Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

‘വിമന്‍ ഇന്‍ വര്‍ക്കിങ് പ്ലെയ്‌സസ്’: തൊഴിലിടങ്ങളിലെ സ്ത്രീപക്ഷ നേര്‍കാഴ്ചയായി ശ്രീജ പള്ളത്തിന്റെ ചിത്ര പ്രദര്‍ശനം

'Women in Working Places': Sreeja Pallam's film exhibition as a glimpse of women in the workplace

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2023, 05:04 am IST
in Kannur

കണ്ണൂര്‍: ജീവിതത്തിന്റെ സമസ്തമേഖലകളിലും സജീവമായ സ്ത്രീ സാന്നിധ്യം വരച്ച് കാ
ട്ടി ശ്രീജ പള്ളത്തിന്റെ ചിത്രപ്രദര്‍ശനം. വിവിധ മേഖലകളിലെ സ്ത്രീ സാന്നിധ്യം നേരിട്ട്
കണ്ട് രണ്ടുവര്‍ഷമായി ക്യാന്‍വാസില്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ അറുപതോളം തെരഞ്ഞെ
ടുത്ത ചിത്രങ്ങളാണ് കണ്ണൂര്‍ മഹാത്മ മന്ദിരത്തിലെ പ്രദര്‍ശിനിയിലുള്ളത്.

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ വലിയ വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ എല്ലാ മേഖലകളിലും അതിജീവനത്തിന്റെ പോരാട്ടത്തിലാണവര്‍. ചായകടക്കാരി മുതല്‍ തേങ്ങയിടുന്നവര്‍ തുടങ്ങി ഒട്ടേറെമുഖങ്ങളുണ്ട് ഇവര്‍ക്ക്. വനിതാഡ്രൈവര്‍, റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍, തൂപ്പുകാരി, ബസ് കണ്ടക്ടര്‍. നെയ്‌ത്തുകാര്‍, ഓലയും കൊട്ടയുംമെടയുന്നവര്‍,
കൊല്ലപ്പണിയെടുക്കുന്നവര്‍ തുടങ്ങി സാധാരണ പുരുഷന്‍മാര്‍ ചെയ്തുവരുന്ന ആയാസകരമായ ജോലികളിലൊക്കെഇന്ന് സ്ത്രീകളുമുണ്ട്.

കുടുംബം പുലര്‍ത്താന്‍ ജീവിതത്തിലെ വെല്ലുവിളികളെ പോരാട്ടമായെടുത്ത് മുഖ്യധാരയിലേക്ക് വന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ അക്രിലിക്കില്‍ പരമ്പരയായി ചെയ്തിരിക്കുകയാണ് ശ്രീജ പള്ളം. ഒന്നിനൊന്ന് മെച്ചമായ ജീവിതഗന്ധിയായ ചിത്രങ്ങള്‍ കേവലം വരകള്‍ക്കപ്പുറം വര്‍ത്തമാനകാല സമൂഹത്തിന്റെ നേര്‍ പരിച്ഛേദം കൂടിയാണ്. ഇളം നീല ബാക്ക്ഗ്രൗണ്ടില്‍ വരച്ച ചിത്രങ്ങള്‍ കാഴ്‌ച്ചക്കാരില്‍ അവരുടെ അതീജീവനപോരാട്ടമാണ് വ്യക്തമാക്കുന്നത്.

പഴയ ലക്കിടിയിലെ ജിഎസ്ബി സ്‌കൂളിലെ അധ്യാപികയായ ശ്രീജയ്‌ക്ക് വരയെന്നാല്‍ കേവലം കലാപരമായ ആവിഷ്കാരത്തിനപ്പുറം പച്ചയായ ജീവിതം വരച്ച് കാട്ടാനുള്ള മാധ്യമം കൂടിയാണ്. സ്ത്രീ ചിത്രരചനയില്‍ ഇനിയും തൊഴിലിടങ്ങളിലെ കൂടുതല്‍ ചിത്രങ്ങള്‍ വരച്ചു കാട്ടാനാണ് ശ്രമം. ചിത്രരചന ശാസ്ത്രീയമായി പഠിച്ച ശ്രീജ പള്ളത്ത് കേരളത്തിനകത്തും പുറത്തും നിരവധി ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ട്.

കുടുംബത്തിന്റെ പൂര്‍ണ്ണ പിന്തുണയാണ് ശ്രീജയുടെ വരകള്‍ക്ക് ശക്തി പകരുന്നത്. പാലക്കാട് ഒറ്റപ്പാലത്താണ് ശ്രീജ പള്ളം താമസിക്കുന്നത്. ഭര്‍ത്താവ് പരമേശ്വരന്‍. മക്കള്‍: ആര്യ, ബാലു.

കണ്ണൂര്‍ മഹാത്മമന്ദിരത്തില്‍ ഏകാമി ആര്‍ട്ട് ഗ്യാലറിയിലാണ് ചിത്രപ്രദര്‍ശനം നടന്നുവരുന്നത്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം ഏഴു മണി വരെയാണ് പ്രദര്‍ശനം. നവംബര്‍ പതിനൊന്നു വരെ ഗാലറി സന്ദര്‍ശിച്ച് പ്രദര്‍ശനം കാണാനും ആവശ്യക്കാര്‍ക്ക് സ്വന്തമാക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്.

Tags: kannurSreeja Pallamfilm exhibition'Women in Working Places'Canvas Painting
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

Kerala

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

Kerala

റിയാസും ബിനീഷും സഹതാപത്തിന് പ്രതിഷേധം നടത്താൻ സിപിഎം ആലോചന, തീപ്പന്തമാകാൻ ആളെ കിട്ടുന്നില്ല

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍
Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

Samskriti

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖോത്സവം

പുതിയ വാര്‍ത്തകള്‍

വൃശ്ചികരാശിയിൽ ജനിച്ച ജാതകര്‍ക്ക് വ്യാഴത്തിന്റെ അമൃതദൃഷ്ടി ജീവിതത്തില്‍ സുവർണ്ണ കാലത്തിന് വഴിതെളിക്കും

ദാമ്പത്യ ഐക്യവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (04 ജൂൺ 2026)

രാം ചരണിനടുത്തേക്ക് സുരക്ഷവലയം ഭേദിച്ച വന്നവനെ രാം ചരണിന്‍റെ അംഗരക്ഷകന്‍ കെവിന്‍ കുന്ത പൊക്കിയെടുത്ത് കൊണ്ടുപോകുന്നു (വലത്ത്) രാം ചരണും കെവിന്‍ കുന്തയും (ഇടത്ത്)

രാം ചരണിന്റെ അംഗരക്ഷകൻ കെവിൻ കുന്ത, ദിവസ ശമ്പളം നാല് ലക്ഷം, ജാന്‍വി കപൂറിന് അടുത്തെത്തിയവനെ തൂക്കിയെടുക്കുന്ന കെവിന്‍കുന്ത വൈറല്‍

അന്തരാഷ്‌ട്ര ക്രിപ്റ്റോ കറന്‍സി ഭീകരഫണ്ടിംഗ് ശൃംഖല കണ്ടെത്തി തകര്‍ത്ത് ഗുജറാത്ത് പൊലീസ് തകര്‍ത്തത് 226 കോടിയുടെ ഭീകരശൃംഖല

യുപിയില്‍ ബീഫ് കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ശങ്കരാചാര്യരെ കാണാന്‍ മുസ്ലിങ്ങള്‍ തിക്കിത്തിരക്കുന്നു

യുപിയില്‍ വീണ്ടും അവിമുക്തേശ്വരാനന്ദിനെ കാത്ത് മുസ്ലിമങ്ങള്‍ തിക്കിത്തിരക്കുന്നു; യോഗിക്കെതിരെ ശങ്കരാചാര്യരെ തിരിക്കുന്നതിന് പിന്നില്‍ അഖിലേഷ്

നവീന്‍ബാബുവിന്റെ മരണത്തിന് വഴിയൊരുക്കിയ പാര്‍ട്ണര്‍ഷിപ് എഗ്രീമെന്‍റ് കാണാനില്ല…ദുരൂഹത മണക്കുന്നു

എന്താണ് കൊടിമരം? എന്താണ് കൊടിയേറ്റത്തിന്റെ അര്‍ത്ഥം?

ദാനവുംദക്ഷിണയും കൊടുക്കുന്നതെന്തിന്?

സുവേന്ദു സർക്കാരിന്റെ നിർദേശം പാലിച്ച് ബംഗാൾ മദ്രസകൾ ; പ്രഭാത പ്രാർത്ഥനകളിലും സമ്മേളനങ്ങളിലും വന്ദേമാതരം ആലപിച്ചത് 1,600 മദ്രസകൾ

ധനാകര്‍ഷണത്തിന് മന്ത്രമുണ്ട്….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.