Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

എംജിയില്‍ കാലി 38,000 ഡിഗ്രി സീറ്റ്!: ആകെ സീറ്റില്‍ നിറഞ്ഞത് 33 ശതമാനം;സയന്‍സ് വിഷയങ്ങളില്‍ ഒരു കുട്ടി പോലും ചേരാത്ത കോളജുകള്‍

സപ്ലിമെന്‌ററി അലോട്‌മെന്‌റിലൂടെ അഡ്മിഷന്‍ കൂട്ടാമെന്നാണ് സര്‍വകലാശാല കണക്കുകൂട്ടുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 10:40 pm IST
in Education

ഷാജന്‍ സി. മാത്യു

കൊച്ചി: കടുത്ത വിദ്യാര്‍ഥിക്ഷാമത്തില്‍ വീര്‍പ്പുമുട്ടുന്ന മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ പ്രധാനപ്പെട്ട മൂന്ന് അലോട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ ബാക്കിയായിരിക്കുന്നത് 38,000ഓളം ഡിഗ്രി സീറ്റ്. കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, കോമേഴ്‌സ്, ഇംഗ്ലീഷ് എന്നിവയില്‍ സീറ്റുകള്‍  ഏറെക്കുറെ നിറഞ്ഞുവെങ്കിലും ബോട്ടണി, സുവോളജി, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളുടെ നില വളരെ ദയനീയമാണ്. ഈ വിഷയങ്ങളില്‍ ഒരു കുട്ടിപോലും ചേരാത്ത കോളജുകളുമുണ്ട്!

ആദ്യ മൂന്ന് അലോട്‌മെന്റും കഴിഞ്ഞപ്പോള്‍ സര്‍വകലാശാലയിലെ ആകെയുള്ള 32,490 മെരിറ്റ് സീറ്റില്‍ 17,076 പേര്‍ ചേര്‍ന്നുവെന്നു വാര്‍ത്താക്കുറിപ്പില്‍ സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. അതയാത് മൊത്തം മെരിറ്റ് സീറ്റിന്റെ 47 ശതമാനവും കാലി കിടക്കുുന്നു. സര്‍ക്കാര്‍, എയിഡഡ്, സ്വാശ്രയം എന്നീ മൂന്നു വിഭാഗത്തിലാണ് എംജിയിലെ കോളജുകള്‍. ഇതില്‍ സര്‍ക്കാര്‍ വിഭാഗത്തില്‍ 1,132 മെരിറ്റ് സീറ്റേ ഉള്ളൂ. ഇതില്‍ 713 എണ്ണത്തിലേ കുട്ടികള്‍ എത്തിയിട്ടുള്ളൂ. എയിഡഡ് മേഖലയിലെ മെരിറ്റ് സീറ്റ് 11,258 ആണ്. ഇതില്‍ 7,318 എണ്ണം നിറഞ്ഞു. സ്വാശ്രയമേഖലയിലാണ് ഏറ്റവും കൂടുതല്‍ മെരിറ്റ് സീറ്റ് ഉള്ളത്- 20,100. ഇതില്‍ 9,045 പേര്‍ അഡ്മിഷന്‍ എടുത്തു. അങ്ങനെ ആകെ17,076 പേര്‍.

സ്വാശ്രയ മേഖലയിലും എയിഡഡ് മേഖലയിലുമായി 24,000ഓളം മാനേജ്‌മെന്റ് സീറ്റുണ്ട് എംജിയില്‍. ഇതില്‍  1,300ഓളം പേര്‍ മാത്രമേ അഡ്മിഷന്‍ എടുത്തിട്ടുള്ളൂ. സംവരണ വിഭാഗത്തിലും ചെറിയതോതില്‍ അഡ്മിഷന്‍ നടന്നിട്ടുണ്ട്. ഇങ്ങനെ വിവിധ വിഭാഗങ്ങളിലായി 19,000ഓളം കുട്ടികളാണ് സര്‍വകലാശായില്‍ ഇതുവരെ ചേര്‍ന്നത്. മെരിറ്റ്, മാനേജ്‌മെന്റ്, സംവരണ വിഭാഗങ്ങളിലായി 57,000ഓളം ഡിഗ്രി സീറ്റാണ് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഉള്ളത്. (മാര്‍ജിനല്‍ ഇന്‍ക്രീസ് സമ്പ്രദായം വഴി ഓരോ വര്‍ഷവും ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും.). അതായത് 38,000ഓളം ഡിഗി സീറ്റാണ് ഇപ്പോള്‍ എംജിയില്‍ ഒഴിഞ്ഞു കിടക്കുന്നത്. 66 ശതമാനം കാലി. സപ്ലിമെന്‌ററി അലോട്‌മെന്‌റിലൂടെ അഡ്മിഷന്‍ കൂട്ടാമെന്നാണ് സര്‍വകലാശാല കണക്കുകൂട്ടുന്നത്. എന്നാല്‍ അതേസമയം, നിലവിലുള്ള വിദ്യാര്‍ഥികള്‍തന്നെ മറ്റ് സംസ്ഥാനത്തേക്കും വിദേശത്തേക്കും പോകാനുള്ള സാധ്യത സര്‍വകലാശാല പരിഗണിക്കുന്നില്ല

Tags: UniversityMG UniversityAdmission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

Education

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

Sports

പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളില്‍ സ്പോര്‍ട്സ് ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

Education

പി.ജി. മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം: മൂന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.