Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനിതാ സംവരണ ബില്ലിന്മേൽ ലോക്‌സഭയിൽ ചർച്ച; തുടക്കമിടുന്നത് വിപ്ലവകരമായ മാറ്റത്തിനെന്ന് നിയമമന്ത്രി, പിന്തുണച്ച് സോണിയാഗാന്ധി

ഏഴ് മണിക്കൂർ സമയമാണ് വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്‌ക്കുള്ള സമയമായി അനുവദിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2023, 11:33 am IST
in India

ന്യൂദൽഹി: ഭാരത ജനാധിപത്യ ചരിത്രത്തിൽ സുപ്രധാന നാഴികക്കല്ലാകുന്ന വനിതാ സംവരണ ബില്ലിന്മേൽ ലോക്‌സഭയിൽ ചർച്ച തുടങ്ങി. വനിതകൾക്ക് തുല്യത നൽകുന്ന ബില്ലാണ് നാരീശക്തി വന്ദൻ അധിനീയമെന്ന് നിയമ മന്ത്രി അർജുൻ റാം മേഘ് വാൾ പറഞ്ഞു. വിപ്ലവകരമായ മാറ്റത്തിനാണ് സർക്കാർ തുടക്കമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിപക്ഷ മുന്നണിയിൽ നിന്ന് മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ചർച്ചയ്‌ക്ക് നേതൃത്വം നൽകി സംസാരിച്ചു. ബില്ലിനെ പൂർണമായും പിന്തുണയ്‌ക്കുന്നുവെന്ന് സോണിയ അറിയിച്ചു. വനിതാ ശാക്തീകരണത്തിൽ മുൻ പ്രധാനമന്ത്രിയുടെ പേരുകൾ അവർ എടുത്തു പറഞ്ഞു. രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു വനിതാ ബില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ബില്ലിനൊപ്പം ജാതി സെന്‍സസ് കൂടി നടപ്പിലാക്കണമെന്നും ദുര്‍ബലവിഭാഗങ്ങളെ സ്ത്രീകളുടെ രാഷ്‌ട്രീയ ഉന്നമനവും പരിഗണിക്കണമെന്നും ബില്‍ ചര്‍ച്ചയ്‌ക്കിടെ സോണിയ ആവശ്യപ്പെട്ടു. എത്രയും വേഗം വനിതാ സംവരണ ബില്‍ പാസാക്കണമെന്നാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നല്‍കിയതിന് സമാനമായി ഒബിസി വിഭാഗങ്ങള്‍ക്ക് വനിതാ സീറ്റുകളില്‍ പ്രത്യേക സംവരണം നല്‍കണം.

ഏറെ വര്‍ഷങ്ങളായി ഭാരതത്തിലെ സ്ത്രീകള്‍ ആഗ്രഹിക്കുന്നതാണ് ഈ മുന്നേറ്റം. കാലാകാലങ്ങളായി രാജ്യത്തെ പുരുഷന്മാരോടൊപ്പം സ്ത്രീകളും അക്ഷീണമായി പ്രയ്തനിക്കുന്നു. സ്വാതന്ത്ര്യസമരകാലത്ത് സരോജിനി നായിഡു, അരുണ അസഫലി, വിജയലക്ഷ്മി പണ്ഡിറ്റ്, സുചേത കൃപലാനി എന്നിവര്‍ മഹാത്മ ഗാന്ധി, സര്‍ദാര്‍ പട്ടേല്‍, ജവഹര്‍ലാല്‍ നെഹ്‌റു, മൗലാന ആസാദ് എന്നിവരോടൊപ്പം രാജ്യത്തിനായി പോരാടിയെന്നും സോണിയ പറഞ്ഞു.

ചർച്ചയ്‌ക്ക് കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമനും സ്മൃതി ഇറാനിയും നേതൃത്വം നൽകും. ഏഴ് മണിക്കൂർ സമയമാണ് വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്‌ക്കുള്ള സമയമായി അനുവദിച്ചിരിക്കുന്നത്.   ബില്‍ 128-ാം ഭരണഘടനാ ഭേദഗതിയായാണ് കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ അവതരിപ്പിച്ചത്. ലോക്‌സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യുന്നതാണ് ബില്‍.

ബില്‍ അവതരണത്തിനു മുമ്പ് സഭയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി വനിതാ ശാക്തീകരണത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അക്കമിട്ട് വ്യക്തമാക്കിയിരുന്നു. അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്ത് വനിതാ സംവരണ ബില്‍ പല തവണ അവതരിപ്പിച്ചെങ്കിലും പാസാക്കാന്‍ ഭൂരിപക്ഷമില്ലായിരുന്നു, ഇതുമൂലം ഈ സ്വപ്‌നം അപൂര്‍ണമായി തുടര്‍ന്നു. ഇന്ന്, ഇതു മുന്നോട്ടു കൊണ്ടുപോകാന്‍ ദൈവം തനിക്ക് അവസരം നല്കിയെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ നാരീശക്തിയെ അഭിനന്ദിച്ച മോദി, ബില്‍ ഒരേസ്വരത്തില്‍ പാസാക്കാന്‍ എംപിമാരോട് അഭ്യര്‍ഥിച്ചു. നേരത്തേ രാജ്യസഭയില്‍ ബില്‍ പാസാക്കിയിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ വാദം. എന്നാല്‍, ആ ബില്‍ അസാധുവായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്കി.

ബില്‍ നിയമമായാല്‍ ലോക്‌സഭയില്‍ വനിതാ പ്രാതിനിധ്യം 181 ആകും. നിലവില്‍ 78 പേരാണുള്ളത്. ഭാവിയില്‍ ലോക്‌സഭയിലേക്കു കേരളത്തില്‍ നിന്നുള്ള 20 എംപിമാരില്‍ ആറു പേര്‍ വനിതകളാകും. കേരള നിയമസഭയില്‍ 46 വനിതാ എംഎല്‍എമാരുണ്ടാകും. ഇപ്പോള്‍ 11 വനിതാ എംഎല്‍എമാരുണ്ട്. പാര്‍ലമെന്റ് മണ്ഡലങ്ങളുടെ പുനര്‍ നിര്‍ണയത്തിനു ശേഷമാകും വനിതാ സംവരണം നടപ്പാക്കുക.

രണ്ടാം യുപിഎ സര്‍ക്കാര്‍ കാലത്ത്, 2010 മാര്‍ച്ച് ഒന്‍പതിന് വനിതാസംവരണ ബില്‍ രാജ്യസഭ പാസാക്കിയിരുന്നു. സമാജ്‌വാദി പാര്‍ട്ടിയും ആര്‍ജെഡിയും ശക്തമായ എതിര്‍പ്പുയര്‍ത്തിയതിനാല്‍ ബില്‍ ലോക്‌സഭയിലെത്തിയില്ല. ഇതാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നത്.

Tags: Soniya GandhiParliamentloksabhawomen bill
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിഎംകെ എംപിമാർക്ക് ലോക്‌സഭയിൽ പ്രത്യേക ഇരിപ്പിടങ്ങൾ വേണമെന്ന് കനിമൊഴി ; ആവശ്യമുന്നയിച്ചത് കോൺഗ്രസുമായുള്ള സഖ്യം ഔദ്യോഗികമായി അവസാനിപ്പിച്ചതിന് ശേഷം

India

രാഘവ് ഛദ്ദയെ മോദി മന്ത്രിയാക്കിയേക്കുമെന്ന് ദല്‍ഹിയിലെ മാധ്യമനിരീക്ഷകര്‍

India

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റിയാൽ കോൺഗ്രസ് ജയിക്കുമോ ? വീണ്ടും രാജ്യസഭയിൽ പുതിയ നോട്ടീസ് സമർപ്പണ നാടകവുമായി പ്രതിപക്ഷ എംപിമാർ

Kerala

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍
India

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

പുതിയ വാര്‍ത്തകള്‍

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

ഗുരുവില്ലാതെ ഉപനിഷത്ത് പഠിക്കരുത് എന്ന് പറയുന്നത് എന്തുകൊണ്ട് ?

വര്‍ഗീയ വാദികളുമായി കൂട്ടുചേര്‍ന്ന ഇവനോടല്ലെ കടക്ക് പുറത്തെന്ന് പറയേണ്ടത് : പി ബി അംഗം എ വിജയരാഘവനെതിരെ ഫ്ളക്സ്

എല്ലാവരും ആഗ്രഹിക്കുന്നത് മോക്ഷം;മോക്ഷത്തെക്കുറിച്ച് യോഗവാസിഷ്ഠം പറയുന്നത് ഇങ്ങിനെയാണ്

ആണവ ഭീഷണി ഇല്ലാതാക്കണം : ഇറാനെതിരെ ശക്തമായി പ്രതികരിച്ച് നെതന്യാഹു 

വയോജന ക്ഷേമ വകുപ്പ് സി.പി. ജോണിന് നല്‍കിയേക്കും

കശ്മീരിലെ പ്രാന്തപ്രദേശത്തുള്ള ഇന്ദിരാനഗറിലെ ഒരു മയക്കമരുന്ന് ഇടനിലക്കാരന്‍റെ ടെറസ് വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നു. ഇതുപോലെ 81 വീടുകളാണ് കേന്ദ്രം തകര്‍ത്തത്.

ജമ്മു കശ്മീരില്‍ മയക്കമരുന്ന് രാജാക്കള്‍ പണിത 81 വീടുകൾ പൊളിച്ച് കേന്ദ്രം; മയക്കമരുന്ന് തടയാന്‍ 7,000 വനിതാ കമ്മിറ്റികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.