Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാശിയിലെ ഹനുമാന്‍ ക്ഷേത്രം കേരളത്തിന് തിരിച്ചുകിട്ടി; 6500 ചതുരശ്ര അടി കെട്ടിടത്തിന്റെ മൂല്യം 80 കോടി; കേരളത്തില്‍ നിന്നും പൂജാരി ചെന്ന് പൂജ തുടങ്ങി

അന്യാധീനപ്പെട്ടുപോയി എന്ന് കരുതിയ കാശി വിശ്വനാഥക്ഷേത്ര പരിസരത്തുള്ള ഹനുമാന്‍ ക്ഷേത്രം ഒടുവില്‍ കേരളത്തിന് തിരിച്ചുകിട്ടി.പണ്ട് കാശി രാജാവ് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഗംഗാസ്നാനം ചെയ്യാനും വിശ്വനാഥക്ഷേത്രം ദര്‍ശിക്കാനും വേണ്ടി പതിച്ചുകൊടുത്ത സ്ഥലമായിരുന്നു ഇത്.

Janmabhumi Online by Janmabhumi Online
Nov 7, 2023, 07:06 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: അന്യാധീനപ്പെട്ടുപോയി എന്ന് കരുതിയ കാശി വിശ്വനാഥക്ഷേത്ര പരിസരത്തുള്ള ഹനുമാന്‍ ക്ഷേത്രം ഒടുവില്‍ കേരളത്തിന് തിരിച്ചുകിട്ടി.പണ്ട് കാശി രാജാവ് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഗംഗാസ്നാനം ചെയ്യാനും വിശ്വനാഥക്ഷേത്രം ദര്‍ശിക്കാനും വേണ്ടി പതിച്ചുകൊടുത്ത സ്ഥലത്താണ് ഈ ഹനുമാന്‍ ക്ഷേത്രം നിലകൊള്ളുന്നത്. രാജഭരണം പോയതോടെ ഈ സ്വത്ത് തിരുവിതാംകൂര്‍ ബോര്‍ഡിന്റെ ഉടമസ്ഥതയിലായി. എന്നാല്‍ ദൂരെയായതിനാല്‍ ആരും ശ്രദ്ധിക്കാതെ വര്‍ഷങ്ങള്‍ കടന്നുപോയതോടെ ഭൂമിയും ക്ഷേത്രവും അന്യാധീനപ്പെട്ടു.

ഇത് സംബന്ധിച്ച് മാധ്യമവാര്‍ത്ത പുറത്തുവന്നതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റിട്ട. സര്‍വ്വേ ഓഫീസര്‍ ടി.എസ്. സുബ്രഹ്മണിയെ നോഡല്‍ ഓഫീസറായി നിയമിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെ കാശി വിശ്വനാഥക്ഷേത്രത്തിലും ഉത്തര്‍പ്രദേശ് സര്‍ക്കാരിലും ബന്ധപ്പെട്ടു. നിരന്തരമായ പരിശ്രമം ഒടുവില്‍ ഫലം കണ്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പേരില്‍ ഇപ്പോള്‍ ഈ ഭൂമിയ്‌ക്ക് പട്ടയം കിട്ടു.. 6500 ചതുരശ്ര അടി കെട്ടിടത്തിന്റെ ഉടമസ്ഥാവകാശവും തിരികെകിട്ടി. അന്യാധീനപ്പെട്ടെന്ന് കരുതിയ കെട്ടിടത്തിനെല്ലാം രേഖയായി.

രേഖകള്‍ കിട്ടിയതോടെ ദേവസ്വം ബോര്‍ഡ് തിരുവനന്തപുരം സ്വദേശി ജയ് ഗണേഷിനെ പൂജാരിയായും മാനേജരായും നിയമിച്ചു. അദ്ദേഹം ഹനുമാന്‍ ക്ഷേത്രത്തില്‍ നിത്യപൂജ തുടങ്ങിയതോടെ മലയാളികളും എത്തിത്തുടങ്ങി. ഈ വര്‍ഷം ജനവരി മുതല്‍ സെപ്തംബര്‍ വരെ 20,000 രൂപ കാണിക്കയായി ലഭിച്ചു. ഹനുമാന്‍ ക്ഷേത്രത്തില്‍ ദീപം തെളിഞ്ഞു. നിത്യപൂജയും ധര്‍മ്മശാലയുടെ പ്രവര്‍ത്തനവും തുടങ്ങി. ബോര്‍ഡിന് വരുമാനവും കിട്ടിത്തുടങ്ങി.

കാശി വിശ്വനാഥ ക്ഷേത്രപരിസരത്തെ കേദാര്‍ഘട്ട്, ചൗക്കിഘട്ട് എന്നിവയ്‌ക്കടുത്ത് ഗംഗാതീരത്തെ കണ്ണായ സ്ഥലമാണിത്. ഇവിടെ ചതുരശ്രയടിക്ക് ഒന്നേക്കാല്‍ ലക്ഷം രൂപ വില വരും. ഇതനുസരിച്ച് കൈവശമായ കെട്ടിടത്തിന് 80 കോടിയിലധികം രൂപയുടെ മൂല്യമുണ്ട്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉള്ളൂര്‍ സബ് ഗ്രൂപ്പിന് കീഴിലാണ് വാരണാസി ക്ഷേത്രവും സത്രവും വരുന്നത്. ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള 24 മുറികളുള്ള കാശിയിലെ മൂന്നുനില സത്രം കൂടി നവീകരിച്ചാല്‍ വരുമാനം കൂട്ടാം. ഇതിനായി ബോര്‍ഡ് രണ്ടു കോടി രൂപ വകയിരുത്തി. കാശി വിശ്വനാഥക്ഷേത്രത്തെയും ഗംഗാനദിയെയും ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ ഇടനാഴി പ്രധാനമന്ത്രി മോദി യുടെ ശ്രമഫലമായി തുറന്നതോടെ ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഇവിടെ ലഭിക്കുന്നുണ്ട്.

Tags: KashiKashi Vishwanatha templeKashi Hanuman templeDevaswom Boardtravancore devaswom board
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര് : വലഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍

India

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

Kerala

ക്‌ഷേത്രങ്ങളില്‍ അന്നദാനം നിലയ്‌ക്കുന്നു, കര്‍ക്കശ നിലപാടുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

ക്ഷേത്രങ്ങളില്‍ ഓണ്‍ലൈനായി പൂജകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന് കൊച്ചി ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി

Kerala

ദേവസ്വം മന്ത്രി പൂരനഗരിയിൽ മത ചിഹ്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത് താലിബാനിസത്തിന്റെ ട്രയൽ റൺ: എൻ .ഹരി

പുതിയ വാര്‍ത്തകള്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ആപ് കീ സര്‍ക്കാര്‍…..ഇത് ആപിന്റെ സര്‍ക്കാരല്ല, ദല്‍ഹി ഭരിയ്‌ക്കുന്നത് ബിജെപി സര്‍ക്കാര്‍ എന്ന് മാധ്യമപ്രവര്‍ത്തകനെ തിരുത്തി രേഖാ ഗുപ്ത

പാര്‍ട്ടിക്കായി  സംഭാവന നല്‍കിയിരുന്നു എങ്കില്‍ പത്തനംതിട്ട ജില്ലയില്‍ വട്ട പൂജ്യം ആവുമായിരുന്നില്ല; പിജെ കുര്യന് മറുപടി

നിപ സ്ഥിരീകരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ റിന്‍സി മുംതാസിന്റെ ഇടപാടുകാരില്‍ സിനിമാ രംഗത്തെ പ്രമുഖര്‍

ജാനകി വി ഢ/ട സ്റ്റേറ്റ് ഓഫ് കേരള വ്യാഴാഴ്ച തിയേറ്ററുകളില്‍

കപില്‍ സിബല്‍ (വലത്ത്)

‘ഉദയ് പൂര്‍ ഫയല്‍സ്’ എന്ന് സിനിമയ്‌ക്ക് സ്റ്റേ വാങ്ങിക്കൊടുക്കാന്‍ ജമാ അത്തെ ഇ ഉലമയ്‌ക്ക് വേണ്ടി കപില്‍ സിബല്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഇവയാണ്

പാദപൂജ: ഗവര്‍ണറെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി,ഗുരുപൂജ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമെന്ന് ഗവര്‍ണര്‍, നടക്കാന്‍ പാടില്ലാത്ത കാര്യമെന്ന് മന്ത്രി

പാളത്തിൽ വിള്ളൽ ; ട്രെയിൻ തീപ്പിടിത്തത്തിൽ അട്ടിമറിയെന്ന് സംശയം ; അന്വേഷണം ആരംഭിച്ച് റെയിൽവേ

ഇന്ത്യയിലെ ഏറ്റവും പുരാതനമായ ശക്തീപീഠങ്ങളിൽ ഒന്ന് ; ശ്രീരാമൻ ദർശനം നടത്തിയ ക്ഷേത്രം ; ടിപ്പു തകർക്കാൻ ശ്രമിച്ച തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

‘ അവർ ചന്ദ്രമുഖിയായി അഭിനയിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു ‘ ; ജ്യോതികയെ പറ്റി രജനികാന്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies