Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

വര്‍ഷങ്ങളായി പാക്കിസ്ഥാനില്‍ നിന്നുള്ള ഭീഷണിയെ നേരിട്ടിരുന്ന മിഗ് 21 സ്‌ക്വാഡ്രണിന് പകരമായാണ് 'നോര്‍ത്ത് ഡിഫന്‍ഡര്‍' എന്നറിയപ്പെടുന്ന ട്രൈഡന്റ്‌സ് സ്‌ക്വാഡ്രണ്‍ എത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2023, 12:52 pm IST
in India

ശ്രീനഗര്‍: പാകിസ്ഥാന്‍, ചൈന മുന്നണികളില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ ശ്രീനഗര്‍ വ്യോമതാവളത്തില്‍ നവീകരിച്ച മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രണ്‍ ഇന്ത്യ വിന്യസിച്ചു. വര്‍ഷങ്ങളായി പാക്കിസ്ഥാനില്‍ നിന്നുള്ള ഭീഷണിയെ നേരിട്ടിരുന്ന മിഗ് 21 സ്‌ക്വാഡ്രണിന് പകരമായാണ് ‘നോര്‍ത്ത് ഡിഫന്‍ഡര്‍’ എന്നറിയപ്പെടുന്ന ട്രൈഡന്റ്‌സ് സ്‌ക്വാഡ്രണ്‍ എത്തുന്നത്.

ശ്രീനഗര്‍ കാശ്മീര്‍ താഴ്‌വരയുടെ മധ്യഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത്. അത് സമതലങ്ങളേക്കാള്‍ ഉയര്‍ന്നതാണ്. അതുകൊണ്ടുതന്നെ ഈ തന്ത്രപ്രധാനമായ ഭാഗത്ത് കൂടുതല്‍ വെയിറ്റ് ടു ത്രസ്റ്റ് അനുപാതവുമുള്ള ഒരു വിമാനം സ്ഥാപിക്കുന്നതാണ് നല്ലത്. അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ കുറഞ്ഞ പ്രതികരണ സമയവും മികച്ച ഏവിയോണിക്‌സും ദീര്‍ഘദൂര മിസൈലുകളും സജ്ജീകരിച്ചിട്ടുള്ള ഒരു വിമാനം ഫലപ്രദമായിരിക്കും. മിഗ് 29 ഈ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നതാണ്. അതിനാല്‍ തന്നെ ശത്രുക്കളെ നേരിടാന്‍ ഇതിനു കഴിയുമെന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സ് പൈലറ്റ് സ്‌ക്വാഡ്രണ്‍ ലീഡര്‍ വിപുല്‍ ശര്‍മ്മ പറഞ്ഞു.

കാശ്മീര്‍ താഴ്‌വരയില്‍ തങ്ങളുടെ ഉത്തരവാദിത്ത മേഖലയെ വര്‍ഷങ്ങളോളം വിജയകരമായി പ്രതിരോധിക്കാന്‍ മിഗ് 21ന് സാധിച്ചു, കൂടാതെ 2019 ല്‍ ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം പാകിസ്ഥാന്‍ ഭീകര ക്യാമ്പുകളില്‍ എഫ് 16 തകര്‍ക്കാനും മിഗ് 21ന് കഴിഞ്ഞു. ഇതിനെക്കാള്‍ മികച്ചതാണ് നവീകരിച്ച മിഗ് 29.

നവീകരണത്തിന് ശേഷം മിഗ്29 വളരെ ദീര്‍ഘദൂര എയര്‍ടുഎയര്‍ മിസൈലുകളും എയര്‍ടുഗ്രൗണ്ട് ആയുധങ്ങളും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ സര്‍ക്കാര്‍ സായുധ സേനയ്‌ക്ക് നല്‍കിയിട്ടുള്ള അടിയന്തര സംഭരണ അധികാരം ഉപയോഗിച്ച് മാരകമായ ആയുധങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സംഘര്‍ഷസമയത്ത് ശത്രുവിമാനത്തിന്റെ കഴിവുകളെ തടസ്സപ്പെടുത്താനുള്ള കഴിവും ഈ യുദ്ധവിമാനത്തിന് നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നൈറ്റ് വിഷന്‍ ഗ്ലാസുകള്‍ ഉപയോഗിച്ച് നവീകരിച്ച വിമാനത്തിന് രാത്രിയില്‍ പ്രവര്‍ത്തിക്കാനാകുമെന്നും വായുവില്‍ നിന്ന് ഇന്ധനം നിറയ്‌ക്കാനുള്ള ശേഷിയുള്ളതിനാല്‍ കൂടുതല്‍ ദൂരപരിധിയുണ്ടെന്നും മറ്റൊരു പൈലറ്റ് സ്‌ക്വാഡ്രണ്‍ ലീഡര്‍ ശിവം റാണ പറഞ്ഞു. നേരത്തെ ഇല്ലാതിരുന്ന എയര്‍ടുഗ്രൗണ്ട് ആയുധങ്ങളും ഞങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിമാനങ്ങളില്‍ സര്‍വീസ് നടത്താന്‍ ഇന്ത്യന്‍ വ്യോമസേന തിരഞ്ഞെടുത്ത പൈലറ്റുമാരാണ് വിമാനത്തിന്റെ ഏറ്റവും വലിയ കഴിവെന്നും അദ്ദേഹം പറഞ്ഞു.

Tags: ജമ്മു കശ്മീര്‍pakistanchinamodi governmentശ്രീനഗര്‍വ്യോമസേനപ്രതിരോധ മന്ത്രാലയംയുദ്ധ വിമാനങ്ങള്‍മിഗ് 29
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വിശുദ്ധ റമദാൻ മാസത്തിലാണ് പാകിസ്ഥാൻ അഫ്ഗാൻ ജനതയെ കൊന്നൊടുക്കിയത്, സൈനിക നടപടിയായി ചിത്രീകരിച്ചാലും ഇവർ കുറ്റവാളികൾ; പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

India

ചെനാബ്-ബിയാസ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യ : എന്തുകൊണ്ടാണ് പാകിസ്ഥാൻ അസ്വസ്ഥമാകുന്നത് ?

News

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

India

ബലൂചിസ്ഥാനിൽ 50-ലധികം ഡെത്ത് സ്ക്വാഡുകൾ ! പാക് സൈന്യത്തെയും ഐഎസ്‌ഐയെയും കുറിച്ചുള്ള ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ലക്കി ബിഷ്ത്

World

‘ഇന്ത്യയുമായി ഞങ്ങൾക്ക് നല്ല ബന്ധം വേണം’ : സൈപ്രസിന് ബ്രഹ്മോസ് മിസൈലുകൾ ലഭിക്കുമെന്ന ഭയത്തിൽ തുർക്കിയുടെ സ്വരം മാറി

പുതിയ വാര്‍ത്തകള്‍

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയില്‍ കാല് വയ്‌ക്കുന്ന നിലപാടെന്ന് പി ജയരാജന്‍

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കിയില്ല; എസ്ഐടിയുടെ ഹർജി ഹൈക്കോടതി തള്ളി

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

‘ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ പറഞ്ഞത് ; ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചു , അവിടെ പുറത്ത് തോക്കുമായി ആളുകൾ നിൽക്കുകയായിരുന്നു ‘ ; ലിറ്റൺ ദാസ്

നിർമ്മാണ വിസ്മയം: 11,578 അടി ഉയരത്തിൽ, 13 കി.മീ നീളത്തിൽ ഇരുവശത്തേക്കും യാത്രയ്‌ക്ക് തുരങ്കപ്പാത; അന്തിമഘട്ടത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.