Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതത്തിന്റെ പവിത്ര വിവാഹബന്ധത്തെ ഉയര്‍ത്തിപ്പിടിച്ച് ജസ്റ്റിസുമാരായ അനിരുദ്ധ് ബോസും ബേല ത്രിവേദിയും; ‘തകര്‍ന്ന ദാമ്പത്യം വിവാഹമോചനത്തിന് കാരണമല്ല’

വിവാഹമോചനം തേടി 27 വര്‍ഷം അലഞ്ഞ വ്യക്തിക്ക് വിവാഹമോചനം നിഷേധിച്ച് സുപ്രീംകോടതി. ഭാരതീയ സമൂഹത്തില്‍ വിവാഹം ഇപ്പോഴും പരിശുദ്ധവും ആത്മീയവുമായ ജീവിത ബന്ധവുമാണെന്ന് കോടതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2023, 08:41 pm IST
in India

ന്യൂദല്‍ഹി: നിര്‍മ്മല്‍ സിങ്ങും ഭാര്യ പരംജീത് കൗറും തമ്മിലുള്ള 21 വര്‍ഷത്തെ വിവാഹജീവിതം താളം തെറ്റിയത് 1984ല്‍ ആണ്. അന്ന് പരംജിത് സിങ്ങിന്റെ പ്രായം 62. അല്‍പം മുന്‍കോപക്കാരനായ പരംജിത് സിങ്ങ് നേരെ വിവാഹമോചനത്തിന് കോടതിയിലെത്തി. പക്ഷെ വിവിഹമോചനം തേടിയുള്ള ആ അലച്ചില്‍ 27 വര്‍ഷം നീണ്ടു. ഡോക്ടറും എയര്‍ഫോഴ്സ് ഓഫീസറുമാണ് നിര്‍മ്മല്‍ സിങ്ങ് പനേസര്‍.

നിരവധി കോടതികള്‍ കയറിയിറങ്ങി. ഒടുവില്‍ നിര്‍മ്മല്‍ സിങ്ങിന് 89 വയസ്സായപ്പോള്‍ കേസ് സുപ്രിംകോടതിയില്‍ എത്തി. പക്ഷെ അന്തിമവിധി നിര്‍മ്മല്‍ സിങ്ങിനെ തളര്‍ത്തുന്നതും ഭാരതീയ വിവാഹസങ്കല്‍പത്തിന്റെ പവിത്രതയെ ഉയര്‍ത്തിപ്പിടിക്കുന്നതുമായിരുന്നു. ഒരിയ്‌ക്കലും തിരിച്ചുചെല്ലാന്‍ കഴിയാത്ത വിധം തകര്‍ന്ന ദാമ്പത്യബന്ധം എന്ന കാരണം പറഞ്ഞ് വിവാഹമോചനം അനുവദിക്കുന്ന ഭരണഘടനയിലെ 142ാം വകുപ്പ് ഇക്കാര്യത്തില്‍ പ്രയോഗിക്കാന്‍ കഴിയില്ലെന്നാണ് സുപ്രീംകോടതി പറഞ്ഞത്. “ഭാരതീയ സമൂഹത്തില്‍ വിവാഹം ഇപ്പോഴും പരിശുദ്ധവും ആത്മീയവും ഭാര്യാ – ഭര്‍ത്താക്കന്മാര്‍ക്കിടയിലുള്ള വൈകാരികമായ ജീവിത ബന്ധവുമാണെന്നായിരുന്നു സുപ്രീംകോടതി വ്യാഴാഴ്ച വിധി പറഞ്ഞത്. ജസ്റ്റിസുമാരായ അനിരുദ്ധ ബോസും ബേല എം. ത്രിവേദിയും അംഗങ്ങളായ സുപ്രീംകോടതി ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ഭാര്യ പരംജിത് കൗറിന്റെ വാദങ്ങള്‍ കണക്കിലെടുത്തായിരുന്നു സുപ്രീംകോടതിയുടെ ഈ വിധി. പരംജിത് കൗറിന് ഇപ്പോള്‍ 82 വയസുണ്ട്. 27 വര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞു ജീവിക്കുകയാണ്. ഇനിയുള്ള കാലം താന്‍ നിര്‍മ്മല്‍ സിങ്ങിനെ വാര്‍ധക്യകാലത്ത് ശുശ്രൂഷിക്കാമെന്നും വിവാഹമോചിതയായി മരിയ്‌ക്കേണ്ടി വരരുതെന്നുമുള്ള പരംജിത് കൗറിന് അപേക്ഷ സുപ്രീംകോടതി സ്വീകരിക്കുകയായിരുന്നു. അങ്ങിനെയാണ് നിര്‍മ്മല്‍ ജിത് സിങ്ങിന്റെ വിവാഹമോചന ഹര്‍ജി തള്ളിയത്. പരിശുദ്ധമായ തങ്ങളുടെ വൈവാഹികബന്ധത്തോടുള്ള ബഹുമാനം നിലനിര്‍ത്താന്‍ താന്‍ പരമാവധി ശ്രമിച്ചെന്നും ഭര്‍ത്താവിനെ വാര്‍ധക്യ കാലത്ത് പരിചരിക്കാന്‍ തയ്യാറാണെന്നും പരംജിത് കോടതിയെ അറിയിച്ചു. ദമ്പതികള്‍ക്ക് മൂന്ന് മക്കളും ഉണ്ട്. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും.

