Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജി20 ഉച്ചകോടിക്കെതിയ ചൈനീസ് പ്രതിനിധികളുടെ ബാഗുകളില്‍ സംശയാസ്പദമായ ഉപകരണങ്ങള്‍; സുരക്ഷാ ഉദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകള്‍

അന്നുതന്നെ ഇവര്‍കൊണ്ടുവന്ന ബാഗുകള്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടിരുന്നു.

Janmabhumi Online by Janmabhumi Online
Sep 13, 2023, 03:16 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ജി20 ഉച്ചകോടിയുടെ ഭാഗമായി ദല്‍ഹിയില്‍ എത്തിയ ചൈനീസ് സംഘത്തിന്റെ ബാഗുകളില്‍ കണ്ടെത്തിയത് സംശയാസ്പദമായ ഉപകരണങ്ങളെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ സംഘം ദല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ എത്തിയത്. അന്നുതന്നെ ഇവര്‍കൊണ്ടുവന്ന ബാഗുകള്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടിരുന്നു.

എന്നാല്‍ നയതന്ത്ര പ്രോട്ടോക്കോളുകള്‍ കണക്കിലെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാഗുകള്‍ അകത്തേക്ക് കടത്തിവിടുകയായിരുന്നു. തുടര്‍ന്ന് ചൈനീസ് സംഘത്തിന്റെ മുറിയില്‍ ബാഗുകളില്‍ ചില ‘സംശയാസ്പദമായ ഉപകരണങ്ങള്‍’ കണ്ടാതായി ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനു പിന്നാലെ സുരക്ഷ ഉദ്യോഗസ്ഥര്‍ ബാഗുകള്‍ സ്‌കാന്‍ ചെയ്യണമെന്നു ആവശ്യപ്പെട്ടു. പക്ഷേ ചൈനീസ് പ്രതിനിധികള്‍ ഇതിനു അനുവദിച്ചില്ല. ഇത് ഹോട്ടലില്‍ കുറച്ചു നേരത്തേക്ക് ഒരു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തിന്റെ ഭാഗമായി ചൈനീസ് പ്രതിനിധികള്‍ ഹോട്ടലില്‍ നിന്ന് ഉപകരണങ്ങള്‍ നീക്കം ചെയ്യാനും അത് അവരുടെ എംബസിയിലേക്ക് അയയ്‌ക്കാനും സമ്മതിച്ചു. 12 മണിക്കൂറോളമാണ് സൂരക്ഷ ഉദ്യോഗസ്ഥരെ ഈ പ്രവര്‍ത്തി മുള്‍മുനയില്‍ നിറുത്തിയത്.

അതേസമയം, ജി20 ഉച്ചകോടിയുടെ അടുത്ത ആതിഥേയനായ ബ്രസീല്‍ പ്രസിഡന്റും ഇതേ ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഉപകരണങ്ങള്‍ പരിശോധിക്കാനുള്ള അഭ്യര്‍ത്ഥന ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ എതിര്‍ത്തെങ്കിലും ഇന്ത്യന്‍ സുരക്ഷാ സംഘം നിലപാടില്‍ ഉറച്ചുനിന്നുവെന്ന് താജ് പാലസിലെ സുരക്ഷയുടെ വിഭാഗം വ്യക്തമാക്കി.

മൂന്നംഗ സുരക്ഷാ സംഘം 12 മണിക്കൂറോളം മുറിക്ക് പുറത്ത് കാവല്‍ നില്‍ക്കേണ്ടി വന്നു. ഒരു ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥന്‍ അത് എംബസിയിലേക്ക് അയക്കുമെന്ന് പറഞ്ഞു. ഉപകരണങ്ങള്‍ പരിശോധിക്കാന്‍ അവസരം ലഭിക്കാത്തതിനാല്‍ അവ നിരീക്ഷണ സജ്ജീകരണം ആണോ എന്ന് കൃത്യമായി പറയാനാകില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ ഇപ്പോഴും സ്യൂട്ട്‌കേസുകളുലെ ഉള്ളടക്കം ഒരു രഹസ്യമായി തുടരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ജി20 ഉച്ചകോടി ഒഴിവാക്കി പകരം പ്രധാനമന്ത്രി ലി ക്വിയാങ്ങിനെയാണ് അയച്ചത്. അവസാന നിമിഷം തന്റെ വരവ് അറിയിച്ച ലി, മുതിര്‍ന്ന നേതാക്കള്‍ക്കായി നിശ്ചയിച്ചിട്ടുള്ള പത്യേക വിമാനങ്ങളിലൊന്നില്‍ യാത്ര ചെയ്യാതെ ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയതും ഇന്ത്യന്‍ ഏജന്‍സികളെ അത്ഭുതപ്പെടുത്തിയിരുന്നു.

