Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തിരുവോണത്തിനുപോലും കര്‍ഷകരെ പട്ടിണിക്കിട്ട കൃഷിമന്ത്രി രാജിവയ്‌ക്കണം: എം.ടി. രമേശ്

Janmabhumi Online by Janmabhumi Online
Sep 7, 2023, 10:44 pm IST
in News, Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: തിരുവോണത്തിനുപോലും കര്‍ഷകരെ പട്ടിണിക്കിട്ടതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൃഷി മന്ത്രി പി. പ്രസാദ് രാജിവയ്‌ക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. മന്ത്രി പാടത്തിറങ്ങിയിട്ട് കാര്യമില്ല, കര്‍ഷകന്റെ മനസ് ഉണ്ടാകണമെന്നും അങ്ങനെ മനസ് ഉണ്ടായിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് തിരുവോണത്തിന് പട്ടിണി കിടക്കേണ്ടി വരുമായിരുന്നില്ലെന്നും എം.ടി. രമേശ് പറഞ്ഞു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധ്വാനത്തിന്റെ പ്രതിഫലമാണ് കര്‍ഷകര്‍ ചോദിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യത തീര്‍ക്കാന്‍ കര്‍ഷകരെ പണയം വയ്‌ക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ പണം നല്കുന്നത് കര്‍ഷകര്‍ക്ക് ലോണായി നല്കാനല്ല. ബാങ്കുകളുമായി കരാറുണ്ടെങ്കില്‍ അവര്‍ക്ക് സെക്യൂരിറ്റി നല്‌കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കര്‍ഷകര്‍ ഒരു ബാങ്കിലും ലോണിന് ഒപ്പിട്ട് നല്കരുത്. നിയമവിരുദ്ധമായ ലോണ്‍ നിര്‍ത്തലാക്കണം.
നടന്‍ ജയസൂര്യ ഉന്നയിച്ച കര്‍ഷകരുടെ ജീവിതപ്രശ്‌നത്തിന് മറുപടി പറയാതെ ജയസൂര്യയെ അപഹസിക്കുകയാണ്. കേന്ദ്ര ഗവണ്‍മെന്റിനെ കുറ്റം പറഞ്ഞും കേന്ദ്രവിരുദ്ധ പ്രക്ഷോഭം നടത്തിയും രക്ഷപ്പെടാനാകില്ല. പണം നല്കാനില്ലെന്ന് കേന്ദ്രകൃഷിമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കണക്ക് നല്കിയാല്‍ 20 ദിവസത്തിനകം പണം നല്കാമെന്ന് കേന്ദ്രം പറഞ്ഞിട്ടും കേരളം കണക്കുകള്‍ നല്കുന്നില്ല. കര്‍ഷകര്‍ക്ക് നല്കാനുള്ള പണം കേന്ദ്രത്തില്‍ നിന്നും വാങ്ങിയിട്ട് ചെലവാക്കിയതിന്റെ കണക്കാണ് ചോദിക്കുന്നത്. പണം കര്‍ഷകന് നല്കിയെങ്കില്‍ കണക്ക് നല്കാന്‍ എന്തിന് വൈകിക്കണം. ബക്കറ്റ് പിരിവിനും മാസപ്പടിക്കും കണക്ക് നല്കാതെയുള്ള ശീലമാണ് മന്ത്രിമാര്‍ക്കുള്ളത്.
സംസ്ഥാന ധനവകുപ്പില്‍ നിന്നും പണം കിട്ടുന്നില്ലെങ്കില്‍ അത് സിപിഎമ്മും സിപിഐയും തമ്മിലുള്ള ആഭ്യന്തര പ്രശ്‌നമാണ്. അതില്‍ കര്‍ഷകരെ ബലിയാടാക്കേണ്ട. മുഖ്യന്ത്രിയും കുടുംബവും പ്രത്യേക വേഷത്തില്‍ ഓണം ആഘോഷിക്കുമ്പോള്‍ വിളിപ്പാടകലെ കര്‍ഷകരെ പട്ടിണിക്കിട്ടു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ ദിനംപ്രതി കൂട്ടുന്നത് ജനങ്ങളെ ഭയപ്പെടുത്തി ധൂര്‍ത്ത് നടത്താനാണ്. സ്‌കൂളില്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്കാനായി പ്രധാന അധ്യാപകര്‍ വരെ കടക്കെണിയിലാണ്. കേന്ദ്രം നല്കിയ പണത്തിന് കണക്ക് നല്കാതിരിക്കാന്‍ തറവാട്ട് സ്വത്തല്ലെന്നും മോദി ഭരിക്കുമ്പോള്‍ തോന്ന്യവാസത്തിന് കൈയിട്ട് വാരാനാകില്ലെന്നും എം.ടി. രമേശ് പറഞ്ഞു.
നെല്ലുവിലയില്‍ കേന്ദ്രത്തിന് ആനുപാതികമായി സംസ്ഥാന വിഹിതം വര്‍ധിപ്പിക്കുക, നെല്ലിന് കേന്ദ്രസര്‍ക്കാര്‍ നല്കിയ 80% തുകയുടെ ചെലവ് പരസ്യപ്പെടുത്തുക, കര്‍ഷകര്‍ക്ക് കുടിശ്ശിക മുഴുവന്‍ നല്കിയെന്നു പറഞ്ഞ കൃഷി മന്ത്രി രാജി വയ്‌ക്കുക, നെല്ലുസംഭരണ നോഡല്‍ ഏജന്‍സിയായ സപ്ലൈകോയുടെ ക്രൂരത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപവാസസമരം സംഘടിപ്പിച്ചത്.
കര്‍ഷക മോര്‍ച്ച സംസ്ഥാന ഭാരവാഹികളായ എ. ആര്‍. അജിഘോഷ്, കെ.ടി. വിബിന്‍, സുഭാഷ് പട്ടാഴി, സുരേഷ് ഓടക്കല്‍, രഞ്ജിത്ത് എം.വി., മണമ്പൂര്‍ ദിലീപ്
തുടങ്ങിയവര്‍ ഉപവാസത്തിന് നേതൃത്വം നല്കി.

 

Tags: OnamPaddy FarmersAgriculture minister P.Prasadkerala
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്ര മഴ : അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് : ശക്തമായ കാറ്റിനും സാധ്യത

Environment

കേരള തീരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

Agriculture

കേന്ദ്രം കൂട്ടും, കേരളം കുറയ്‌ക്കും, അതാണുപതിവ്! ഇത്തവണയെങ്കിലും നെല്‍കര്‍ഷകര്‍ക്കു കൂടിയ വില ലഭിക്കുമോ?

Kerala

വന്യജീവി ഭീഷണി: പ്രശ്‌നത്തെ കേന്ദ്രത്തിന്റെ തലയിലിട്ടു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, നീക്കം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ

India

മഴക്കെടുതി രൂക്ഷം : വന്ദേ ഭാരത് അടക്കമുള്ള നിരവധി ട്രെയിനുകളുടെ യാത്ര വൈകുന്നു

പുതിയ വാര്‍ത്തകള്‍

ആര്‍വിഎന്‍എല്‍ (ഇടത്ത്) തുര്‍ക്കി എഞ്ചിനീയറിംഗ് കമ്പനിയായ ടുമാസിന്‍റെ ലോഗോ (നടുവില്‍) തുര്‍ക്കി പ്രസി‍ഡന്‍റ് റെസപ് തയ്യിപ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കി കമ്പനിയായ ടുമാസുമായുള്ള കരാര്‍ റദ്ദാക്കാന്‍ റെയില്‍വേ നിര്‍മ്മാണക്കമ്പനിയായ ആര്‍വിഎന്‍എല്‍

ഒളിംപ്യന്‍ ഷൈനി വില്‍സണ്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍നിന്ന് പടിയിറങ്ങി, കേരളത്തിലേക്കു മടങ്ങും

രാജ്യത്ത് കൊവിഡ് കേസുകള്‍ 3000 കടന്നു, കേരളത്തില്‍ 1336 ആക്ടിവ് കൊവിഡ് കേസുകള്‍

3598 ITI LOGO

108 സര്‍ക്കാര്‍ ഐടിഐകളിലായി 78 ട്രേഡുകള്‍, പ്രവേശനത്തിന് ജൂണ്‍ 20 വരെ അപേക്ഷിക്കാം

സ്‌കൂളുകളിലെ റോഡ് സേഫ്റ്റി കേഡറ്റുകള്‍ക്കും ഗ്രേസ്മാര്‍ക്ക് സജീവ പരിഗണനയിലെന്ന് ഗതാഗതമന്ത്രി

സത്യകി സവര്‍ക്കര്‍ (വലത്ത്) അമ്മ ഹിമാനി സവര്‍ക്കര്‍ (ഇടത്ത്)

ആരാണ് സത്യകി സവര്‍ക്കര്‍? സത്യകി സവര്‍ക്കറുടെ മാതൃപരമ്പര തേടി രാഹുല്‍ഗാന്ധി; ഹിന്ദുത്വത്തില്‍ അടിയുറച്ച സത്യകിയുടെ കുടുംബം

വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഫോണില്‍ എസ്.എം.എസ്. മുഖേന ലഭിക്കണോ? വഴിയുണ്ട്

എല്‍പി വിഭാഗത്തില്‍ 198 അധ്യയന ദിവസങ്ങളും 800 പഠന മണിക്കൂറുകളും,ഹൈസ്‌കൂളില്‍ അരമണിക്കൂര്‍ കൂടി കൂട്ടിച്ചേര്‍ത്തു

വൈപ്പിനില്‍ നിര്‍ത്തിയിട്ട റോ-റോയില്‍ വാട്ടര്‍ മെട്രോ ഇടിച്ചു; ആഭ്യന്തര അന്വേഷണം ആരംഭിച്ച് കെഎംആര്‍എല്‍

കഞ്ചിക്കോട് ഭീതി വിതച്ച കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തിയോടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies