Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജി20 ഉച്ചകോടിക്കെതിയ ചൈനീസ് പ്രതിനിധികളുടെ ബാഗുകളില്‍ സംശയാസ്പദമായ ഉപകരണങ്ങള്‍; സുരക്ഷാ ഉദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകള്‍

അന്നുതന്നെ ഇവര്‍കൊണ്ടുവന്ന ബാഗുകള്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 03:16 pm IST
inIndia

ന്യൂദല്‍ഹി: ജി20 ഉച്ചകോടിയുടെ ഭാഗമായി ദല്‍ഹിയില്‍ എത്തിയ ചൈനീസ് സംഘത്തിന്റെ ബാഗുകളില്‍ കണ്ടെത്തിയത് സംശയാസ്പദമായ ഉപകരണങ്ങളെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ സംഘം ദല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ എത്തിയത്. അന്നുതന്നെ ഇവര്‍കൊണ്ടുവന്ന ബാഗുകള്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടിരുന്നു.

എന്നാല്‍ നയതന്ത്ര പ്രോട്ടോക്കോളുകള്‍ കണക്കിലെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാഗുകള്‍ അകത്തേക്ക് കടത്തിവിടുകയായിരുന്നു. തുടര്‍ന്ന് ചൈനീസ് സംഘത്തിന്റെ മുറിയില്‍ ബാഗുകളില്‍ ചില ‘സംശയാസ്പദമായ ഉപകരണങ്ങള്‍’ കണ്ടാതായി ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനു പിന്നാലെ സുരക്ഷ ഉദ്യോഗസ്ഥര്‍ ബാഗുകള്‍ സ്‌കാന്‍ ചെയ്യണമെന്നു ആവശ്യപ്പെട്ടു. പക്ഷേ ചൈനീസ് പ്രതിനിധികള്‍ ഇതിനു അനുവദിച്ചില്ല. ഇത് ഹോട്ടലില്‍ കുറച്ചു നേരത്തേക്ക് ഒരു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തിന്റെ ഭാഗമായി ചൈനീസ് പ്രതിനിധികള്‍ ഹോട്ടലില്‍ നിന്ന് ഉപകരണങ്ങള്‍ നീക്കം ചെയ്യാനും അത് അവരുടെ എംബസിയിലേക്ക് അയയ്‌ക്കാനും സമ്മതിച്ചു. 12 മണിക്കൂറോളമാണ് സൂരക്ഷ ഉദ്യോഗസ്ഥരെ ഈ പ്രവര്‍ത്തി മുള്‍മുനയില്‍ നിറുത്തിയത്.

അതേസമയം, ജി20 ഉച്ചകോടിയുടെ അടുത്ത ആതിഥേയനായ ബ്രസീല്‍ പ്രസിഡന്റും ഇതേ ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഉപകരണങ്ങള്‍ പരിശോധിക്കാനുള്ള അഭ്യര്‍ത്ഥന ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ എതിര്‍ത്തെങ്കിലും ഇന്ത്യന്‍ സുരക്ഷാ സംഘം നിലപാടില്‍ ഉറച്ചുനിന്നുവെന്ന് താജ് പാലസിലെ സുരക്ഷയുടെ വിഭാഗം വ്യക്തമാക്കി.

മൂന്നംഗ സുരക്ഷാ സംഘം 12 മണിക്കൂറോളം മുറിക്ക് പുറത്ത് കാവല്‍ നില്‍ക്കേണ്ടി വന്നു. ഒരു ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥന്‍ അത് എംബസിയിലേക്ക് അയക്കുമെന്ന് പറഞ്ഞു. ഉപകരണങ്ങള്‍ പരിശോധിക്കാന്‍ അവസരം ലഭിക്കാത്തതിനാല്‍ അവ നിരീക്ഷണ സജ്ജീകരണം ആണോ എന്ന് കൃത്യമായി പറയാനാകില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ ഇപ്പോഴും സ്യൂട്ട്‌കേസുകളുലെ ഉള്ളടക്കം ഒരു രഹസ്യമായി തുടരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ജി20 ഉച്ചകോടി ഒഴിവാക്കി പകരം പ്രധാനമന്ത്രി ലി ക്വിയാങ്ങിനെയാണ് അയച്ചത്. അവസാന നിമിഷം തന്റെ വരവ് അറിയിച്ച ലി, മുതിര്‍ന്ന നേതാക്കള്‍ക്കായി നിശ്ചയിച്ചിട്ടുള്ള പത്യേക വിമാനങ്ങളിലൊന്നില്‍ യാത്ര ചെയ്യാതെ ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയതും ഇന്ത്യന്‍ ഏജന്‍സികളെ അത്ഭുതപ്പെടുത്തിയിരുന്നു.

സംശയാസ്പദമായ ബാഗുകളെക്കുറിച്ചുള്ള വിഷയങ്ങള്‍ക്കു പുറമെ ഹോട്ടലിന്റെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കാനും ചൈനീസ് പ്രതിനിധി വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. സ്വകാര്യ ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്ക് വേണമെന്ന വിചിത്രമായ ആവശ്യം ഉള്‍പ്പെടെ വിചിത്രമായ കാര്യങ്ങളും ഹോട്ടലിലുണ്ടായി. എന്നാല്‍ താജ് പാലസ് അപേക്ഷ നിരസിക്കുകയായിരുന്നു.

Tags: chinaG20G20 summitChinese Delegate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

തുര്‍ക്കിയുടെ സി130 എന്ന ഹെവി ചരക്ക് കൈമാറ്റത്തിനുള്ള സൈനിക വിമാനം പാകിസഥാനില്‍ ആയുധങ്ങളുമായി ഇറങ്ങുന്നു
India

പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ ഒരു രണ്ടാം ഓപ്പറേഷന്‍ സിന്ദൂറിന് സമയമടുത്തോ? ചൈനയും തുര്‍ക്കിയും പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കിയതില്‍ ആശങ്ക

India

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.