Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജി20 ഉച്ചകോടിക്കെതിയ ചൈനീസ് പ്രതിനിധികളുടെ ബാഗുകളില്‍ സംശയാസ്പദമായ ഉപകരണങ്ങള്‍; സുരക്ഷാ ഉദ്യോഗസ്ഥരെ മുള്‍മുനയില്‍ നിര്‍ത്തിയത് മണിക്കൂറുകള്‍

അന്നുതന്നെ ഇവര്‍കൊണ്ടുവന്ന ബാഗുകള്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2023, 03:16 pm IST
in India

ന്യൂദല്‍ഹി: ജി20 ഉച്ചകോടിയുടെ ഭാഗമായി ദല്‍ഹിയില്‍ എത്തിയ ചൈനീസ് സംഘത്തിന്റെ ബാഗുകളില്‍ കണ്ടെത്തിയത് സംശയാസ്പദമായ ഉപകരണങ്ങളെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഈ സംഘം ദല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ എത്തിയത്. അന്നുതന്നെ ഇവര്‍കൊണ്ടുവന്ന ബാഗുകള്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടിരുന്നു.

എന്നാല്‍ നയതന്ത്ര പ്രോട്ടോക്കോളുകള്‍ കണക്കിലെടുത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബാഗുകള്‍ അകത്തേക്ക് കടത്തിവിടുകയായിരുന്നു. തുടര്‍ന്ന് ചൈനീസ് സംഘത്തിന്റെ മുറിയില്‍ ബാഗുകളില്‍ ചില ‘സംശയാസ്പദമായ ഉപകരണങ്ങള്‍’ കണ്ടാതായി ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനു പിന്നാലെ സുരക്ഷ ഉദ്യോഗസ്ഥര്‍ ബാഗുകള്‍ സ്‌കാന്‍ ചെയ്യണമെന്നു ആവശ്യപ്പെട്ടു. പക്ഷേ ചൈനീസ് പ്രതിനിധികള്‍ ഇതിനു അനുവദിച്ചില്ല. ഇത് ഹോട്ടലില്‍ കുറച്ചു നേരത്തേക്ക് ഒരു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥരുടെ സമ്മര്‍ദത്തിന്റെ ഭാഗമായി ചൈനീസ് പ്രതിനിധികള്‍ ഹോട്ടലില്‍ നിന്ന് ഉപകരണങ്ങള്‍ നീക്കം ചെയ്യാനും അത് അവരുടെ എംബസിയിലേക്ക് അയയ്‌ക്കാനും സമ്മതിച്ചു. 12 മണിക്കൂറോളമാണ് സൂരക്ഷ ഉദ്യോഗസ്ഥരെ ഈ പ്രവര്‍ത്തി മുള്‍മുനയില്‍ നിറുത്തിയത്.

അതേസമയം, ജി20 ഉച്ചകോടിയുടെ അടുത്ത ആതിഥേയനായ ബ്രസീല്‍ പ്രസിഡന്റും ഇതേ ഹോട്ടലിലാണ് താമസിച്ചിരുന്നത്. ഉപകരണങ്ങള്‍ പരിശോധിക്കാനുള്ള അഭ്യര്‍ത്ഥന ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ എതിര്‍ത്തെങ്കിലും ഇന്ത്യന്‍ സുരക്ഷാ സംഘം നിലപാടില്‍ ഉറച്ചുനിന്നുവെന്ന് താജ് പാലസിലെ സുരക്ഷയുടെ വിഭാഗം വ്യക്തമാക്കി.

മൂന്നംഗ സുരക്ഷാ സംഘം 12 മണിക്കൂറോളം മുറിക്ക് പുറത്ത് കാവല്‍ നില്‍ക്കേണ്ടി വന്നു. ഒരു ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥന്‍ അത് എംബസിയിലേക്ക് അയക്കുമെന്ന് പറഞ്ഞു. ഉപകരണങ്ങള്‍ പരിശോധിക്കാന്‍ അവസരം ലഭിക്കാത്തതിനാല്‍ അവ നിരീക്ഷണ സജ്ജീകരണം ആണോ എന്ന് കൃത്യമായി പറയാനാകില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ ഇപ്പോഴും സ്യൂട്ട്‌കേസുകളുലെ ഉള്ളടക്കം ഒരു രഹസ്യമായി തുടരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ജി20 ഉച്ചകോടി ഒഴിവാക്കി പകരം പ്രധാനമന്ത്രി ലി ക്വിയാങ്ങിനെയാണ് അയച്ചത്. അവസാന നിമിഷം തന്റെ വരവ് അറിയിച്ച ലി, മുതിര്‍ന്ന നേതാക്കള്‍ക്കായി നിശ്ചയിച്ചിട്ടുള്ള പത്യേക വിമാനങ്ങളിലൊന്നില്‍ യാത്ര ചെയ്യാതെ ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയതും ഇന്ത്യന്‍ ഏജന്‍സികളെ അത്ഭുതപ്പെടുത്തിയിരുന്നു.

സംശയാസ്പദമായ ബാഗുകളെക്കുറിച്ചുള്ള വിഷയങ്ങള്‍ക്കു പുറമെ ഹോട്ടലിന്റെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉപയോഗിക്കാനും ചൈനീസ് പ്രതിനിധി വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. സ്വകാര്യ ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്ക് വേണമെന്ന വിചിത്രമായ ആവശ്യം ഉള്‍പ്പെടെ വിചിത്രമായ കാര്യങ്ങളും ഹോട്ടലിലുണ്ടായി. എന്നാല്‍ താജ് പാലസ് അപേക്ഷ നിരസിക്കുകയായിരുന്നു.

Tags: chinaG20G20 summitChinese Delegate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.