Wednesday, May 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മണിപ്പൂര്‍ കലാപം; പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നത് ലജ്ജാകരമെന്ന് അമിത് ഷാ, സമാധാനം ഉറപ്പാക്കും

രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ നടത്തിയത് നാടകമാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2023, 08:06 pm IST
in India

 ന്യൂദല്‍ഹി : മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നത് ലജ്ജാകരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.മണിപൂരിലെ സംഭവ വികാസങ്ങളില്‍ തനിക്ക് വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

മണിപ്പൂരില്‍ വര്‍ദ്ധിച്ച തോതില്‍ അക്രമം നടന്നുവെന്ന പ്രതിപക്ഷത്തിന്റെ വാദത്തോട് ഞാന്‍ യോജിക്കുന്നു. സത്യത്തില്‍ കൂടുതല്‍ വേദനിക്കുന്നത് ഞങ്ങളാണ്. ഒരു സമൂഹമെന്ന നിലയില്‍ നാം ലജ്ജിക്കേണ്ട സംഭവങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. സംഭവങ്ങള്‍ ലജ്ജാകരമാണെങ്കിലും, അതില്‍ രാഷ്‌ട്രീയം കാണിക്കുന്നത് അതിലും ലജ്ജാകരമാണ്,- അമിത് ഷാ പറഞ്ഞു.

”രാഹുല്‍ ഗാന്ധി മണിപ്പൂരില്‍ നടത്തിയത് നാടകമാണ്. വിമാനത്താവളത്തിന് പുറത്ത് വന്നതിന് ശേഷം ചുരാചന്ദ്പൂര്‍ സന്ദര്‍ശിക്കണമെന്ന് പറഞ്ഞു. ഹെലികോപ്റ്ററില്‍ യാത്ര ചെയ്യാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. റോഡിലൂടെ യാത്ര ചെയ്യണമെന്ന് രാഹുല്‍ഗാന്ധി നിര്‍ബന്ധം പിടിച്ചപ്പോള്‍ സുരക്ഷ കരുതി  തടയേണ്ടി വന്നു. പിറ്റേന്ന് ഹെലികോപ്റ്ററില്‍ അവിടേക്ക് പോയി. അദ്ദേഹം നേരത്തെ തന്നെ  ഹെലികോപ്റ്റര്‍ തെരഞ്ഞെടുക്കേണ്ടതായിരുന്നു ” അമിത്  ഷാ ചൂണ്ടിക്കാട്ടി.

മേയ് 4 ന് കാംഗ്പോപി ജില്ലയിലെ ബി ഫൈനോം ഗ്രാമത്തില്‍ അക്രമത്തിനിടെ രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തെ അമിത്ഷാ അപലപിച്ചു. ഇത് സമൂഹത്തിന് കളങ്കം എന്ന് വിശേഷിപ്പിച്ചു.

”ഇത് വളരെ നിര്‍ഭാഗ്യകരമായ സംഭവമാണ്. എന്നാല്‍ ഈ പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് എന്തുകൊണ്ടാണ്  നഗ്നരാക്കി നടത്തുന്ന വീഡിയോ പുറത്തു വന്നത്? ഈ വീഡിയോ ആരുടെയെങ്കിലും കൈവശമുണ്ടെങ്കില്‍ അവര്‍ അത് ഡിജിപിക്ക് നല്‍കേണ്ടതായിരുന്നു. എങ്കില്‍ അന്ന് തന്നെ  നടപടിയുണ്ടാകുമായിരുന്നു.സംഭവത്തില്‍ കുറ്റക്കാരായ ഒമ്പത് പേരെയും  തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ട്,” ആഭ്യന്ത്രരമന്ത്രി പറഞ്ഞു.

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ അമിത് ഷാ  ന്യായീകരിച്ചു. കേന്ദ്രവുമായി സഹകരിച്ചാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്.  

സമാധാന ചര്‍ച്ചകളില്‍  ഏര്‍പ്പെടാന്‍ മെയ്‌തേയ്, കുക്കി സമുദായങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. അക്രമം ഒരു പ്രശ്നത്തിനും പരിഹാരമല്ല. സംസ്ഥാനത്ത് സമാധാനം കൊണ്ടുവരുമെന്ന്  ഉറപ്പ് നല്‍കുകയാണ്. ഈ വിഷയത്തില്‍ രാഷ്‌ട്രീയം പാടില്ല.

Tags: മണിപ്പൂര്‍ലോക്സഭamit-shahസംസ്ഥാനviolenceഅവിശ്വാസ പ്രമേയം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സധീരം സുവേന്ദു: ബംഗാളിലെ ആദ്യ ബിജെപി മുഖ്യമന്ത്രി; ഇന്ന് 11ന് സത്യപ്രതിജ്ഞ

India

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

India

ചരിത്ര ദിനം; ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍

ബംഗാളിലെ നാദിയയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

പ്രധാനമന്ത്രി രാജ്യത്തെ ഭീകരവാദത്തില്‍ നിന്ന് മോചിപ്പിച്ചു: അമിത് ഷാ

India

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

മുഖ്യമന്ത്രി ആരായാലും ആ ദേഹത്തിന്റെ ആദ്യ ദര്‍ശനം പാണക്കാട്ടേക്ക്: കെ. സുരേന്ദ്രന്‍

“ഇന്ത്യയുമായുള്ള അതിർത്തി ബംഗ്ലാദേശ് ജനത സംരക്ഷിക്കും”: സുവേന്ദു അധികാരിയുടെ വേലി കെട്ടൽ തീരുമാനത്തിൽ അസ്വസ്ഥനായി യൂനുസിന്റെ അനുയായി നഹിദ് ഇസ്ലാം 

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാം ; കാവി ഷാളുകൾക്ക് നിരോധനം ; പുതിയ ഉത്തരവിറക്കി സിദ്ധാരാമയ്യ സർക്കാർ

തലയിണ കമ്പനി തീവച്ച് നശിപ്പിച്ച സംഭവം : മുഖ്യപ്രതി സിദ്ദിഖ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.