Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

പാലിയേക്കര ടോൾ പ്ലാസ മാനേജരെ കള്ളക്കേസിൽ കുടുക്കി വനംവകുപ്പുദ്യോഗസ്ഥര്‍; മുൻ വൈരാഗ്യം മൂലമാണത് ചെയ്തതെന്നതിന്റെ വീഡിയോ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 09:35 pm IST
in News
പാലിയേക്കര ടോള്‍ പ്ലാസ മാനേജരായ ശ്യാം ലാൽ പാർത്ഥസാരഥി (വലത്ത്) പാലിയേക്കര ടോള്‍ പ്ലാസ (ഇടത്ത്)

പാലിയേക്കര ടോള്‍ പ്ലാസ മാനേജരായ ശ്യാം ലാൽ പാർത്ഥസാരഥി (വലത്ത്) പാലിയേക്കര ടോള്‍ പ്ലാസ (ഇടത്ത്)

തൃശൂര്‍: പാലിയേക്കര ടോൾ പ്ലാസ മാനേജരെ വനംവകുപ്പുദ്യോഗസ്ഥര്‍ കള്ളക്കേസിൽ കുടുക്കിയെന്ന് തെളിഞ്ഞതിന് പിന്നാലെ ഏഴ് വനം വകുപ്പ് ഫ്ളൈയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പൊലീസ് കേസെടുത്തു. അതിന് പിന്നാലെ കള്ളക്കേസില്‍ കുടുക്കിയത് മുൻ വൈരാഗ്യത്തിന്റെ പേരിലാണെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യം ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്നും എമര്‍ജന്‍സിയായി പുറത്തുകടക്കുന്നതിനുള്ള എക്സിറ്റിലൂടെ കടത്തിവിടാത്തതിന്റെ പക മൂലാണ് വനം വകുപ്പിന്റെ തൃശൂർ ഫ്‌ളയിങ് സ്‌ക്വാഡില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥർ ടോള്‍ പ്ലാസ മാനേജരായ ശ്യാം ലാൽ പാർത്ഥസാരഥിയെ കള്ളക്കേസില്‍ കുടുക്കിയത്.

മുന്‍പ് ടോൾ പ്ലാസ ജീവനക്കാരും വനം വകുപ്പിലെ തൃശൂർ ഫ്‌ളയിങ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും തമ്മില്‍ വാക്ക് തർക്കത്തിൽ ഏർപ്പെടുന്ന ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. എമര്‍ജിസി എക്സിറ്റിലൂടെ സാധാരണ കടത്തിവിടുന്നത് പൊലീസ്, ആംബുലന്‍സ് എന്നീ സംവിധാനങ്ങളെയാണ്. പൊലീസിലെ ഉന്നതോദ്യോഗസ്ഥര്‍ വിളിച്ചുപറഞ്ഞാല്‍ മാത്രമേ ടോള്‍ പ്ലാസയുടെ എമര്‍ജന്‍സി എക്സിറ്റിലൂടെ പൊലീസനെപ്പോലും കടത്തിവിടാറുള്ളൂ. നിയമം ഇതായിരിക്കേ വനം വകുപ്പുദ്യോഗസ്ഥരുടെ വാഹനം എമര്‍ജന്‍സി എക്സിറ്റിലൂടെ കടത്തിവിടാതിരുന്നതിനാണ് പാലിയേക്കര ടോള്‍ പ്ലാസ മാനേജര്‍ ശ്യാമിനെ ഇതിനുള്ള പ്രതികാരമെന്ന നിലയില്‍ കള്ളക്കേലില്‍ കുടുക്കിയത്. ഈ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു.

