Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അന്യംനിന്ന ആലകള്‍; ജീവിതം രാകിമിനുക്കി പ്രസാദ്

കിളിമാനൂര്‍ ടൗണിനോട് ചേര്‍ന്ന ഉമണ്‍പള്ളിക്കര ശാസ്താക്ഷേത്രത്തിനു സമീപം ശാസ്താ എന്ന ആലയിലാണ് പ്രസാദ്(48) തന്റെ ജീവിതം ചുട്ടെടുത്ത് രാകി മിനുക്കുന്നത്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് അച്ഛന്‍ ഗോപിയാശാന്‍ സ്ഥാപിച്ച ആലയാണ് അദ്ദേഹത്തിന്റെ കാലശേഷം മകന്‍ നോക്കിനടത്തുന്നത്. ശാസ്ത എന്നാണ് ആലയുടെ പേര്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2023, 06:10 pm IST
in Thiruvananthapuram
കിളിമാനൂരില്‍ അവശേഷിക്കുന്ന ഏക ആലയില്‍ പ്രസാദ് പണിയില്‍

കിളിമാനൂരില്‍ അവശേഷിക്കുന്ന ഏക ആലയില്‍ പ്രസാദ് പണിയില്‍

കിളിമാനൂര്‍ ഗോവിന്ദ്

കിളിമാനൂര്‍: പ്രാരാബ്ധങ്ങളുടെ ഉലയില്‍ ഊതിപ്പഴുപ്പിച്ച ജീവിതം ഉരുക്കുചുറ്റികയാല്‍ അടിച്ചുപരത്തി ജീവിതം രാകിമിനുക്കുന്ന ഒരാള്‍ ഇപ്പോഴും ഇവിടെയുണ്ട്. കിളിമാനൂര്‍ ടൗണിനോട് ചേര്‍ന്ന ഉമണ്‍പള്ളിക്കര ശാസ്താക്ഷേത്രത്തിനു സമീപം ശാസ്താ എന്ന ആലയിലാണ് പ്രസാദ്(48) തന്റെ ജീവിതം ചുട്ടെടുത്ത് രാകി മിനുക്കുന്നത്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് അച്ഛന്‍ ഗോപിയാശാന്‍ സ്ഥാപിച്ച ആലയാണ് അദ്ദേഹത്തിന്റെ കാലശേഷം മകന്‍ നോക്കിനടത്തുന്നത്. ശാസ്ത എന്നാണ് ആലയുടെ പേര്.  

കാര്‍ഷിക വൃത്തിയുടെ ഭാഗമായ ആലകള്‍ ഗ്രാമങ്ങളില്‍ അന്യംനിന്നിട്ട് നാളുകളേറെയായി. പതിറ്റാണ്ടുകള്‍ക്കു മുമ്പ് പ്രവര്‍ത്തിച്ചിരുന്ന അതേ നിലയില്‍ ചെറിയ പുരയില്‍ ഭൗതിക സാഹചര്യങ്ങളില്‍ വലിയ മാറ്റമൊന്നുമില്ലാതെ ഈ ആല ഇപ്പോഴും പ്രവര്‍ത്തിക്കുന്നു. മുന്‍പ് എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ആലകള്‍ സജീവമായിരുന്നു. കാര്‍ഷിക വൃത്തിയുടെ ഒഴിച്ചുകൂടാനാകാത്ത ഭാഗമായിരുന്നു ആലകള്‍. കാര്‍ഷിക ഉപകരണങ്ങളുടെ നിര്‍മ്മിതി, ഇരുമ്പിലെ മറ്റ് പണിയായുധങ്ങള്‍, കാളവണ്ടിയുടെ ചക്രത്തിലെ ഇരുമ്പ് പട്ടയുടെ നിര്‍മ്മാണം, വണ്ടിക്കാളകള്‍ക്ക് കുളമ്പില്‍ അടിക്കാനുള്ള ലാടം നിര്‍മ്മിക്കലും അത് വെച്ചുപിടിപ്പിക്കലും ഒക്കെ ആയിരുന്നു ആലകള്‍ കേന്ദ്രീകരിച്ചുള്ള പ്രധാന പണികള്‍.  

