Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ ചെലവില്‍ ഇസ്ലാം മത പ്രചാരണം; ‘ഇസ്ലാം ഇന്‍ കേരള’യ്‌ക്ക് മുഹമ്മദ് റിയാസ് അനുവദിച്ചത് 93.8 ലക്ഷം

കേരളത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനെന്നാണ് ഭാഷ്യം. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും 'ഇസ്ലാം ഇന്‍ കേരള' വിഷയത്തില്‍ സര്‍ക്കാര്‍ മൈക്രോസൈറ്റ് തയാറാക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2023, 11:13 am IST
in Kerala

തിരുവനന്തപുരം: ടൂറിസത്തിന്റെ മറവില്‍ ഇസ്ലാം മതം പ്രചരിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ നീക്കം. ടൂറിസം പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ കേരളത്തിലെ ഇസ്ലാമിന്റെ ചരിത്രം പറയുന്ന മൈക്രോസൈറ്റ് ‘ഇസ്ലാം ഇന്‍ കേരള’യ്‌ക്ക് ഖജനാവില്‍ നിന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അനുവദിച്ചത് 93.8 ലക്ഷം.

മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെയാണിത്. തെരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യംവച്ച പദ്ധതിയില്‍ കേരളത്തിലെ ഇസ്ലാമിന്റെ തുടക്കം, മസ്ജിദുകള്‍, അതിലെ വാസ്തുവിദ്യ, ജീവിത ശൈലി, സംസ്‌കാരം, ഇസ്ലാം കലാരൂപങ്ങള്‍, ഉറൂസുകള്‍ എന്നിവയെക്കുറിച്ചെല്ലാം മൈക്രോസൈറ്റില്‍ പ്രതിപാദിക്കാനാണ് നിര്‍ദേശം.

കേരളത്തിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനെന്നാണ് ഭാഷ്യം. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ‘ഇസ്ലാം ഇന്‍ കേരള’ വിഷയത്തില്‍ സര്‍ക്കാര്‍ മൈക്രോസൈറ്റ് തയാറാക്കുന്നുണ്ട്. ഇസ്ലാമിന്റെ കേരളത്തിലെ ചരിത്രം വിനോദ സഞ്ചാരികളെ അറിയിക്കുകയാണ് ഉദ്ദേശ്യം. എല്ലാ ഇന്ത്യന്‍ ഭാഷകളിലും വിദേശ ഭാഷകളിലും ഇതുമായി ബന്ധപ്പെട്ട സൈറ്റുകള്‍ തയാറാക്കും.

കേരളത്തെ രൂപപ്പെടുത്തുന്നതില്‍ ഇസ്ലാമിന് പ്രധാന പങ്കുണ്ടെന്നാണ് മന്ത്രി റിയാസിന്റെ കണ്ടെത്തല്‍. ഇസ്ലാം മതത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിലൂടെ വിനോദ സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാനാകുമെന്ന് മന്ത്രി വിലയിരുത്തുന്നു. ഇതിലൂടെ മതപണ്ഡിതര്‍, ചരിത്രകാരന്മാര്‍, വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, വിദേശികള്‍ എന്നിവരെ കേരളത്തിലേക്ക് ആകര്‍ഷിക്കും. കേരളത്തില്‍ ഇസ്ലാമിന്റെ പ്രവര്‍ത്തനം തുടങ്ങി ഇസ്ലാം വ്യാപാരികളുടെ വിവരങ്ങള്‍ വരെ സൈറ്റിലുണ്ടാകും.

ഇസ്ലാം മതത്തിന്റെ പ്രചാരണത്തിനായി വിനോദ സഞ്ചാരികള്‍ക്ക് കൈപ്പുസ്തകങ്ങള്‍ കൊടുക്കാന്‍ നീക്കമുണ്ട്. കേരളത്തിലെ ഇസ്ലാമിന്റെ ചരിത്രം, മലബാര്‍ തീരത്തെ അവരുടെ ആദ്യ വാസ സ്ഥലങ്ങള്‍, കേരളത്തിലെ മുസ്ലിങ്ങളുടെ പാചക രീതി, മാപ്പിള പാചക രീതി, പേര്‍ഷ്യന്‍, യെമന്‍, അറബ് സ്വാധീനങ്ങള്‍, ജീവിത ശൈലി, മുസ്ലിം വിവാഹങ്ങള്‍, വിവാഹത്തിനു മുമ്പുള്ള ആചാരങ്ങള്‍, വിവാഹാനന്തര ചടങ്ങുകള്‍, ഇസ്ലാം വാസ്തുവിദ്യ തുടങ്ങിയവ മൈക്രോസൈറ്റിനോപ്പം കൈപ്പുസ്തകങ്ങളായും ഇറങ്ങും.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കൈപ്പുസ്തകങ്ങള്‍ നല്കും. കേരളം ഇസ്ലാം സംസ്ഥാനമെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കമെന്ന് പരാതി ഉയരുന്നു. റിയാസിന്റെ ഇസ്ലാം പ്രീണനം സര്‍ക്കാരിലും വിവാദമായി. ഇസ്ലാം പ്രസിദ്ധീകരണങ്ങള്‍ക്കു വഴിവിട്ട് ടൂറിസം ഫണ്ടില്‍ നിന്നു പരസ്യയിനത്തില്‍ ലക്ഷങ്ങള്‍ കൊടുക്കുന്നുണ്ട്.

Tags: keralaislamistsMohammed Riyaz
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദമായി കേരളത്തിലെ ആദ്യ ഇസ്ലാം ഫ്രണ്ട്ലി ജിം; ജിമ്മില്‍ വരുന്ന സ്ത്രീകള്‍ ഹിജാബ് ധരിയ്‌ക്കണം, ഇസ്ലാമിക നിയമവുമായി ജിം

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

പുതിയ വാര്‍ത്തകള്‍

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

ഒമാനിൽ നിന്ന് ഗുജറാത്തിലേക്ക് ദിവസം 31 ദശലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ; അറബിക്കടലിന്റെ അടിത്തട്ടിൽ 2,000 കിമീ ദൈർഘ്യത്തിൽ പൈപ്പ്‌ലൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.