Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹമാസ് മേധാവിയുടെ കേരളത്തിലെ പ്രസംഗം;സമ്മര്‍ദ്ദമേറിയതോടെ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; ‘പ്രശ്നം പരിശോധിക്കും’

ഹമാസ് മേധാവി കേരളത്തില്‍ പ്രസംഗിച്ച സംഭവത്തില്‍ സമ്മര‍്ദ്ദമേറിയതോടെ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. ഇക്കാര്യം പരിശോധിക്കാമെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തിങ്കളാഴ്ച പ്രതികരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2023, 08:55 pm IST
in Kerala

തിരുവനന്തപുരം: ഹമാസ് മേധാവി കേരളത്തില്‍ പ്രസംഗിച്ച സംഭവത്തില്‍ സമ്മര‍്ദ്ദമേറിയതോടെ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. ഇക്കാര്യം പരിശോധിക്കാമെന്നായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തിങ്കളാഴ്ച പ്രതികരിച്ചത്. “ജമാ അത്തെ ഇസ്ലാമിയുടെ യുവജനസംഘടനയുടെ സമ്മേളനത്തില്‍ ഹമാസ് മേധാവിയുടെ നേരത്തെ റെക്കോഡ് ചെയ്ത പ്രസംഗമാണ് കാണിച്ചത് എന്നാണ് മനസ്സിലാക്കുന്നത്. പറഞ്ഞു. സാധാരണ ജമാഅത്തെ ഇസ്ലാമി ഒരു പരിപാടിക്ക് അനുവാദം ചോദിക്കുമ്പോള്‍ അത് പൊലീസ് അനുവദിച്ച് നല്‍കുകയാണ് പതിവ്. എന്തായാലും ഇക്കാര്യം പരിശോധിക്കും”- മുഖ്യമന്ത്രി പറഞ്ഞു. ബിജെപി നേതാവ് ജെ.പി. നദ്ദയുടെയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും വിമര്‍ശനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയേവയാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ പ്രതികരിച്ചത്.

ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറില്‍ നിന്നുള്ള സമ്മര്‍ദ്ദം മുഖ്യമന്ത്രിയെ ശരിയ്‌ക്കും പ്രതിരോധത്തിലാക്കിയിരുന്നു. കളമശേരി സ്ഫോടനം ഉണ്ടായ സാഹചര്യത്തില്‍ ഇക്കാര്യം സൂചിപ്പിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഞായറാഴ്ച നടത്തിയ ട്വീറ്റ് വിവാദമായിരുന്നു. ഹമാസ് നേതാവിനെ കേരളത്തില്‍ പ്രസംഗിക്കാന്‍ അനുവദിച്ച ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി പ്രീണനരാഷ്‌ട്രീയമാണ് നടത്തിയതെന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ ട്വീറ്റിലൂടെ നടത്തിയ വിമര്‍ശനം. തിങ്കളാഴ്ച കേരളത്തില്‍ ബോംബ് സ്ഫോനടത്തിന് ഇരയായവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ രാജീവ് ചന്ദ്രശേഖര്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലും ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രിയുടെ പ്രീണനരാഷ്‌ട്രീയത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഹമാസ് നേതാവിനെ കേരളത്തില്‍ പ്രസംഗിക്കാന്‍ അനുവദിച്ച മുഖ്യമന്ത്രി വലിയ വീഴ്ചയാണ് നടത്തിയതെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തിയിരുന്നു.

ബിജെപി ദേശീയ നേതാവ് ജെ.പി. നദ്ദയും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനം നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദമേറിയതോടെയാണ് തിങ്കളാഴ്ച മുഖ്യമന്ത്രി ഹമാസ് നേതാവ് മലപ്പുറത്ത് പ്രസംഗിച്ച സംഭവം പരിശോധിക്കാമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.

വര്‍ണ്ണവിവേചനത്തിന്റെ സയണിസത്തെയും ബുള്‍ഡോസര്‍ ഹിന്ദുത്വത്തെയും വേരോടെ പിഴുതെറിയുക എന്ന മുദ്രാവാക്യമുയര്‍ത്തി ജമാത്തെ ഇസ്ലാമിയുടെ യുവജനസംഘടനയായ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംഘടിപ്പിച്ച യോഗത്തിലാണ് ഹമാസിന്റെ മുന്‍ മേധാവി ഖാലിദ് മഷല്‍ ഖത്തറില്‍ നിന്നും ഓണ്‍ലൈന്‍ വഴി മലപ്പുറത്തെ യോഗത്തെ അഭിസംബോധന ചെയ്ത് അറബികില്‍ പ്രസംഗിച്ചത്. മലപ്പുറത്തെ യുവാക്കള്‍ക്ക് മനസ്സിലാവാന്‍ പ്രസംഗം സംഘടനാനേതാക്കളില്‍ ഒരാള്‍ മൊഴിമാറ്റം ചെയ്ത് മലയാളത്തിലും പ്രസംഗിച്ചിരുന്നു. “പലസ്തീന് പിന്തുണ നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കാനാണ് കേന്ദ്രമന്ത്രി ചന്ദ്രശേഖറിന്റെ നീക്കം. എന്നാല്‍ കേരളത്തില്‍ ഇത് നടക്കില്ല.”- പിണറായിവിജയന്‍ പറഞ്ഞു.

 

 

Tags: Rajeev ChandrasekharPalestineHamasPianarayi VijayanHamas chiefJamat e Islami
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘നേമത്ത് സംവാദത്തിന് തയ്യാര്‍, പക്ഷെ ശിവന്‍കുട്ടി മാത്രം പോരാ, പിണറായിയും കൂടെ വേണമെന്ന് രാജീവ് ചന്ദ്രശേഖർ

Kerala

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

Kerala

സിപിഎം അപരനെ നിര്‍ത്തിയത് വോട്ടര്‍മാരെ വിഡ്ഢിയാക്കാന്‍, അവസരം കിട്ടിയപ്പോള്‍ സി പി എമ്മും കോണ്‍ഗ്രസും എന്ത് ചെയ്‌തെന്ന് രാജീവ് ചന്ദ്രശേഖര്‍

Kerala

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീസുരക്ഷ പറഞ്ഞ് മോദിയെ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി അശ്വന്ത് കോക്ക് വക; ആ രണ്ട് വാക്കില്‍ നിലംപൊത്തി രാഹുല്‍

ജി സുധാകരന് വര്‍ഗീയവാദികളുടെ പിന്തുണയുണ്ട്, അതിനാല്‍ അമ്പലപ്പുഴയില്‍ ജാഗ്രത വേണമെന്ന് എം വി ഗോവിന്ദന്‍

മോദിയുടെ വരവോടെ രമേഷ് പിഷാരടിയുടെ പാലക്കാടന്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.