Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രക്ഷയും ശിക്ഷയുമാകുന്ന കര്‍മഫലങ്ങള്‍

ശുദ്ധമായ കര്‍മങ്ങള്‍ മാത്രമേ മനുഷ്യ ജീവിതത്തെ പ്രസന്നവും പ്രശാന്തവുമാക്കാനായിട്ടുള്ളൂ. അകത്തും പുറത്തും ശുദ്ധി പാലിക്കുക. അതു മാത്രമേ ഭൂമിയിലെ നല്ല ജീവിതത്തിനും പരലോകസൗഖ്യത്തിനും മാര്‍ഗമായുള്ളൂ എന്ന് രാമായണം പല കഥകളിലൂടെ പഠിപ്പിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2023, 07:35 pm IST
in Samskriti

കല്ലറ അജയന്‍

നിത്യവും ചെയ്യുന്ന കര്‍മഫലഗണം

കര്‍ത്താവൊഴിഞ്ഞു മറ്റന്യര്‍ ഭുജിക്കുമോ?

താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍

താന്താനനുഭവിച്ചീടുകെന്നേ വരൂ

ധര്‍മമാര്‍ഗസൂചകങ്ങളായി എത്രയോ വരികള്‍ രാമായണത്തിലുണ്ട്. അത്തരത്തില്‍ പെട്ടതാണ് മുകളില്‍ കൊടുത്തിരിക്കുന്നവയും. അയോദ്ധ്യാ കാണ്ഡത്തില്‍ ‘വാല്മീകിയുടെ ആത്മകഥ’ യില്‍ നിന്നാണ് ഇവ എടുത്തത്. പൂര്‍വാശ്രമത്തില്‍ രത്‌നാകരന്‍ എന്ന തസ്‌ക്കരനായിരുന്നു വാല്മീകി. തന്റെ ദുഷ്പ്രവൃത്തികളുടെ ഫലം ഏറ്റെടുക്കാന്‍ ഭാര്യയും മക്കളും തയ്യാറാകുമോ എന്നറിയാന്‍ അവരോടു ചോദിച്ചതിന് കിട്ടുന്ന ഉത്തരമാണിത്.  

ഒരാള്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് പരത്തില്‍ മാത്രമല്ല, ഇഹത്തിലും ശിക്ഷയുണ്ടെന്ന് നീചന്മാരുടെ ജീവിതം പരിശോധിച്ചാല്‍ അറിയാന്‍ കഴിയും. ദുര്‍വൃത്തന്മാരും ദുഷ്ടന്മാരുമൊന്നും ശാന്തമായ മരണം വരിച്ച കഥകള്‍ എവിടേയും കേട്ടിട്ടില്ല. ഹിറ്റ്‌ലര്‍ക്ക് ആത്മഹത്യയെ ആശ്രയിക്കേണ്ടി വന്നു. സ്റ്റാലിന്റെ മരണം തന്റെ തന്നെ സഹപ്രവര്‍ത്തകരുടെ കൈകൊണ്ടാണെന്നും അല്ല രോഗശയ്യയില്‍ വേദന തിന്നു നരകിച്ചാണെന്നും രണ്ടഭിപ്രായമുണ്ട്. വലിയ സാമ്രാജ്യങ്ങള്‍ ചോരയാല്‍ കെട്ടിപ്പടുത്ത ചക്രവര്‍ത്തിമാരുടെ വിജയങ്ങളുടെ കഥ മാത്രമേ ചരിത്രത്തില്‍ രേഖപ്പെടുത്താറുള്ളൂ. എന്നാല്‍ വാര്‍ധക്യത്തില്‍ ഒറ്റപ്പെട്ട് മരണക്കിടക്കയില്‍ പുഴുവിനെപ്പോലെ പിടഞ്ഞ ദയനീയ കഥകള്‍ പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല.  

ചരിത്ര പുസ്തകങ്ങളില്‍ കിന്നരിത്തലപ്പാവും രത്‌നഖചിതമായ പട്ടുവസ്ത്രവുമണിഞ്ഞു നില്ക്കുന്ന ചക്രവര്‍ത്തിമാര്‍ അവരുടെ കര്‍മഫലം ഇഹത്തില്‍ തന്നെ അനുഭവിച്ചു തീര്‍ത്തതൊന്നും എവിടെയും രേഖപ്പെടുത്തിയിട്ടില്ല.അതൊക്കെ ചരിത്രത്തിന്റെ പിന്നാമ്പുറക്കഥകളായി മാറുന്നു. മുസ്സോളിനിയെ ജനക്കൂട്ടം തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതും അഫ്ഗാനിലെ നജീബുള്ള  വിളക്കു കാലില്‍ തൂങ്ങിയാടിയതുമെല്ലാം കര്‍മഫലങ്ങള്‍ തന്നെ. പ്രതാപശാലികളായ മുഗള്‍ രാജാക്കന്മാര്‍ എല്ലാം  മക്കളാല്‍ പീഡിപ്പിക്കപ്പെട്ട് വേദന തിന്നാണ് ഈ ലോകം വിട്ടു പോയത്. പലരും തടവറകളില്‍ കിടന്നാണ് അന്ത്യശ്വാസം വലിച്ചത്.  

ശുദ്ധമായ കര്‍മങ്ങള്‍ മാത്രമേ മനുഷ്യ ജീവിതത്തെ പ്രസന്നവും പ്രശാന്തവുമാക്കാനായിട്ടുള്ളൂ. അകത്തും  പുറത്തും ശുദ്ധി പാലിക്കുക. അതു മാത്രമേ ഭൂമിയിലെ നല്ല ജീവിതത്തിനും പരലോകസൗഖ്യത്തിനും മാര്‍ഗമായുള്ളൂ എന്ന് രാമായണം പല കഥകളിലൂടെ പഠിപ്പിക്കുന്നു. ദശരഥന്‍ തന്റെ ജാഗ്രതക്കുറവിന് ലഭിക്കുന്ന ശിക്ഷയായ പുത്രദുഃഖത്താല്‍ നീറി ഒടുങ്ങേണ്ടി വരുന്നു. രാവണന്‍ തന്റെ തിന്മകള്‍ക്കു ശിക്ഷയായി ദുര്‍മ്മരണത്തെ പ്രാപിക്കേണ്ടി വരുന്നു. അങ്ങനെയങ്ങനെ…

Tags: Hindu DharmaരാമായണംHindutvaPunishment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

Kerala

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ കേസില്‍ 10 സി പി എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍; ശിക്ഷ ശനിയാഴ്ച

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

പുതിയ വാര്‍ത്തകള്‍

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

ഭാഗ്യാനുഭവങ്ങളെയും നല്ല യോഗങ്ങളെയും കാളസര്‍പ്പദോഷം ഇല്ലാതാക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.