Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണൂര്‍ അഴീക്കോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ പ്രസിഡന്റിന്റെയും ഭാര്യയുടെയും പേരില്‍ കോടികളുടെ വായ്‌പ കുടിശ്ശിക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2023, 06:10 pm IST
in Kerala, News

കണ്ണൂര്‍: അഴീക്കോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ പ്രസിഡന്റിന്റെയും ഭാര്യയുടെയും പേരില്‍ കോടികളുടെ വായ്‌പാ കുടിശ്ശിക. പ്രസിഡന്റായ മുണ്ടച്ചാലില്‍ നരീക്കുട്ടി രവീന്ദ്രന്‍ ബാങ്കില്‍ മുതലും പലിശയും കൂട്ടു പലിശയുമായി അടയ്‌ക്കാനുള്ളത് 49,67,610 രൂപയാണെന്ന് വിവരാവകാരേഖകള്‍ വ്യക്തമാക്കുന്നു.

ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലെടുത്ത 50,00000 രൂപ വായ്‌പയില്‍ പലിശയുള്‍പ്പടെ ഇപ്പോള്‍ തിരിച്ചടയ്‌ക്കാനുള്ളത് 93,95,065 രൂപയാണ്. മറ്റൊരു ഡയരക്റ്ററായ ഗോകുലേശന്‍ ബാങ്കിന് നല്‍കാനുള്ളത് 29,86,168 രൂപയാണ്.

ഇത്തരത്തില്‍ ചെറുതും വലുതുമായി ലക്ഷക്കണക്കിന് രൂപയാണ് ബാങ്കിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നവര്‍ തന്നെ കൈപ്പറ്റിയിരിക്കുന്നത്. രവീന്ദ്രന്റെ ഭാര്യയുടെ പേരിലുള്ള ലോണ്‍ ഈടാക്കുന്നതിന് ജാമ്യമായി നല്‍കിയ ഭൂമി ലേലത്തിന് വെക്കുന്നതിന് ജൂണ്‍ 16 ന് ന് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ ഭൂമിക്ക് പമാവധി ഇരുപത് ലക്ഷം രൂപമാത്രമേ മതിപ്പ് വിലയുള്ളു എന്ന ആക്ഷേപവുമുണ്ട്.

ബാങ്കിന്റെ അറ്റ നഷ്ടം 17,18,39,720രൂപയാണെന്ന് 2018-19 വര്‍ഷത്തെ ഓഡിറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രവര്‍ത്തന മൂലധനത്തിന്റെ 7.38 ശതമാനവും പിരിച്ചെടുത്ത ഓഹരി മൂലധനത്തിന്റെ ആറിരട്ടിയിലധികവുമാണ് അറ്റ നഷ്ടം. ഓഹരി മൂലധനവും കഴിഞ്ഞ് പൊതു ജനങ്ങളില്‍ നിന്ന് സ്വീകരിച്ച 14. 43 കോടി രൂപയാണ് നഷ്ടമായത്.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ അറ്റനഷ്ടം 21,55,44,743 രൂപയായി വര്‍ദ്ധിച്ചു. 2020-21 സാമ്പത്തികവര്‍ഷത്തില്‍ നഷ്ടം 18.96 കോടി രൂപയായി കുറഞ്ഞെങ്കിലും 2021-22 ല്‍ 24.56
കോടി രൂപയായി വര്‍ദ്ധിച്ചു. ഓഹരി മൂലധനത്തിന്റെ എട്ടിരട്ടിയോളമാണ് ന്ഷ്ടം. പ്രവര്‍ത്തന മൂലധനം കൃത്യമായി ആസൂത്രണം ചെയ്ത് വിനിയോഗിക്കാത്തതും ഉയര്‍ന്ന വായ്‌പാ കുടിശ്ശികയുമാണ് നഷ്ടത്തിന് കാരണം.

സ്വര്‍ണ്ണപണയ വായ്‌പകള്‍ സംബന്ധിച്ച് നിരവധി ക്രമക്കേടുകള്‍ നടന്നതായും റിപ്പോര്‍ട്ടിലുണ്ട്. 2016 ല്‍ കാലാവധിയായ മൂന്ന് സ്വര്‍ണ്ണപ്പണയ വായ്‌പകളില്‍ പലിശ, പിഴപ്പലിശ, നോട്ടീസ് ചാര്‍ജ്ജ് എന്നീ ഇനങ്ങളിലുള്ള തുകകള്‍ ഈടാക്കിയിട്ടില്ല. സ്വര്‍ണ്ണവിലയുടെ 96 ശതമാനം വരെയാണ് വായ്‌പ നല്‍കിയത്. ആകെ 2,20,000 രൂപ വായ്‌പ നല്‍കിയ ഇനത്തില്‍ സ്വര്‍ണ്ണം
ലേലത്തിന് വെച്ചപ്പോള്‍ 2,26,000 രൂപ മാത്രമാണ് ലഭിച്ചത്. ഇതില്‍ സോഫ്റ്റ്‌വെയറില്‍ കൃത്രിമം കാണിച്ച് 2,00000 രൂപ മുതലിലും 6000 രൂപ പലിശയിനത്തിലുമാണ് കാണിച്ചത്. ലേലം ചെ
യ്ത ഉരുപ്പടികള്‍ വായ്‌പ്പക്കാര്‍ തന്നെ ഒപ്പിട്ട് വാങ്ങിയതായി ബോണ്ടില്‍ കാണിക്കുമ്പോഴും ഇത് വ്യാജമാണെന്നവിലയിരുത്തലുമുണ്ട്. ഈ ഇടപാടില്‍ മാത്രം ബാങ്കിന് 1,28,825 രൂപയുടെ
നഷ്ടമുണ്ടായി. മേല്‍തുക പിന്നീട് ഈടാക്കി ക്രമപ്പെടുത്തുകയായിരുന്നു.

ബഡ്ജറ്റ് വിഹിതം വകയിരുത്തിയ 61 ഇനങ്ങളില്‍ 15 ഇനങ്ങളിലും വിഹിതം വകയിരുത്താതെ 13 ഇനങ്ങളിലുമായി 18. 11 കോടി രൂപ അധികമായി ചെലവഴിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
വായ്‌പയെടുക്കുന്നവരുടെ തിരിച്ചടവ് ശേഷി പരിഗണിക്കാതെയാണ് മോര്‍ട്ട്ഗേജ് വായ്‌പകള്‍ അനുവദിച്ചത്. വായ്‌പാകുടിശ്ശിക ഭീമമായ നിലയില്‍ വര്‍ദ്ധിക്കാന്‍ ഇതാണ് കാരണം.

വ്യക്തിഗത വായ്‌പാപരിധി 50,000 രൂപായാണെന്ന വ്യവസ്ഥയുണ്ടായിട്ടും രണ്ട് ആള്‍ ജാമ്യത്തില്‍ 1,00000 രൂപ വരെ വായ്‌പ അനുവദിച്ചിട്ടുണ്ട്. കുടിശ്ശിക കുറച്ച് കാണിക്കുന്നതിന് വായ്‌പകള്‍ മുതലും പലിശയും ഉള്‍പ്പെടെ അതില്‍ കൂടുതല്‍ തുകയ്‌ക്ക് പുതുക്കി നല്‍കുകയാണ് ചെയ്യുന്നത്. വായ്‌പക്കാരുടെ ബാധ്യതാ രജിസ്റ്റര്‍ കൃത്യമായി പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്താതെയാണ് ബ്രാഞ്ചുകളില്‍ നിന്ന് വായ്‌പാ അപേക്ഷകള്‍ ഹെഡ്ഓഫീസുകളിലേക്ക് അയച്ച് അനുമതി വാങ്ങുന്നത്. കുടിശ്ശികക്കാര്‍ക്ക് തന്നെ തുടര്‍ വായ്‌പ നല്‍കുകയോ ജാമ്യം നില്‍ക്കാനോ അനുമതി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍
വായ്‌പയനുവദിക്കുന്നതിലും തിരിച്ചടപ്പിക്കുന്നതിലും ഉദാസീനമായ നടപടിയാണ് ഭരണസമിതി സ്വീകരിച്ചതെന്ന ആരോപണവുമുണ്ട്.

ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളിലിടപെട്ട് സ്ഥാപനത്തെ കൃത്യമായി മുന്നോട്ട് കൊണ്ട് പോകുന്നതിന് പകരം കറവപ്പശുവായി ഭരണസമിതി ബാങ്കിനെ കണ്ടു. ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ നഷ്ടക്കണക്കുകള്‍ വ്യക്തമാക്കിയിട്ടും പൊതുജനങ്ങളുടെ നിക്ഷേപം
സുരക്ഷിതമാക്കാന്‍ സഹകരണ വകുപ്പോ സംസ്ഥാന സര്‍ക്കാരോ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ബാങ്കിനെ വിശ്വസിച്ച് ലക്ഷങ്ങള്‍ നിക്ഷേപിച്ച സാധാരണക്കാരാണ് ഇതില്‍ ബലിയാടാവുക

Tags: kannurAzhikode Service Co-operative BankLoan arrears of crores
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാണിയപ്പാറ കല്ലറയിലെ ദുരൂഹത നീങ്ങി; കല്ലറയിൽ രണ്ട് മൃത‌ദേഹങ്ങൾ മാത്രം, ആശ്വാസമെന്ന് പള്ളിവികാരി

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

Kerala

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.