Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പ്രതിച്ഛായ തകര്‍ക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനോടുള്ള പ്രതിരോധതന്ത്രം; അദാനി സ്വന്തം കമ്പനികളിലെ ഓഹരിവിഹിതം വീണ്ടും ഉയര്‍ത്തി

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യയ്‌ക്ക് പുറത്തുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് കമ്പനിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ കുപ്രചാരണം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ പ്രതിരോധതന്ത്രമെന്ന നിലയ്‌ക്കാണ് ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2023, 06:21 pm IST
in Business

മുംബൈ: അദാനി ഗ്രൂപ്പ് സ്വന്തം കമ്പനികളിലെ ഓഹരി വിഹിതം വീണ്ടും ഉയര്‍ത്തുന്നു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ത്യയ്‌ക്ക് പുറത്തുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് കമ്പനിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ കുപ്രചാരണം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ പ്രതിരോധതന്ത്രമെന്ന നിലയ്‌ക്കാണ് മൂന്ന് പ്രധാന അദാനിക്കമ്പനികളിലെ കൂടുതല്‍ ഓഹരികള്‍ വാങ്ങി ഉടമസ്ഥത വിപുലപ്പെടുത്താനുള്ള ഈ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു.

മാധ്യമങ്ങളില്‍ അദാനിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ കഴമ്പില്ലാത്ത ആരോപണങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്. ഇതിന് പിന്നില്‍ കോണ്‍ഗ്രസ് തന്നെയാണെന്നാണ് വിലയിരുത്തല്‍. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് കാറ്റുപിടിക്കാതെ വന്നപ്പോള്‍ ജോര്‍ജ്ജ് സോറോസ് ഫണ്ട് നല്‍കുന്ന വിവിധ രാജ്യങ്ങളിലെ ജേണലിസ്റ്റുകളുടെ കട്ടായ്‌മയായ ഒസിസിആര്‍പി(ഓര്‍ഗനൈസ് ഡ് ക്രൈം ആന്‍റ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രൊജക്ട്) എന്ന ഗ്രൂപ്പ് മറ്റൊരു റിപ്പോര്‍ട്ടും അദാനിയ്‌ക്കെതിരെ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. വസ്തുതകള്‍ ഇല്ലാത്തതിനാല്‍ ഈ റിപ്പോര്‍ട്ടും പോളിഞ്ഞു.  ഹിന്‍ഡന്‍ബര്ഗ് റിപ്പോര്‍ട്ടിലെ ആരോപണം തന്നെ പൊടിതട്ടിയെടുത്തതാണ് ഒസിസിആര്‍പി റിപ്പോര്‍ട്ടെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. പക്ഷെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും ജയറാം രമേഷും ഉടനെ അദാനി കമ്പനികള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട്  മാധ്യമങ്ങളില്‍ കോളിളക്കം ഉയര്‍ത്തിക്കഴിഞ്ഞിരുന്നു.  മാധ്യമങ്ങളില്‍ ഈ റിപ്പോര്‍ട്ടുകളും ആരോപണപ്രത്യാരോപണങ്ങളും നിറഞ്ഞ കോളിളക്കങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതം വലുതാണ്.

അദാനിയുടെ സുപ്രധാന കമ്പനിയായ അദാനി എന്‍റര്‍ പ്രൈസസില്‍ 69.87 ശതമാനം ആയിരുന്നു ഇതുവരെ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥത ഇപ്പോള്‍ അത് രണ്ട് ശതമാനം ഓഹരികൂടി വാങ്ങി 71.93 ശതമാനമാക്കി ഉയര്‍ത്തി. കെംപാസ് ട്രെയ്ഡ് ആന്‍റ് ഇന്‍വെസ്റഅറ് മെന്‍റ് , ഇന്‍ഫിനിറ്റ് ട്രേയ്ഡ് ആന്‍റ് ഇന്‍വെസ്റ്റ് മെന്‍റ് എന്ന അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളാണ് ഈ ഓഹരികള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ മാസമാണ് 67.65 ശതമാനത്തില്‍ നിന്നും അദാനി ഗ്രൂപ്പ് അദാനി എന്‍റര്‍പ്രൈസസിലെ ഓഹരിവിഹിതം 69.87 ശതമാനമാക്കി ഉയര്‍ത്തിയത്. തുറന്ന വിപണിയില്‍ (ഓപ്പണ്‍ മാര്‍ക്കറ്റ്) നിന്നാണ് ഓഹരികള്‍ വാങ്ങുന്നത്. ആഗസ്തിനും സെപ്തംബറിനും ഇടയിലാണ് ഓഹരികള്‍ വാങ്ങിയത്.

അദാനി പോര്‍ട്സിലെ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥത 63.06 ശതമാനത്തില്‍ നിന്നും 65.23 ശതമാനമാക്കിയും ഈയിടെ ഉയര്‍ത്തി. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള റീസര്‍ജന്‍റ് ട്രേഡ് ആന്‍റ് ഇന്‍വെസ്റ്റ്മെന്‍റ് ഒരു ശതമാനം ഓഹരികളും എമര്‍ജിങ്ങ് മാര്‍ക്കറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ഡിഎംസിസി 1.2 ശതമാനം ഓഹരികളും വാങ്ങി.

അദാനി എനര്‍ജിയിലെ ഓഹരി ഉടമസ്ഥത 70.41 ശതമാനത്തില്‍ നിന്നും 72.56 ശതമാനമാക്കിയും കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പ് ഉയര്‍ത്തിയിരുന്നു. പുതുതായി 2.4 കോടി ഓഹരികളാണ് വാങ്ങിയത്. അദാനി ഗ്രൂപ്പിന്റെ ഭാഗമായ ജെല്‍റ്റ് ബെറി ട്രേഡ് ആന്‍റ് ഇന്‍വെസ്റ്റ് മെന്‍റ് ആണ് ഈ ഓഹരികള്‍ വാങ്ങിയത്.

.

Tags: Adani portsAdani energy solutionscongressGautam adaniGeorge SorosOCCRPHindenburg reportAdani groupAdani enterprises
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Kerala

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

India

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.