രേഖകൾ ഇല്ലാതെ ആനയെ കൊണ്ടുവന്നെന്നും വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആനയെ തളച്ചെന്നുമുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ശ്യാം ലാലിനെതിരെ വനം വകുപ്പുദ്യോഗസ്ഥര്‍ കേസെടുത്തിരുന്നത്. പിന്നീട് ഇതേ ഉദ്യോഗസ്ഥർ ശ്യാംലാലിനെ കസ്റ്റഡിയിൽ എടുക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മനപ്പൂർവം അപമാനിക്കാനായി ശ്യാം ലാലിനെ ടോൾ പ്ലാസയിലും ആമ്പല്ലൂരിലേയുമെല്ലാം റോഡിൽ ഇറക്കി നിർത്തുകയും ചെയ്തു.. ഒരു ദിവസം വനംവകുപ്പിന്റെ കസ്റ്റഡിയിലും വെച്ചു. പിന്നീടാണ് ശ്യാമിന് പിറ്റേദിവസം കോടതി ജാമ്യം അനുവദിച്ചത്.

പുറത്തിറങ്ങിയ ശ്യാം ലാല്‍ നിയമസഭാ പെറ്റീഷൻ കമ്മറ്റിക്ക് പരാതി നല്‍കി. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്. നിയമസഭ പെറ്റീഷൻ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ചും ശ്യാമിന്റെ വാദങ്ങൾ ശരിയാണെന്ന് കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കാട്ടി ക്രൈംബ്രാഞ്ചും ആഭ്യന്തരവകുപ്പിന് റിപ്പോർട്ട് നൽകി. ഡിജിപിയുടെ നിർദ്ദേശപ്രകാരം ഫ്‌ലയിങ് സ്‌ക്വാഡിലെ 7 ഉദ്യോഗസ്ഥർക്കെതിരെയാണ് വരന്തരപ്പള്ളി പോലീസ് കേസെടുത്തിരിക്കുന്നത്. ഡിജിപി തന്നെയാണ് നേരിട്ട് ഈ കേസില്‍ ഇടപെട്ടത്

അഞ്ചു വര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. ശ്യാമിന്റെ സുഹൃത്ത് വിദേശത്തായിരുന്നു. അതിനാല്‍ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ആന ശ്യാമിന്റെ സംരക്ഷണയിലായിരുന്നു. പുതുക്കാടാണ് ശ്രാമിന്റെ വീട്.

ഒരു ദിവസം വനം വകുപ്പുദ്യോഗസ്ഥര്‍ ശ്യാമിനെ ഫോണില്‍ വിളിക്കുന്നു. എവിടെയാണ് ജോലി ചെയ്യുന്നതെന്ന് ചോദിക്കുന്നു. ടോള്‍ പ്ലാസയില്‍ മാനേജരാണെന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ പെട്ടെന്ന് വന്ന് വിലങ്ങുവെയ്‌ക്കുകയായിരുന്നു. സുഹൃത്തിന്റെ ഒരു ആനയെ തളയ്‌ക്കാന്‍ വേണ്ട സൗകര്യം ചെയ്തു കൊടുത്തു എന്നതാണ് ശ്യാംലാലിന്റെ പേരില്‍ വലിയ കുറ്റമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആരോപിച്ചത്. തിന്റെ പേരില്‍ ആനയെ പീഡിപ്പിച്ചു എന്ന കുറ്റം ചാര്‍ത്തി വനം വകുപ്പിന്റെ തൃശൂര്‍ ഫ്ളൈയിംഗ് സ്ക്വാഡ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

 

 

 

Tags: Paliekkara Toll PlazaPliekkaratollplazaShyamlal ParthasarathyTollplazaPaliekkaraForest Department flying squad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൊ! എന്തൊരു സ്പീഡ്! ടോളിൽ 80 കിലോ മീറ്റർ വേഗത്തിൽ പോകാം, അടുത്തവർഷം; എഐയും ഉപഗ്രഹവും സാങ്കേതിക വിദ്യയിൽ

Kerala

പാലിയേക്കര ടോള്‍ പിരിവ് : ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

Kerala

പാലിയേക്കര ടോൾ വിലക്ക്: കോടതി കേസ് തിങ്കളാഴ്ചയും പരിഗണിക്കും

Kerala

പാലിയേക്കര ടോള്‍ പിരിവ് :സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി ദേശീയപാത അതോറിറ്റി

Kerala

പാലിയേക്കര ടോള്‍പ്ലാസയിലും ആമ്പല്ലൂര്‍, പുതുക്കാട് ജംഗ്ഷനുകളിലും വാഹനങ്ങളുടെ നീണ്ട നിര

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.