Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഴിഞ്ഞം പോര്‍ട്ട് വാണിജ്യ കമ്മീഷനിംഗ് അടുത്ത ഡിസംബറില്‍ ;ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവയക്കും: സിഇഒ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2023, 09:17 pm IST
in Kerala, Business

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് അടുത്തവര്‍ഷം മെയ്-ഡിസംബര്‍ മാസത്തോടെ ചരക്കു നീക്കം പൂര്‍ണ്ണ സജ്ജമാകുമെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ട് സിഇഒ രാജേഷ് കുമാര്‍ ഝാ. 2024 മെയ് മാസത്തില്‍ പോര്‍ട്ട് കമ്മീഷന്‍ ചെയ്യും. അതിനുശേഷം ഡിസംബറോടുകൂടി ചരക്ക് നീക്കത്തിനുള്ള കമ്മീഷനിംഗും നടക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

90 ശതമാനം കാര്‍ഗോ സംവിധാനവും കടല്‍ മാര്‍ഗമാണ് നടക്കുക. 10 ശതമാനം മാത്രമെ റെയില്‍, ഹൈവേ മാര്‍ഗ്ഗങ്ങളിലൂടെ ഉണ്ടാകൂ. മയക്കുമരുന്ന്, ലഹരിയുടെ വിപണനം, കള്ളക്കടത്ത് തുടങ്ങിയ പ്രവര്‍ത്തികള്‍ നിയന്ത്രിക്കാന്‍ കോസ്റ്റുഗാര്‍ഡ് ഉള്‍പ്പെടെയുള്ള ഉദേ്യാഗസ്ഥരുടെ സഹായം വിഴിഞ്ഞത്തുണ്ടാകും. ബാക്ക് ബാലന്‍സ് വാട്ടര്‍ സംബന്ധിച്ചുള്ള പരിസ്ഥി പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരക്കാനുള്ള എല്ലാ കരുതലുകളും പോര്‍ട്ട് സ്വീകരിച്ചിട്ടുണ്ട്.

ഒന്നാംഘട്ട നിര്‍മ്മാണം ആണ് ഇപ്പോള്‍ പൂര്‍ത്തിയായത്. 3100 മീറ്റര്‍ ബ്രേക്ക് വാട്ടര്‍, ഒരുവര്‍ഷം ഒരു മില്ല്യന്‍ ടിഇയു കണ്ടെയിനറുകള്‍ കൈകാര്യം ചെയ്യാനുള്ള ബെര്‍ത്ത്, 800 മീറ്റര്‍ ദൂരത്തില്‍ കണ്ടെയ്‌നര്‍ ബെര്‍ത്ത്, കാര്‍ഗോക്കായി 8 ക്വെ ക്രെയിന്‍സ്, 24 ക്രെയിന്‍ യാര്‍ഡുകള്‍, മറൈന്‍ ക്രാഫ്ട്‌സ്, 800 മീറ്റര്‍ നീളവും 500 മീറ്റര്‍ വീതിയുമുള്ള കണ്ടെയ്‌നര്‍ യാര്‍ഡ്, ഫിഷിംഗ് ഹാര്‍ബര്‍ എന്നിവയാണ് പൂര്‍ത്തിയായത്. തുറമുഖ നിര്‍മ്മാണത്തിനായി കേരളത്തില്‍ ഏഴ് ക്വാറികള്‍ ഏറ്റെടുത്തു. കൂടാതെ തമിഴ്‌നാട്ടില്‍ നിന്നും നിര്‍മ്മാണ വസ്തുക്കള്‍ എത്തിച്ചു. രണ്ടാം ഘട്ടത്തില്‍ കണ്ടൈനര്‍ ബെര്‍ത്തിന്റെ നീളം 400 മീറ്റര്‍ വര്‍ദ്ധിപ്പിച്ച് ബെര്‍ത്തിന്റെ ക്ഷമത 1.50 മില്ല്യന്‍ ടിഇയു ആയി ഉയര്‍ത്തും. മൂന്നാംഘട്ടത്തില്‍ ബ്രേക്ക് വാട്ടര്‍ നീളം 720 മീറ്ററും ബെര്‍ത്ത് 400 മീറ്ററും വര്‍ദ്ധിപ്പിക്കും. ഇതോടെ 2.2 മില്ല്യന്‍ ടിഇയു ആയി കണ്ടൈനര്‍ ബെര്‍ത്തിന്റെ ക്ഷമത ഉയരും. നാലാംഘട്ടത്തില്‍ 400 മീറ്റര്‍ അഡീഷവല്‍ ബെര്‍ത്ത് കൂടി നിര്‍മ്മിക്കുന്നതോടെ കണ്ടൈനര്‍ ബെര്‍ത്തിന്റെ ക്ഷമത 3 മില്ല്യന്‍ ടിഇയു ആയി ഉയര്‍ത്തും.

ആദ്യ ചരക്കുകപ്പല്‍ ‘ഷെന്‍ഹുവ’ തീരത്തെത്തി. സുരക്ഷ പരിശോധന പുരോഗമിക്കുകയാണ്. എട്ട് ചരക്ക് കപ്പല്‍ തുടര്‍ച്ചയായി വിഴിഞ്ഞത്ത് എത്തും. രാജ്യത്താകമാനം 14 പോര്‍ട്ടുകളും മറ്റ് രാജ്യങ്ങളിലെ പോര്‍ട്ടുകളും അദാനി ഗ്രൂപ്പിന്റെ മേല്‍നോട്ടത്തിലുണ്ട്. അതിനാല്‍തന്നെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവയ്‌ക്കാന്‍ അദാനി ഗ്രൂപ്പിനാകുമെന്ന് സര്‍ക്കാരിന് ഉറപ്പ് നല്‍കുന്നു. ടൂറിസം, ഹോസ്പിലിറ്റി മേഖലകളള്‍ക്ക് അനുയോജ്യ പ്രദേശമാണ് വിഴിഞ്ഞം. പ്രദേശവാസികള്‍ക്കുള്ള പ്രത്യേക പരിഗണ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സമയ ബന്ധിതമായി വൈയിബിലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കും എന്നാണ് പ്രതീക്ഷയെന്നും രാജേഷ് കുമാര്‍ ഝാ പറഞ്ഞു.

അദാനി പോര്‍ട്ട് ഉേദ്യാഗസ്ഥരായ അനില്‍ ബാലകൃഷ്ണന്‍, സുശീല്‍ നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Vizhinjam PortAdani portsRajesh Jha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം :രണ്ടാം ഘട്ട വികസനത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി

Kerala

വിഴിഞ്ഞം തുറമുഖം: എക്‌സിം കാര്‍ഗോ സേവനങ്ങളും പുതിയ പോര്‍ട്ട് റോഡും ശനിയാഴ്ച ഉദ്ഘാടനം ചെയ്യും

Kerala

വിഴിഞ്ഞം രണ്ടാം ഘട്ടത്തിലേക്ക്; പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതികള്‍, റെയില്‍ കണക്ടിവിറ്റി നടപടിക്രമങ്ങൾ മെല്ലെപ്പോക്കിൽ

Kerala

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മ്മാണ ഉദ്ഘാടനം 24ന്

Kerala

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം: അദാനിയുടെ ഡേറ്റിന് കാക്കുന്നുവെന്ന് മന്ത്രി വാസവന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.