കാര്‍ഷികവൃത്തി ശോഷിച്ചതും ആധുനിക യന്ത്രങ്ങളുടെ സഹായത്താല്‍ കാര്‍ഷിക-വീട്ടുപകരണങ്ങള്‍ എത്തിത്തുടങ്ങിയതും കാളവണ്ടികള്‍ ചരിത്രത്തിന്റെ ഭാഗമായതും ആലകളുടെ വംശനാശത്തിനു കാരണമായി. ഒരുകാലത്ത് ആലകള്‍ക്കും ആലയുടെ നടത്തിപ്പുകാരനായ ആശാരിക്കും സമൂഹത്തില്‍ മാന്യമായ സ്ഥാനമായിരുന്നു. അദ്ദേഹത്തിന്റെ കൃപാ കടാക്ഷത്തിനായി ഓരോ കര്‍ഷകനും  ഇരുമ്പു കൊണ്ടുള്ള ഉപകരണങ്ങളും പണിയായുധങ്ങളും വേണ്ടവരും മണിക്കൂറുകള്‍ കാത്തുനില്‍ക്കുമായിരുന്നു.

കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് ആലകള്‍ അന്യംനിന്നു. ചെറ്റക്കുടിലില്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത എന്ന ആല പുതുതലമുറയ്‌ക്ക് കൗതുകവുമായി. ആലയുടെ പ്രവര്‍ത്തനത്തിന് പ്രധാന അസംസ്‌കൃത വസ്തു മരക്കരിയാണ്. ഇരുമ്പ് ചുട്ടുപഴുപ്പിക്കാന്‍ ഇത് ആവശ്യമാണ്.  മരക്കരിയുടെ അഭാവവും അമിതമായ വിലയും താങ്ങാവുന്നതിലപ്പുറമാണെന്ന് പ്രസാദ് പറയുന്നു. വമ്പന്‍ യന്ത്രങ്ങളില്‍ തയ്യാറാക്കുന്ന ഉപകരണങ്ങള്‍ കുറഞ്ഞവിലയ്‌ക്ക് വിപണിയില്‍ കിട്ടുന്നതിനാല്‍ ആലയില്‍ ചെയ്യുന്ന ജോലിക്ക് കൂലിയും വളരെ കുറവാണ്. നിരന്തരം ഉലയൂതി കിതയ്‌ക്കുന്ന തുരുത്തിപോലെ ദീര്‍ഘനിശ്വാസത്തോടെ ‘ഇനിയുമിങ്ങനെ എത്രനാള്‍?’ എന്നതാണ് പ്രസാദിന്റെ ചോദ്യം.

Tags: വര്‍ക്‌ഷോപ്‌Life Story
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

ഹെമറ്റോളജി ഏകദിന ശില്‍പശാല നടന്നു

Varadyam

ജന്മാന്തര യാത്രകള്‍

Kerala

കായിക വിദ്യാഭ്യാസത്തില്‍ ഡാറ്റാ അനാലിസിസ് ദേശീയ ശില്‍പ്പശാലയ്‌ക്ക് തിരുവനന്തപുരത്ത് തുടക്കം

India

പ്രധാനമന്ത്രി ഗതി ശക്തി ദേശീയ മാസ്റ്റര്‍ പ്ലാന്‍: ദ്വിദിന ദക്ഷിണ മേഖലാ ശില്‍പശാലയ്‌ക്ക് കൊച്ചിയില്‍ സമാപനം

Parivar

ബാലഗോകുലം സംസ്ഥാന ഭഗിനി ശില്പശാല 24 മുതല്‍ നോര്‍ത്ത് പറവൂരിൽ, ഔപചാരിക ഉദ്ഘാടനം 25ന്, അഞ്ഞൂറിലധികം പേര്‍ പങ്കെടുക്കും

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.