Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

മഹാദൗത്യം: ചമ്പത്ത് റായ്

അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മിക്കണമെന്നാവശ്യപ്പെട്ടു നടന്ന രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ മുന്‍നിരനേതാക്കളിലൊരാളാണ് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായ ചമ്പത്ത് റായ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2023, 08:54 pm IST
in Article

രാമക്ഷേത്രത്തില്‍ ശ്രീരാമവിഗ്രഹ പ്രതിഷ്ഠ 2024 ജനുവരി 15നും 24 നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിട്ടുണ്ട.് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നുള്ള ഒരു തീരുമാനം മാത്രമാണ് ഇനി വരാനുള്ളത്. പ്രതിഷ്ഠയ്‌ക്കുശേഷം ജനുവരിയില്‍ത്തന്നെ ക്ഷേത്രം ദര്‍ശനത്തിനായി തുറന്നുകൊടുക്കും. അതിനായി പ്രവര്‍ത്തനം വേഗത്തിലാക്കിയിട്ടുണ്ട്. മൂന്ന് ഷിഫ്റ്റുകളായി രാപകല്‍ ഭേദമില്ലാതെയാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.

ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന ബാലരൂപത്തിലുള്ള ശ്രീരാമവിഗ്രഹമല്ലാതെ മറ്റൊരു വിഗ്രഹം കൂടി ശ്രീകോവിലിലുണ്ടാകും. എന്നാല്‍ ഇത് ഏതെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവില്‍ മൂന്നു വിഗ്രഹങ്ങളാണ് നിര്‍മ്മിക്കുന്നത്. വാസ്തുശില്പികള്‍, വിദഗ്ധര്‍, മറ്റ് ശില്‍പികള്‍ എന്നിവരുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം സ്വീകരിച്ചശേഷം മികച്ച വിഗ്രഹം തെരഞ്ഞെടുക്കും. ബാക്കിയുള്ള രണ്ട് വിഗ്രഹങ്ങളും രാമക്ഷേത്രത്തില്‍ത്തന്നെ എവിടെയെങ്കിലും സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

നേപ്പാളിലെ ഗണ്ഡകിനദിയില്‍ നിന്ന് അയോധ്യയിലേക്ക് രണ്ട് വലിയ കല്ലുകള്‍ കൊണ്ടുവന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തരംഗമായിരുന്നു, എന്നാല്‍ ആ കല്ലുകള്‍ വിഗ്രഹ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടില്ല. നേപ്പാള്‍ സര്‍ക്കാരിന്റെ അനുമതി വാങ്ങിയാണ് ആ കല്ലുകള്‍ അയോധ്യയിലെത്തിച്ചത്. ശില്‍പികള്‍ നടത്തിയ പരിശോധനയില്‍ ആ കല്ലുകള്‍ വിഗ്രഹ നിര്‍മ്മാണത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തി. ഒടുവില്‍ കല്ലുകള്‍ ഉപയോഗിക്കേണ്ടെന്ന അന്തിമതീരുമാനത്തിലെത്തുകയുയായിരുന്നു.

2024 ഡിസംബറിനുള്ളില്‍ ക്ഷേത്രത്തിന്റെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനാണ് ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്. ലോകമെങ്ങുമുള്ള ശ്രീരാമഭക്തര്‍ അയോധ്യയില്‍ രാമക്ഷേത്രം ഉയരുന്നതിനെ ആകാംക്ഷയോടെയാണ് നോക്കി കാണുന്നത്. ക്ഷേത്രനിര്‍മ്മാണത്തിന്റെ പുരോഗതി വ്യക്തമാക്കി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്‌ക്കുന്ന ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം ലോകമേറ്റെടുക്കുകയാണ്. എല്ലാവരും ആഗ്രഹിക്കുന്നത് എത്രയും വേഗം നിര്‍മ്മാണം പൂര്‍ത്തിയാകണമെന്നാണ്. എന്നാല്‍ ട്രസ്റ്റ് എല്ലാകാര്യങ്ങളും അതിവ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്. ആയിരം വര്‍ഷത്തേക്ക് കേടുപാടുകള്‍ വരാത്ത രീതിയിലാണ് ക്ഷേത്രനിര്‍മ്മാണം. ലഭ്യമായ ഉയര്‍ന്ന ഗുണനിലവാരമുള്ള വസ്തുക്കള്‍ മാത്രമാണ് ഉപയോഗിക്കുന്നത്.

രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന്റെ എല്ലാ ക്രെഡിറ്റും അയോധ്യയിലെ ജനങ്ങള്‍ക്കുള്ളതാണ്. രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നത് അവരായിരുന്നു. 1949 ഡിസംബര്‍ 22 മുതല്‍ നടന്ന എല്ലാ പ്രക്ഷോഭങ്ങളുടെയും മുന്നില്‍ അയോധ്യയിലെ ജനങ്ങള്‍ ഉണ്ടായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ വിവിധ സമയങ്ങളില്‍ അയോധ്യയിലെത്തുകയും പ്രക്ഷോഭങ്ങളുടെ ഭാഗമാവുകയും മടങ്ങിപ്പോവുകയും ചെയ്തു. എന്നാല്‍ അയോധ്യയിലെ ജനങ്ങളുടെ പിന്തുണയും സജീവമായ പങ്കാളിത്തവുമില്ലായിരുന്നെങ്കില്‍ രാമക്ഷേത്ര പ്രക്ഷോഭം ഒരിക്കലും വിജയിക്കുമായിരുന്നില്ല.

Tags: AyodhyaSreeRam Janmabhoomi Theertha TempleAyodhya temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

India

അയോധ്യ ശ്രീരാമന്റെ നഗരം ; എന്തൊക്കെ ഉണ്ടായാലും അയോധ്യയിലുള്ള വിശ്വാസം ഒരിക്കലും നഷ്ടമാകില്ല : ഇഖ്ബാൽ അൻസാരി

India

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

India

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.