Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പ്രഖ്യാപനങ്ങള്‍ പാഴായി; തൃച്ചേന്ദമംഗലം സ്‌കൂള്‍ കെട്ടിട നിര്‍മാണം മുടങ്ങി

രൂപേഷ് അടൂര്‍ by രൂപേഷ് അടൂര്‍
Nov 8, 2023, 08:54 pm IST
in Pathanamthitta

അടൂര്‍: സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കാരണം വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍.സംസ്ഥാനത്തെ പ്രധാന സര്‍ക്കാര്‍ സ്‌കൂളായ പെരിങ്ങനാട് തൃച്ചേന്ദമംഗലം സ്‌കൂള്‍ കെട്ടിട നിര്‍മാണം മുടങ്ങിയതാണ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ബുദ്ധിമുട്ടിലാഴ്‌ത്തിയിരിക്കുന്നത്. എല്‍കെജി മുതല്‍ 10-ാം ക്ലാസ് വരെ 600 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. ഇപ്പോള്‍ ഇവര്‍ പഠിക്കുന്ന കെട്ടിടവും ജീര്‍ണ്ണാവസ്ഥയിലുമാണ്.

ശുചിമുറി ഉള്‍പ്പെടെയുള്ള ഭൗതിക സാഹചര്യങ്ങളും പരിമിതമാണ്. പാതി വഴിയിലായ കെട്ടിട നിര്‍മ്മാണം പൂര്‍ത്തി കരിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമായിരിക്കും.നിലവിലെ കെട്ടിടംസംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി കിഫ്ബിയുടെ അനുമതിയോടെ 2020ല്‍ നിര്‍മാണമാരംഭിച്ച പണികളാണ് രണ്ട് വര്‍ഷമായി നിലച്ചിരിക്കുന്നത്. 3 നിലയുള്ള കെട്ടിടത്തിന്റെ ഒരു ഒരു നില മാത്രമാണ് ഇതു വരെ കോണ്‍ക്രീറ്റ് ചെയ്തത്.2020 മെയ് 23ന് കെട്ടിടത്തിന്റെ നിര്‍മ്മാണ ഉത്ഘാടന ചടങ്ങില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞത് യുദ്ധക്കാലാടിസ്ഥാനത്തില്‍ നിര്‍മ്മാണങ്ങള്‍ തുടങ്ങി 2021ലെ അദ്ധ്യായന വര്‍ഷം കെട്ടിടം പ്രവര്‍ത്തന സജ്ജമാക്കുമെന്നായിരുന്നു.

എന്നാല്‍ ഇതുവരെ ഒരു നിലയുടെ കോണ്‍ക്രീറ്റ് മാത്രമാണ് തീര്‍ന്നത്. പ്ലാന്‍ പ്രകാരം എല്‍ രീതിയിലായിരുന്നു കെട്ടിട നിര്‍മ്മാണം. അന്ന് ഇവിടെ ഉണ്ടായിരുന്ന സ്റ്റേജ് പൊളിച്ചാണ് പുതിയ കെട്ടിടം പണി തുടങ്ങിയത്. ഇപ്പോള്‍ സ്‌കൂളിന് സ്റ്റേജുമില്ല. രണ്ട് നിലകളിലായി 10 മുറികള്‍ എന്നായിരുന്നു പ്ലാന്‍. ഇപ്പോഴത്തെ ഓഫീസ് ബ്ലോക്കിന്റെ മുകളില്‍ പണിയേണ്ട രണ്ട് നിലകള്‍ ഒഴിവാക്കിയിട്ടുണ്ട്. ഓഫീസ് ബ്ലോക്കിന്റെ മുകളില്‍ നിര്‍മ്മാണ നടത്തിയാല്‍ കെട്ടിടത്തിന് ബലക്ഷയം ഉണ്ടാകുമെന്നതാണ് കാരണം പറഞ്ഞത്. 3 നില കെട്ടിടത്തിന്റെ ഒരുനില കോണ്‍ക്രീറ്റ് ചെയ്തതിന്റെ ബില്ല് മാറി കൊടുക്കാത്തതിന്റെ പേരില്‍ കരാറുകാരന്‍ പണി തുടര്‍ന്നില്ലായെന്നാണ് അറിയാന്‍ കഴിയുന്നത്.

എന്നാല്‍ 2022 മെയ് 27ന് കെട്ടിട നിര്‍മ്മാണ തടസ്സങ്ങള്‍ മാറ്റാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ സെക്രട്ടറിയേറ്റില്‍ നിര്‍വഹണ ഏജന്‍സിയായ ഇന്‍കെല്‍ അധികൃതരും കരാറുകാരനുമായി ചര്‍ച്ചകളും നടത്തിയിരുന്നു. ചര്‍ച്ച കഴിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുന:രാരംഭിച്ചില്ല. ഇത് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പരാജയമാണ്.

സര്‍ക്കാര്‍ വിദ്യാലായങ്ങള്‍ സ്മാര്‍ട്ടാക്കിയെന്നും ഈ മേഖലക്ക് കോടികള്‍ ചില വിട്ടുവെന്നും പറയുന്ന സര്‍ക്കാര്‍ പ്രായോഗിക തലത്തില്‍ ഒന്നും വ്യവസ്ഥാ വിധമായി ചെയ്തിട്ടില്ല. ഇതിന്റെ നേര്‍കാഴ്‌ച്ചയാണ് സംസ്ഥാനത്തെ മികവുറ്റ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ട ക്ലാസ് മുറികളുടെ നിര്‍മ്മാണം മുടങ്ങിയിരിക്കുന്നത്.

Tags: constructionTrichendamangalamschool buildingProclamations are wasted
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

Kerala

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് അനാവശ്യ നിര്‍മ്മിതി; എതിർപ്പുമായി ഹിന്ദുസംഘടനാ നേതാക്കള്‍, 14ന് തെക്കേനടയില്‍ ഉപവാസം

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.