Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിവൈഎഫ്‌ഐക്കാരന്റെ കൊലപാതകം: എസ്.ഡി.പി.ഐ അംഗം പിടിയില്‍; ആര്‍.എസ്.എസിന്റെ തലയില്‍ കെട്ടി വെക്കാന്‍ നീച ശ്രമം

രാത്രിയില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ ഏരിയാ കമ്മിറ്റി യോഗമാണ് ഉത്തരവാദിത്വം ആര്‍.എസ്.എസിന്റെ തലയില്‍ ഇടാനുള്ള തീരുമാനം എടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 12:57 pm IST
in Kerala

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ഗുണ്ടാസംഘത്തിന്റെ അക്രമത്തിനിരയായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി.  എസ്.ഡി.പി.ഐ യില്‍ അംഗം  അമിതാഭ് ചന്ദ്രനാണ് പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.  

ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖല കമ്മിറ്റിയംഗം അമ്പാടിയാണ് കൊല്ലപ്പെട്ടത്.  കൊലപാതകം കഴിഞ്ഞ ഉടന്‍ തന്നെ സിപിഎം നേതാക്കള്‍ അടക്കം സംഭവത്തിന് പിന്നില്‍ ഗുണ്ടാ സംഘമാണെന്ന് തിരിച്ചറിഞ്ഞ് നിലപാട് സ്വീകരിച്ചിരുന്നു. സ്ഥലം എംപി ആരീഫ് ഇക്കാര്യം വ്യക്തമാക്കി ഫേസ് ബുക്ക് പോസ്റ്റും ഇട്ടു.  

എസ്.ഡി.പി.ഐ  പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതോടെ സിപിഎം നിലപാട് മാറ്റി.

രാത്രിയില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ ഏരിയാ കമ്മിറ്റി യോഗമാണ് ഉത്തരവാദിത്വം ആര്‍.എസ്.എസിന്റെ തലയില്‍ ഇടാനുള്ള തീരുമാനം എടുത്തത്. ചിന്താ ജറോം ഉള്‍പ്പെടെയുള്ള ഡിവൈഎഫ്‌ഐ നേതാക്കള്‍ ആര്‍എസ്എസ് – മയക്കുമരുന്ന് – ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തി എന്ന പ്രചരണവുമായി എത്തി. അറസ്റ്റിലായത് എസ്.ഡി.പി.ഐ ക്കാരന്‍ ആണെന്നറിഞ്ഞശേഷമുള്ള ഈ മലക്കം മറി്ച്ചില്‍ നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്.  

വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട്  കായംകുളത്തെ സിപിഎമ്മിലും ഡിവൈഎഫ്‌ഐയിലും ഉണ്ടായ പ്രതിസന്ധിയും വിഭാഗീയതയും മറികടക്കാന്‍ ഉള്ള പാഴ് ശ്രമമാണ്  വ്യാജ ആരോപണത്തിന് പിന്നിലെന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി പറഞ്ഞു. നാട്ടുകാരോ സ്വന്തം അണികളോ പോലും വിശ്വസിക്കാത്ത ദുരാരോപണം പിന്‍വലിക്കാന്‍ ഡിവൈഎഫ്‌ഐ ഏരിയാ  സംസ്ഥാന നേതൃത്വങ്ങള്‍  തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാലപാതകക്കുറ്റം ആര്‍എസ്എസിന്റെ തലിയിലിടാനുള്ള ചി്ന്താ ജറോമിന്റെ ഫേസ് ബുക്ക് പോസ്റ്റിനെതിരെ പാര്‍ട്ടിക്കാര്‍ തന്നെ രംഗത്തു വന്നിട്ടുണ്ട്.

മരിച്ച അമ്പാടിയുടെ സുഹൃത്ത് പ്രസാദ് ജി എഴുതിയതിങ്ങനെ

ഞാനും സഖാവാണ്,

കമ്യൂണിസ്റ്റ് ആണ്

പക്ഷെ ഇത്തരം ഇരട്ടതാപ്പ് പാടില്ല സഖാവേ…

എന്റെ സുഹൃത്താണ് മരിച്ചത്. പക്ഷെ രാഷ്‌ട്രീയ കൊലപാതകം അല്ല. പാര്‍ട്ടി കൂടെ കൊണ്ട് നടന്നവമാര്‍ തന്നെ അവനെ ഇല്ലാതാക്കി എന്ന് പറയാം.. കമ്മറ്റിയില്‍ സഖാക്കളുടെ സ്വഭാവദൂഷ്യം ചൂണ്ടി കാണിച്ചപ്പോള്‍ തടഞ്ഞത് ആരൊക്കയാണെന്ന് എല്ലാവര്‍ക്കും അറിയാം. അന്നേ അറിയാം പ്രതികാരം ഉണ്ടാകുമെന്നുീ. ഇപ്പോള്‍ ഞന്‍ ഇത് പറഞ്ഞില്ലെങ്കില്‍ ഞാനൊക്കെ ഇങ്കിലാബ് വിളിച്ചതിന് അര്‍ത്ഥം ഇല്ലാതാകും. കൂടെ നടന്നവനെ ഇല്ലാതാക്കുന്ന നിലപാടുകളോട് വിയോജിക്കാന്‍ തന്നെയാണ് തീരുമാനം. അപ്പു, ബിനുകുട്ടന്‍, ഫൈസല്‍ ഇവന്‍മാര്‍ തന്നെയാണ് കൊലപാതകികള്‍. മറ്റുള്ളവരെ പഴിചാരി കൊലപാതകികളായ സഖാക്കളേ രക്ഷിക്കാനാണ് പാര്‍ട്ടി തീരുമാനം എങ്കില്‍ പാര്‍ട്ടിക്ക് എതിരെ നില്‍ക്കാനാണ് തല്ക്കാലം തീരുമാനം.

Tags: ഡിവൈഎഫ്ഐ നേതാവ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് തിരുത്തി ഉപരിപഠനത്തിന് ശ്രമം, കോടതിയേയും തെറ്റിദ്ധരിപ്പിച്ചു; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പോലീസ് പിടിയില്‍

Editorial

മന്ത്രി റിയാസിന്റെ ക്രിമിനല്‍ മുഖം

Kerala

സ്വര്‍ണ്ണക്കടത്ത് കേസില്‍ പങ്കാളിയായ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസെടുക്കണമെന്ന് കെ.സുരേന്ദ്രന്‍

Kerala

എസ്എഫ്ഐ വനിതാ നേതാവിനെ ഡിവൈഎഫ്ഐ നേതാവ് ബൈക്കിന് ഇടിച്ചു വീഴ്‌ത്തിയ ശേഷം ക്രൂരമായി മര്‍ദ്ദിച്ചു, കേസെടുക്കാതെ പോലീസ്

Kerala

ജിഷ്ണുരാജിന്റെ മുഖം തോട്ടിലെ ചെളിവെള്ളത്തില്‍ മുക്കുന്ന വീഡിയോയില്‍ എസ് ഡി പിഐ ജില്ലാ നേതാവ് സഫീറും; 3 എസ് ഡി പി ഐക്കാര്‍ അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.