Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊച്ചി വോക്ക് വേയിലെ രാത്രി നിയന്ത്രണം; അധികാരികളുടെ പിടിപ്പുകേടെന്ന് ജനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2023, 08:53 pm IST
in Kerala, News

കൊച്ചി: വോക്ക് വേയിലെ രാത്രി നിയന്ത്രണം അധികാരികളുടെ പിടിപ്പുകേടെന്ന് ജനങ്ങള്‍. മറൈന്‍ ഡ്രൈവില്‍ രാത്രി 10 മുതല്‍ രാവിലെ 5 വരെയുള്ള പ്രവേശനം നിഷേധിക്കുന്ന ജിസിഡിഎയെയുടെയും കൊച്ചിന്‍ കോര്‍പറേഷന്റെയും തീരുമാനത്തില്‍ കൊച്ചിയിലെ ജനങ്ങളില്‍ നിന്ന് വലിയ അമര്‍ഷമാണ് ഉണ്ടായിരിക്കുന്നത്.

ലോകമെമ്പാടുമുളള വലിയ വലിയ നഗരങ്ങളില്‍ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ തുറന്നിടുമ്പോള്‍ മറൈന്‍ ഡ്രൈവ് വാക്ക് വേയില്‍ കര്‍ശനമായ രാത്രി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കൊച്ചിന്‍ കോര്‍പറേഷന്‍. കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്താനാണ് ഈ നിയന്ത്രണമെന്ന വാദം ഉന്നയിക്കുമ്പോഴും വോക്ക് വേയില്‍ സുരക്ഷയ്‌ക്കായ് ഏര്‍പ്പെടുത്തിയ സജ്ജീകരണങ്ങള്‍ എന്തെങ്കിലും പ്രവര്‍ത്തനക്ഷമമാണോ
എന്ന ചോദ്യവും ഉയര്‍ന്നു വരുന്നുണ്ട്. രാത്രിയില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയെങ്കില്‍ ഇപ്പോള്‍ ഈ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട ആവശ്യം വരില്ലായിരുന്നെന്നാണ് ബോട്ട് അസോസിയേഷന്‍ സെക്രട്ടറി സാജു പറഞ്ഞത്.

2 കിലോ മീറ്റര്‍ ദൂരമുളള മറൈന്‍ ഡ്രൈവ് വോക്ക് വേയില്‍ ആകെയുളള പോലീസ് എയിഡ് പോസ്റ്റുകളുടെ എണ്ണം രണ്ടാണ്. അതും പൂട്ടിക്കിടക്കുന്ന നിലയിലാണ്. പോലീസിന്  നിരീക്ഷിക്കാനായി 9.60 ലക്ഷം മുടക്കി വാങ്ങിയ ഹോവര്‍ബോര്‍ഡുകള്‍ പോലും ഇപ്പോള്‍ കാണാനില്ല. പോലീസ് പട്രോളിങിനും ആരും വരാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രദേശത്ത് രാത്രികാലങ്ങളിലെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും ചൂണ്ടിക്കാണിച്ചാണ് അധികാരികള്‍ ഈ നടപടിയിലേക്ക് നീങ്ങിയത്. എന്നാല്‍ ഇത് അധികാരികളുടെ പരാജയമാണെന്നും സാജു ചൂണ്ടിക്കാട്ടി.

കൊച്ചി പോലുളള രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആളുകള്‍ ജീവിക്കുന്ന നഗരത്തില്‍ സാമൂഹ്യ വിരുദ്ധരെ പേടിച്ച് ഓടാന്‍ തുടങ്ങിയാല്‍ ജീവിക്കാനെ സാധിക്കില്ലെന്നാണ് മറൈന്‍
ഡ്രൈവിലെ കച്ചവടക്കാരന്‍ ആന്റണി മാടവന പറയുന്നത്.

കൃത്യമായ നിരീക്ഷണങ്ങളോ, എമര്‍ജന്‍സി അലാമോ പ്രവര്‍ത്തിക്കുന്നില്ല. പെട്ടെന്ന് ഒരു ആവശ്യം വന്ന് എമര്‍ജന്‍സി അലാമില്‍ അമര്‍ത്തിയാല്‍ സിഎസ്എംഎല്ലിലേക്കാണ് കോള്‍ പോകുന്നത്. രാത്രി ജീവിതത്തിനുളള തിരിച്ചടിയായാണ് ഈ നിക്കത്തെ കാണാന്‍ സാധിക്കുന്നത്. ഇവിടെ ഐടി പാര്‍ക്കില്‍ ജോലി കഴിഞ്ഞ് വിശ്രമിക്കാനായി നിരവധി കുടുംബങ്ങളാണ് എത്തുന്നത്.

നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതും പോലീസ് സാന്നിധ്യം, സിസിടിവി ക്യാമറകള്‍ തുടങ്ങിയ സുരക്ഷാ നടപടികള്‍ ഉറപ്പാക്കാനും ശ്രമിക്കുന്നതിന് പകരം രാത്രിയില്‍ പ്രവേശ
നം നിഷേധിക്കുന്നത് അംഗീകരിക്കാനാകുന്നില്ലെന്നും മറൈന്‍ ഡ്രൈവില്‍ കച്ചവടം നടത്തുന്ന അസീസ് പുത്തന്‍പുരക്കല്‍ പറഞ്ഞു. വഴിവിളക്കുകള്‍ ആദ്യം ഉറപ്പാക്കുന്നതിന് പകരം ഒരു പ്രശനം വരുമ്പോള്‍ അതിനെ നേരിടാതെ ഓടിഒളിക്കുന്ന നടപടിയാണ് കോര്‍പറേഷനും ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയും (ജിസിഡിഎ ) സ്വീകരിച്ചിരിക്കുന്നത്.

Tags: Kochi WalkwayNight control
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.