ഇന്ത്യന്‍ വ്യോമസേനയില്‍ ഉദ്യോഗസ്ഥനായിരുന്നു നിര്‍മ്മല്‍ സിങ്ങ്. 1984ല്‍ അദ്ദേഹത്തിന് ചെന്നൈയിലേക്ക് സ്ഥലംമാറ്റം കിട്ടി. എന്നാല്‍ ഭാര്യ പരംജിത് കൗര്‍ കൂടെ പോകാന്‍ തയ്യാറായില്ല. സെന്‍ട്രല്‍ സ്കൂളിലെ അധ്യാപികയായിരുന്നു ഭാര്യ പരംജിത് കൗര്‍. ഇതോടെ ആരംഭിച്ച പ്രശ്നങ്ങള്‍ ഒടുവില്‍ 1996ല്‍ വിവാഹ മോചന ഹര്‍ജി നല്‍കുന്നതിലേക്ക് നിര്‍മ്മല്‍ സിങ്ങിനെ നയിച്ചു. 2000ല്‍ ചണ്ഡീഗഡിലെ ജില്ലാ കോടതി  വിവാഹ മോചനം അനുവദിച്ചു. എന്നാല്‍ ഭാര്യ പരംജീത് കൗര്‍ നല്‍കിയ അപ്പീലില്‍ ആ വര്‍ഷം തന്നെ വിധി റദ്ദാക്കി. വിവിധ കോടതികള്‍ താണ്ടി കേസ് സുപ്രീം കോടതിയില്‍ എത്തിയപ്പോള്‍ രണ്ട് പതിറ്റാണ്ടോളം കഴിഞ്ഞു.

അതേ സമയം ഈ കേസിന്റെ വിധി സമൂഹമാധ്യമങ്ങളില്‍ വേറെ രീതിയിലാണ് ചര്‍ച്ചയായത്. വിവാഹമോചനം പോലുള്ള കേസുകള്‍ തീര്‍പ്പാവാന്‍ കോടതികള്‍ എടുക്കുന്ന കാലാതാമസമാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവിഷയമായത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കോടതികളില്‍ 43.2 ദശലക്ഷം കേസുകളാണ് കെട്ടിക്കിടക്കുന്നത്. വിവാഹം മോചനം അനുവദിക്കുന്നതില്‍ കോടതികള്‍ ഇടുങ്ങിയ സമീപനം സ്വീകരിക്കുന്നു എന്നും പലരും വിമര്‍ശനം ഉയര്‍ത്തി. ക്രൂരതയോ അക്രമങ്ങളോ സാമ്പത്തികമായ തര്‍ക്കങ്ങളോ ഇല്ലാതെ കോടതികള്‍ വിവാഹമോചനം അനുവദിക്കില്ലെന്ന് വരുന്നത് ദുരിതമാണെന്നും ചിലര്‍ പ്രതികരിച്ചു. അതേ സമയം പവിത്രമായ വിവാഹബന്ധത്തെ ഉയര്‍ത്തിപ്പിടിച്ച സുപ്രീംകോടതിയെ പലരും പ്രശംസിക്കുകയും ചെയ്തു.

Tags: Supreme CourtMARRIAGEdivorcearticle 142Nirmal Singh PanesarParamjith Kaursacred marriage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.
India

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

India

എല്ലാ റോഡുകളിലും സുരക്ഷിതമായ നടപ്പാതകള്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി, പൊതുഇടങ്ങള്‍ വാഹനങ്ങളുടെ കുത്തകയല്ല

India

സൈബര്‍ കുറ്റവാളികള്‍ പണം തട്ടുന്ന ‘പരാദങ്ങളെ’ന്ന് സുപ്രീം കോടതി, അവര്‍ക്കുള്ള ഇടം ജയില്‍

പുതിയ വാര്‍ത്തകള്‍

ഫെറാ നിയമം മറികടന്ന് നക്‌സല്‍ തീവ്രവാദത്തിന് പണം; തിമോത്തി ഇവാഞ്ചലിസ്റ്റുകളുടെ കേരള ബന്ധം ശക്തം

എറണാകുളത്ത് സംഘടിപ്പിച്ച ഹിന്ദു നേതൃസമ്മേളനത്തിന്റെ സമാപന സഭ സീമാജഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദുക്കളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മിഷനെ വയ്‌ക്കണം: ഹിന്ദു നേതൃസമ്മേളനം

പൂര്‍വ്വമീമാംസ…

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.