരുടെ പാര്‍ട്ടിയാണ്. ഞങ്ങളാരും നേതാക്കളല്ല, പ്രവര്‍ത്തകരാണ്. അങ്ങനെതന്നെ തുടരുകയും ചെയ്യും, സിന്ധ്യ പറഞ്ഞു.

മധ്യപ്രദേശിലെ മുഴുവന്‍ പ്രവര്‍ത്തകരും സമ്പൂര്‍ണ വിജയത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുന്നില്‍നിന്ന് നയിക്കുന്നത്. കോണ്‍ഗ്രസ് വോട്ട് തട്ടാന്‍ ഒബിസി രാഷ്‌ട്രീയം പറയുന്നു. ജാതി പറയുന്നു. അവര്‍ക്കെന്താണ് അത് പറയാന്‍ യോഗ്യത. മോദി ജിയുടെ മന്ത്രിസഭയില്‍ 27 ഒബിസി മന്ത്രിമാരുണ്ട്,, കോണ്‍ഗ്രസിനെന്തുണ്ട്? ജ്യോതിരാദിത്യ സിന്ധ്യ ചോദിച്ചു.

കമല്‍നാഥ് പറയുന്നത് കോണ്‍ഗ്രസ് പറയുന്നതിന് ജി (ഗ്യാരന്റി) ഉണ്ടെന്നാണ്. അവര്‍ക്ക് ജി വലിയ താത്പര്യമുള്ള അക്ഷരമാണ്. ഒരു ജി അല്ല 2ജി ആണ് കൂടുതല്‍ ഹരം. മോദി സര്‍ക്കാര്‍ ടെലികോം മേഖല സുതാര്യമാക്കി. 5 ജിയിലേക്ക് കുതിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസിന് വില്ക്കാന്‍ തോന്നുന്നുണ്ടാവും. അത് അവരുടെ ശീലമാണ്, അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

അവരെന്നെ വഞ്ചകനെന്ന് വിളിക്കുന്നു. എല്ലാ അധിക്ഷേപവും സ്വാഗതം ചെയ്യുന്നു. അവരെന്തും പറയട്ടെ, എനിക്ക് അതില്‍ വിരോധമില്ല. അവര്‍ എന്റെ കുടുംബത്തെ പോലും അധിക്ഷേപിച്ചു. കോണ്‍ഗ്രസിന് വേണ്ടി ജീവന്‍ നല്‍കിയ വ്യക്തിയാണ് എന്റെ അച്ഛന്‍. അദ്ദേഹമോ ഞാനോ കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ഇത് പറയാന്‍ അവര്‍ക്ക് ധൈര്യമില്ലായിരുന്നു. ചരിത്രം എനിക്കറിയാം. അത് പറയിക്കരുത്. സിന്ധ്യ പറഞ്ഞു.

Tags: electionjyothiradithya sindyagwalior
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പയ്യന്നൂരിലെയും തളിപ്പറമ്പിലെയും പരാജയം അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സി പി എം, പ്രതിഫലിച്ചത് പിണറായിക്കും എം വി ഗോവിന്ദനും എതിരായ ജനവികാരം

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

Kerala

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

Kerala

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.