Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

വര്‍ഷങ്ങളായി പാക്കിസ്ഥാനില്‍ നിന്നുള്ള ഭീഷണിയെ നേരിട്ടിരുന്ന മിഗ് 21 സ്‌ക്വാഡ്രണിന് പകരമായാണ് 'നോര്‍ത്ത് ഡിഫന്‍ഡര്‍' എന്നറിയപ്പെടുന്ന ട്രൈഡന്റ്‌സ് സ്‌ക്വാഡ്രണ്‍ എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2023, 12:52 pm IST
in India

ശ്രീനഗര്‍: പാകിസ്ഥാന്‍, ചൈന മുന്നണികളില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ ശ്രീനഗര്‍ വ്യോമതാവളത്തില്‍ നവീകരിച്ച മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രണ്‍ ഇന്ത്യ വിന്യസിച്ചു. വര്‍ഷങ്ങളായി പാക്കിസ്ഥാനില്‍ നിന്നുള്ള ഭീഷണിയെ നേരിട്ടിരുന്ന മിഗ് 21 സ്‌ക്വാഡ്രണിന് പകരമായാണ് ‘നോര്‍ത്ത് ഡിഫന്‍ഡര്‍’ എന്നറിയപ്പെടുന്ന ട്രൈഡന്റ്‌സ് സ്‌ക്വാഡ്രണ്‍ എത്തുന്നത്.

ശ്രീനഗര്‍ കാശ്മീര്‍ താഴ്‌വരയുടെ മധ്യഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. അത് സമതലങ്ങളേക്കാള്‍ ഉയര്‍ന്നതാണ്. അതുകൊണ്ടുതന്നെ ഈ തന്ത്രപ്രധാനമായ ഭാഗത്ത് കൂടുതല്‍ വെയിറ്റ് ടു ത്രസ്റ്റ് അനുപാതവുമുള്ള ഒരു വിമാനം സ്ഥാപിക്കുന്നതാണ് നല്ലത്. അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ കുറഞ്ഞ പ്രതികരണ സമയവും മികച്ച ഏവിയോണിക്‌സും ദീര്‍ഘദൂര മിസൈലുകളും സജ്ജീകരിച്ചിട്ടുള്ള ഒരു വിമാനം ഫലപ്രദമായിരിക്കും. മിഗ് 29 ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നതാണ്. അതിനാല്‍ തന്നെ ശത്രുക്കളെ നേരിടാന്‍ ഇതിനു കഴിയുമെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് സ്‌ക്വാഡ്രണ്‍ ലീഡര്‍ വിപുല്‍ ശര്‍മ്മ പറഞ്ഞു.

കാശ്മീര്‍ താഴ്‌വരയില്‍ തങ്ങളുടെ ഉത്തരവാദിത്ത മേഖലയെ വര്‍ഷങ്ങളോളം വിജയകരമായി പ്രതിരോധിക്കാന്‍ മിഗ് 21ന് സാധിച്ചു, കൂടാതെ 2019 ല്‍ ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്ഥാന്‍ ഭീകര ക്യാമ്പുകളില്‍ എഫ് 16 തകര്‍ക്കാനും മിഗ് 21ന് കഴിഞ്ഞു. ഇതിനെക്കാള്‍ മികച്ചതാണ് നവീകരിച്ച മിഗ് 29.

നവീകരണത്തിന് ശേഷം മിഗ്29 വളരെ ദീര്‍ഘദൂര എയര്‍ടുഎയര്‍ മിസൈലുകളും എയര്‍ടുഗ്രൗണ്ട് ആയുധങ്ങളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ സര്‍ക്കാര്‍ സായുധ സേനയ്‌ക്ക് നല്‍കിയിട്ടുള്ള അടിയന്തര സംഭരണ അധികാരം ഉപയോഗിച്ച് മാരകമായ ആയുധങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സംഘര്‍ഷസമയത്ത് ശത്രുവിമാനത്തിന്റെ കഴിവുകളെ തടസ്സപ്പെടുത്താനുള്ള കഴിവും ഈ യുദ്ധവിമാനത്തിന് നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നൈറ്റ് വിഷന്‍ ഗ്ലാസുകള്‍ ഉപയോഗിച്ച് നവീകരിച്ച വിമാനത്തിന് രാത്രിയില്‍ പ്രവര്‍ത്തിക്കാനാകുമെന്നും വായുവില്‍ നിന്ന് ഇന്ധനം നിറയ്‌ക്കാനുള്ള ശേഷിയുള്ളതിനാല്‍ കൂടുതല്‍ ദൂരപരിധിയുണ്ടെന്നും മറ്റൊരു പൈലറ്റ് സ്‌ക്വാഡ്രണ്‍ ലീഡര്‍ ശിവം റാണ പറഞ്ഞു. നേരത്തെ ഇല്ലാതിരുന്ന എയര്‍ടുഗ്രൗണ്ട് ആയുധങ്ങളും ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിമാനങ്ങളില്‍ സര്‍വീസ് നടത്താന്‍ ഇന്ത്യന്‍ വ്യോമസേന തിരഞ്ഞെടുത്ത പൈലറ്റുമാരാണ് വിമാനത്തിന്റെ ഏറ്റവും വലിയ കഴിവെന്നും അദ്ദേഹം പറഞ്ഞു.

Tags: പ്രതിരോധ മന്ത്രാലയംയുദ്ധ വിമാനങ്ങള്‍മിഗ് 29ജമ്മു കശ്മീര്‍pakistanchinamodi governmentശ്രീനഗര്‍വ്യോമസേന
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷൻ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

India

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

World

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

India

‘ഭൂപടത്തിൽ തുടരണോ, അതോ ചരിത്ര പുസ്തകത്തിൽ ഒതുങ്ങണോ? തീരുമാനം നിങ്ങളുടേത്‘: പാകിസ്താന് മുന്നറിയിപ്പുമായി ഇന്ത്യൻ കരസേന മേധാവി

World

ഇതൊന്നും ഞങ്ങൾക്ക് വേണ്ട ; എയർഫോഴ്‌സ് വണ്ണിൽ കയറുന്നതിന് മുൻപ് ചൈന നൽകിയ സമ്മാനങ്ങൾ വേസ്റ്റ് ബിന്നിൽ ഉപേക്ഷിച്ച് യുഎസ് സംഘം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

നന്ദി കാണിച്ചവരോട് നന്ദി

പൂനെയിൽ പാർപ്പിട സമുച്ചയത്തിലെ ലിഫ്റ്റിൽ കുടുങ്ങി; ഏഴുവയസ്സുകാരന് ദാരുണാന്ത്യം

രാജ്യത്തുള്ളത് വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങള്‍: തെക്ക്, വടക്ക്, കിഴക്ക് മേഖലകളില്‍ മഴ; ഉത്തരേന്ത്യയില്‍ കൊടും ചൂട്

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

സമുദ്ര സുരക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍
മടങ്ങിയെത്തുന്ന ഐഎന്‍എസ് സുനൈന

സമുദ്രമേഖലാ സഹകരണം: ദൗത്യവിജയവുമായി ഐഒഎസ് സാഗര്‍

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ പുലി പ്രഭാകരന്റെ ഓർമ്മ ദിനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ അനുസ്മരണ കുറിപ്പ്

ദൽഹിയിൽ മൂന്നു ദിവസം ഓട്ടോ,കാർ ടാക്‌സി വാഹന സമരം പ്രഖ്യാപിച്ചു

ഭാരതം ഏറ്റവും വലിയ ശക്തികളിൽ ഒന്ന്; ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.