സംശയാസ്പദമായ ബാഗുകളെക്കുറിച്ചുള്ള വിഷയങ്ങള്‍ക്കു പുറമെ ഹോട്ടലിന്റെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കാനും ചൈനീസ് പ്രതിനിധി വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. സ്വകാര്യ ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്ക് വേണമെന്ന വിചിത്രമായ ആവശ്യം ഉള്‍പ്പെടെ വിചിത്രമായ കാര്യങ്ങളും ഹോട്ടലിലുണ്ടായി. എന്നാല്‍ താജ് പാലസ് അപേക്ഷ നിരസിക്കുകയായിരുന്നു.

Tags: chinaG20G20 summitChinese Delegate
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബംഗ്ലാദേശ് മുന്‍ മേജര്‍ ജനറലും ഇപ്പോള്‍ മുഹമ്മദ് യൂനസിന്‍റെ പ്രതിരോധഉപദേശകനുമായ ഫസ് ലൂര്‍ റഹ്മാന്‍ (വലത്ത്) നാല് ദിവസത്തെ ചൈനാസന്ദര്‍ശന വേളയില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനൊപ്പം മുഹമ്മദ് യൂനസ് (ഇടത്ത്)
India

ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ആക്രമിക്കുമെന്ന ഫസ്ലൂര്‍ റഹ്മാന്റെ ഭീഷണി മുഹമ്മദ് യൂനസും ചൈനയും ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയോ?

India

സങ്കീർണ്ണമായ വ്യോമ പ്രതിരോധ സംവിധാനങ്ങളെയും ഭസ്മമാക്കുന്ന ഭീകരൻ : ഇസ്രായേലിന്റെ സൂപ്പർ-സ്മാർട്ട് ക്രൂയിസ് മിസൈൽ ‘ഐസ് ബ്രേക്കർ’ സ്വന്തമാക്കാൻ ഇന്ത്യ

World

ലോകം വീണ്ടും വ്യാപാരയുദ്ധത്തിലേക്ക്;ചൈന വ്യാപാരക്കരാര്‍ ലംഘിച്ചെന്ന് ട്രംപ്; ചൈനയുമായി വ്യാപാരചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് യുഎസ്

നാല് ദിവസത്തെ സന്ദര്‍ശനത്തിന് ചൈനയില്‍ എത്തിയ മുഹമ്മദ് യൂനസ് (വലത്ത്)
India

കശ്മീരിന് പിന്നാലെ വടക്ക് കിഴക്കും ഭീഷണി; ചൈനയ്‌ക്ക് വിമാനത്താവളം ഒരുക്കി മുഹമ്മദ് യൂനസ്; നാല് ലക്ഷം കോടി മുടക്കി മോദിയുടെ പ്രതിരോധം

India

ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് ചൈനീസ് പൗരൻ പിടിയിൽ : കൈയ്യിൽ പാസ്പോർട്ടും ഇല്ല വിസയുമില്ല : ആഭ്യന്തര മന്ത്രാലയം ഇടപെടും

പുതിയ വാര്‍ത്തകള്‍

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതെങ്ങനെ?

മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയ മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി

ഫര്‍ഹാനും സഹോദരി സോയയും

64 പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ എടുത്ത ഫര്‍ഹാന്‍; ലവ് ജിഹാദിനായി ഇരകളായ പെണ്‍കുട്ടികളെ ഫര്‍ഹാന്റെ സഹോദരി സോയ സമീപിക്കും

ഞാറയ്‌ക്കല്‍ വളപ്പ് ബീച്ചില്‍ കുളിക്കാനിറങ്ങിയ 2 വിദേശ വിദ്യാര്‍ഥികളെ കാണാതായി

എംഎംഡിഎംഎ യുമായി ആലപ്പുഴയില്‍ ഭാര്യയും ഭര്‍ത്താവും പിടിയില്‍

നിലമ്പൂരില്‍ 12 സ്ഥാനാര്‍ത്ഥികള്‍, പി വി അന്‍ വറിന് 52 കോടി രൂപയുടെ ആസ്തി

വിശ്വാസികള്‍ സ്ഥാപിച്ച കുരിശ് പൊളിച്ചുമാറ്റിയ സംഭവം : ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസറെ സ്ഥലം മാറ്റി

മുനമ്പത്ത് യുവാവ് പങ്കാളിയെ വെട്ടിക്കൊലപ്പെടുത്തി

ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി-വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തി

ജൂണ്‍ 15 ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies