Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വാരണാസിയിലെ പാതയോരങ്ങളില്‍ വളര്‍ന്ന നായ, ഇനി നെതര്‍ലന്‍ഡിലേക്ക്; പാസ്‌പോര്‍ട്ടും വിസയും റെഡിയാക്കി ഡച്ച് യുവതി (വീഡിയോ)

Janmabhumi Online by Janmabhumi Online
Oct 27, 2023, 05:23 pm IST
in India, Social Trend
FacebookTwitterWhatsAppTelegramLinkedinEmail

വാരണാസി: നമ്മള്‍ സ്ഥിരമായി കേള്‍ക്കുന്ന വാര്‍ത്തകളില്‍ ഒന്നാണ് തെരുവുനായ ആക്രമണം. ഒരു കൂട്ടം നായ്‌ക്കള്‍ ഒരാളെ കടിച്ചു, അവന്‍ മരിച്ചു. അല്ലെങ്കില്‍ മനുഷ്യരും നായ്‌ക്കളും തമ്മിലുള്ള സ്‌നേഹത്തെക്കുറിച്ച് കാഴ്ചക്കുറവുള്ള ഒരാളെ സ്‌നേഹപൂര്‍വ്വം വഴി നടത്തുന്ന വളര്‍ത്തുനായ എന്നിങ്ങനെ നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ ദൂരെ ഒരു രാജ്യത്ത് നിന്നുള്ള ഒരു പൗരന്‍ ഒരു തെരുവ് നായയെ ഇഷ്ടപ്പെട്ട് കൂടെ കൊണ്ടുപോകുന്നതായി നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? നിങ്ങള്‍ ഇത് കേട്ടിരിക്കില്ല, എന്നാല്‍ ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് ഇത് സംഭവിച്ചത്.

നെതര്‍ലാന്‍ഡില്‍ നിന്ന് ഇന്ത്യ സന്ദര്‍ശിക്കാന്‍ വന്ന മെറല്‍ ബോണ്ടന്‍ബെല്‍ എന്ന യുവതിയാണ് താരം. വാരണാസിയിലെ തെരുവുകളില്‍ അലഞ്ഞുനടക്കുന്ന ‘ജയ’യെ ഒറ്റനോട്ടത്തില്‍ തന്നെ വളരെയധികം ഇഷ്ടപ്പെട്ടു, മെറല്‍ കാഴ്ചകള്‍ കണ്ട് നഗരം ചുറ്റുമ്പോള്‍ നിഴല്‍ പോലെ അവളും പിന്തുടര്‍ന്നു. അങ്ങനെ അവളെ ഏറെ ഇഷ്ടപ്പെടാന്‍ തുടങ്ങിയതെന്ന് മെറിന്‍ പറയുന്നു.

മെറല്‍ എഎന്‍ഐയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നതിങ്ങനെ:
താന്‍ നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ താമസക്കാരാണെന്ന് മെറല്‍ പറഞ്ഞു. നഗരം ചുറ്റി സഞ്ചരിക്കാനും പര്യവേക്ഷണം ചെയ്യാനുമാണ് ഇവിടെ വന്നത്. ഈ സമയത്ത്, അവള്‍ ബനാറസിലെ തെരുവുകളില്‍ കാഴ്ചകള്‍ കാണാന്‍ ഇറങ്ങുമ്പോള്‍ ജയ തന്റെ അടുത്തേക്ക് വന്നു. അവള്‍ ഞങ്ങളുമായി ഇടപഴകാന്‍ തുടങ്ങി. അതിനു ശേഷം ഞങ്ങളോടൊപ്പം നടക്കാന്‍ തുടങ്ങി. ഒരുദിവസം ഒരു നായ അവളെ ആക്രമിച്ചു. അവിടെ നിന്നിരുന്ന ഒരു കാവല്‍ക്കാരന്‍ ജയയെ രക്ഷിച്ചു.

അതിനുശേഷമാണ് തെരുവില്‍ അലഞ്ഞുതിരിയുന്നത് നിര്‍ത്തണമെന്ന് ഞാന്‍ ആഗ്രഹിച്ചത്. നേരത്തെ ജയയെ ദത്തെടുക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നു. എന്നിരുന്നാലും, ഇപ്പോള്‍ അവളെ സുരക്ഷിതയാക്കാന്‍ ആഗ്രഹിക്കുന്നു, അതിനായി ജയയെ നെതര്‍ലാന്‍ഡിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു. മെറല്‍ പറഞ്ഞു.

