Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനിതാ സംവരണ ബില്‍: പ്രധാനമന്ത്രിക്ക് നന്ദി, ഇത് ഭാരത വനിതകളുടെ യഥാര്‍ത്ഥ അമൃതകാലം: പി.ടി. ഉഷ

നാരി ശക്തി വന്ദന്‍ അധിനിയം കൊണ്ടുവന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാജ്യത്തെ എല്ലാ സ്ത്രീകളെയും വന്ദിക്കുന്നുവെന്ന് പറഞ്ഞാണ് ഉഷ പ്രസംഗം ആരംഭിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2023, 10:49 am IST
in India

ന്യൂദല്‍ഹി: സ്ത്രീകളുടെ യഥാര്‍ത്ഥ അമൃതകാലമാണിതെന്ന് ഡോ.പി.ടി. ഉഷ എംപി. രാജ്യസഭയില്‍ വനിതാ സംവരണ ബില്ലിനെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അവര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കുന്ന സ്വാഭിമാനമാണിതെന്നും അവര്‍ പറഞ്ഞു.

നാരി ശക്തി വന്ദന്‍ അധിനിയം കൊണ്ടുവന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രാജ്യത്തെ എല്ലാ സ്ത്രീകളെയും വന്ദിക്കുന്നുവെന്ന് പറഞ്ഞാണ് ഉഷ പ്രസംഗം ആരംഭിച്ചത്. ഈ ബില്ലിനെ പരമാവധി ശക്തിയോടെ പിന്തുണയ്‌ക്കാന്‍ എല്ലാ സഹപ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുന്നു.

1975 ല്‍ ഐക്യരാഷ്‌ട്രസഭ ഭാരതത്തോട് ആദ്യം ചോദിച്ചത്, നിങ്ങളുടെ രാജ്യത്തെ സ്ത്രീകളുടെ അവസ്ഥയെന്താണെന്നായിരുന്നു. അപ്പോള്‍ സമത്വത്തിലേക്ക് എന്ന് റിപ്പോര്‍ട്ട് നല്കി. അന്നുമുതല്‍ ഇന്നുവരെ, ഒരു നീണ്ട കാലഘട്ടമായിരുന്നു, ഏകദേശം അഞ്ചു പതിറ്റാണ്ടായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു.

സ്ത്രീകളെ യഥാര്‍ത്ഥ അമൃത കാലത്തിലേക്ക് എത്തിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി. രാഷ്‌ട്രപതി മുതല്‍ ഉള്‍ഗ്രാമങ്ങളില്‍ മണ്‍വീടുകളില്‍ താമസിക്കുന്ന സ്ത്രീകള്‍ വരെയുള്ളവരുടെ അഭിമാനം ഉയര്‍ത്തുന്ന മുഹൂര്‍ത്തമാണിത്. പിഎം ഉജ്ജ്വല യോജന, പ്രധാനമന്ത്രി ആവാസ് യോജന, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, സുകന്യ സമൃദ്ധി യോജന, മുത്തലാഖ് നിരോധനം എന്നിവയെല്ലാം സ്ത്രീകളെ ശക്തിപ്പെടുത്തുകയും അവരുടെ അന്തസ് ഉയര്‍ത്തുകയും ചെയ്തു.

പവിത്ര കര്‍മ്മമാണ് ചെയ്യുന്നതെന്നാണ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. ഭാരതത്തിലെ മുഴുവന്‍ സ്ത്രീ സമൂഹത്തിനും നീതി നല്കുന്ന ഒരു വിശിഷ്ട പുത്രനെ സമ്മാനിച്ച അമ്മ ഹീരാബെന്‍ മോദിക്ക് നന്ദി പറയണം. ഭരണഘടനാപരവും രാഷ്‌ട്രീയവുമായ സമത്വം നേടുന്നതിനുള്ള എല്ലാ തടസങ്ങളും നീക്കുകയും രാജ്യത്തെ മഹത്വത്തിലേക്ക് നയിക്കുകയും സേവിക്കുകയും ചെയ്യണം, ഉഷ പറഞ്ഞു.

2047ല്‍ എത്തുമ്പോള്‍, റാണി ലക്ഷ്മി ബായി, റാണി അഹല്യ ബായ് ഹോള്‍ക്കര്‍, കിറ്റൂര്‍ റാണി ചെന്നമ്മ, രാജ്ഞി വേലു നാച്ചിയാര്‍ തുടങ്ങിയവരെപോലെ ഭാരതമാതാവിന്റെ പെണ്‍മക്കള്‍ ഭാരതത്തെ മുന്നില്‍ നിന്ന് നയിക്കുന്നത് കാണാം. ധനമന്ത്രി നിര്‍മല സീതാരാമനെപ്പോലെ ആധുനികകാലത്തെ എല്ലാ സ്ത്രീകളും രാഷ്‌ട്രത്തെ മുന്നില്‍ നിന്ന് നയിക്കുന്നത് നമുക്ക് കാണാം.

എല്ലാ സ്ത്രീകളോടും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. ആരാണ് രാഷ്‌ട്രം കെട്ടിപ്പടുക്കുന്നത്, ആരാണ് മക്കളെ വളര്‍ത്തുന്നത്, ആരാണ് വയലില്‍ പണിയെടുക്കുന്നത്, ആരാണ് കര്‍മ്മയോഗിനികള്‍ അവരുടെ കൈകളില്‍ ഭാരതം കൂടുതല്‍ ശക്തവും ശോഭനവുമാകും. സുശക്തരായ അമ്മമാരുടെ വികാരമാണ് താന്‍ പ്രകടിപ്പിക്കുന്നത്, പി.ടി. ഉഷ പറഞ്ഞു.

Tags: P.T UshaNarendra ModiParliament of IndiaNari Shakti Vandan Bill
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

Main Article

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

Kerala

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

Kerala

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

പുതിയ വാര്‍ത്തകള്‍

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.