ജയയ്‌ക്ക് പാസ്‌പോര്‍ട്ടും വിസയും ക്രമീകരിക്കാന്‍ ഇന്ത്യയില്‍ താമസിക്കുന്നത് ആറ് മാസത്തേക്ക് നീട്ടേണ്ടിവന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘അവസാനം അവളെ എന്നോടൊപ്പം കൊണ്ടുപോകാന്‍ കഴിയുന്നതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. വളെ ഈ നിലയില്‍ എത്തിക്കാന്‍ എനിക്ക് ആറ് മാസം കാത്തിരിക്കേണ്ടി വന്നു. എനിക്ക് എപ്പോഴും ഒരു നായയെ വളര്‍ത്താന്‍ ആഗ്രഹമുണ്ടായിരുന്നു. ജയ, അവള്‍ എന്റെ അടുത്തേക്ക് വന്നപ്പോള്‍ അത് സാധ്യമായി, അവളുമായി ഇഷ്ടത്തിലായി,’ മെറല്‍ കൂട്ടിച്ചേര്‍ത്തു.

#WATCH | Varanasi, Uttar Pradesh: A female street dog named Jaya from Varanasi is set to leave India with a proper visa and passport with her new owner from the Netherlands. pic.twitter.com/i57rMJqyjb

— ANI (@ANI) October 26, 2023

Tags: passport and visavaranasiNetherlandsStreet dog
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാശിയിൽ താമസിക്കുന്നത് പത്ത് പാകിസ്ഥാനികൾ : ചിലരുടെ പക്കം ദീർഘകാല വിസ ; പോലീസും രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷണം വർദ്ധിപ്പിച്ചു 

India

വാരണാസിയിലെ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച്  പിടികൂടി എടിഎസ് : ഹസ്സൻ അഹമ്മദ് അറസ്റ്റിൽ

വലിയവിള എന്‍എസ്എസ് കരയോഗം ഹാളില്‍ സഹകാര്‍ഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.രാജശേഖരന്‍ ജനസദസ് ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

തെരുവുനായ ശല്യത്തെക്കുറിച്ചു പരാതി പറഞ്ഞ് വലിയവിള ജനസദസ്

India

പുണ്യഭൂമിയായ കാശിയിലും വഖഫ് ബോർഡിന്റെ കൈയ്യേറ്റം : ഒന്നും രണ്ടുമല്ല 406 സ്വത്തുക്കൾ സർക്കാർ ഭൂമിയിലാണെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തി

India

നവരാത്രി ദിനങ്ങളിൽ വാരണാസിയിൽ മാംസവ്യാപാരത്തിന് വിലക്കേർപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു

റാപ്പര്‍ വേടന്റെ പരിപാടിയില്‍ തിക്കും തിരക്കും: പൊലീസ് ലാത്തി വീശി, 15 പേര്‍ക്ക് പരിക്ക്

മാര്‍പ്പാപ്പയുടെ പ്രബോധനം പ്രത്യാശാജനകം- ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

കൊടുവള്ളിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

മഞ്ഞപ്പിത്തം ബാധിച്ച സഹോദരങ്ങളില്‍ രണ്ടാമത്തെ ആളും മരിച്ചു

പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന്‍റെ പേരില്‍ പിടിയിലായ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനിലെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്‍റെ സഹോദരനായ നവാസ് ഷെരീഫിന്‍റെ മകള്‍ മറിയം ഷെറീഫുമായി പാകിസ്ഥാനിലെത്തി സംസാരിക്കുന്നു.

പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ ഹരിയാനയിലെ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്ഥാനില്‍ പോയി മറിയം നവാസിനെ കണ്ടു

മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷിതമെന്ന് തമിഴ്‌നാട് : സുപ്രീംകോടതിയില്‍ പുതിയ സത്യവാംഗ്മൂലം നല്‍കി

കോഴിക്കോട് ചികിത്സാപ്പിഴവ് കാരണം ഗര്‍ഭസ്ഥശിശു മരിച്ചെന്ന് പരാതി

സിസിടിവി ക്യാമറയിലൂടെ കല്യാണക്ഷണം…സാധാരണക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡിയുമായി ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി ശ്രദ്ധേയമാകുന്നു

പാകിസ്ഥാനിൽ ലഷ്‌കർ കമാൻഡർ സൈഫുള്ളയെ അജ്ഞാതർ വെടിവച്ച് കൊന്നു : കൊല്ലപ്പെട്ടത് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാന അക്രമണത്തിന്റെ സൂത്രധാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies