Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

റീസര്‍വ്വേ അബദ്ധം; വ്യാപക പരാതി; പലരുടേയും ഭൂമി കാണാനില്ല

പത്ത് സെന്റ്സ്ഥലം ഉണ്ടായിരുന്ന ആളിന്റെ പേരില്‍ ഇപ്പോള്‍ 8 സെന്റ്സ്ഥലം. 8 സെന്റ്സ്ഥലം ഉണ്ടായിരുന്ന ആള്‍ക്ക് റീസര്‍വേ കഴിഞ്ഞപ്പോള്‍ 12 സെന്റ്. ഭാര്യയുടെ പേരിലുള്ള സ്ഥലം സര്‍വേ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ പേരില്‍. ഭാര്യയുടെസ്ഥലം അപ്രത്യക്ഷമായി. അവസാനം റീസര്‍വേ പൂര്‍ത്തിയായ പുതുക്കൈ വില്ലേജിലെ അവസ്ഥയാണിത്. ഇതിന് തൊട്ടു മുന്‍പ് സര്‍വേ കഴിഞ്ഞ ബല്ല വില്ലേജിലും സ്ഥിതി മാറ്റമില്ല.

Janmabhumi Online by Janmabhumi Online
Jul 14, 2023, 09:31 pm IST
in Kasargod
FacebookTwitterWhatsAppTelegramLinkedinEmail

കാഞ്ഞങ്ങാട്: റീസര്‍വ്വേക്കെതിരെ വ്യാപക പരാതി.പലരുടേയും ഭൂമി കാണാനില്ല. ഓരോ വില്ലേജിലും സര്‍വേ പൂര്‍ത്തിയാകുമ്പോള്‍ ദുരിതം അനുഭവിക്കുന്നത് ജനങ്ങളാണ്. മുന്‍പ് സംഭവിച്ച അപാകതകള്‍ തിരുത്താതെ മുന്നോട്ട് പോകുന്നതാണ് പാളിച്ചകള്‍ക്ക് കാരണമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഹൊസ്ദുര്‍ഗ് താലൂക്കിലെ 12 വില്ലേജുകളിലാണ് റീസര്‍വേ പൂര്‍ത്തിയായത്. അജാനൂര്‍, ഹൊസ്ദുര്‍ഗ്, ചിത്താരി, പള്ളിക്കര, ഉദുമ, കീക്കാന്‍, പിലിക്കോട്, മാണിയാട്ട്, ചെറുവത്തൂര്‍, തുരുത്തി, ബല്ല, പുതുക്കൈ വില്ലേജുകളിലാണ് ഇതിനകം സര്‍വേപൂര്‍ത്തിയായത്. ഇതില്‍ ബല്ല, പുതുക്കൈ വില്ലേജുകളുടെ സര്‍വേക്ക് മുന്‍പായി നടത്തിയ മറ്റ് വില്ലേജുകളുടെ സര്‍വേപൂര്‍ത്തിയായിരുന്നു. ഇതില്‍ മാത്രം 30,000 പരാതികളാണ് റീസര്‍വേയുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫീസില്‍ എത്തിയത്.  

ഇതെല്ലാം ഒരുവിധം പരിഹരിച്ചു വന്നപ്പോഴാണ് പുതിയതായി വ്യാപകമായ പരാതി വരുന്നത്. പത്ത് സെന്റ്സ്ഥലം ഉണ്ടായിരുന്ന ആളിന്റെ പേരില്‍ ഇപ്പോള്‍ 8 സെന്റ്സ്ഥലം. 8 സെന്റ്സ്ഥലം ഉണ്ടായിരുന്ന ആള്‍ക്ക് റീസര്‍വേ കഴിഞ്ഞപ്പോള്‍ 12 സെന്റ്. ഭാര്യയുടെ പേരിലുള്ള സ്ഥലം സര്‍വേ കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ പേരില്‍. ഭാര്യയുടെസ്ഥലം അപ്രത്യക്ഷമായി. അവസാനം റീസര്‍വേ പൂര്‍ത്തിയായ പുതുക്കൈ വില്ലേജിലെ അവസ്ഥയാണിത്. ഇതിന് തൊട്ടു മുന്‍പ് സര്‍വേ കഴിഞ്ഞ ബല്ല വില്ലേജിലും സ്ഥിതി മാറ്റമില്ല.  

പുതുക്കൈ വില്ലേജില്‍ ആകെ 2100 കുടുംബങ്ങളാണ് താമസം. ഇതില്‍ രണ്ടായിരത്തോളം പേരും റീസര്‍വേയില്‍ അപാകതയുണ്ടെന്ന് കാട്ടി പരാതി നല്‍കി കഴിഞ്ഞു. പലര്‍ക്കും നികുതി അടക്കാന്‍ പോലും കഴിയാത്തസ്ഥിതിയാണെന്ന് നാട്ടുകാര്‍ പറയുന്നു. റീസര്‍വേ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ചേര്‍ന്ന് വില്ലേജ് ഓഫിസിന് മുന്‍പില്‍ ധര്‍ണ അടക്കമുള്ളസമരപരിപാടികളുമായി രംഗത്ത് വന്നു. ഇന്ന് രാവിലെ 10ന് സംഘടനകളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ വില്ലേജ് ഓഫിസിന് മുന്‍പില്‍ ധര്‍ണ നടത്തും.ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താതെ റീസര്‍വേ നടത്തുന്നതാണ് വ്യാപകമായ അപാകതയ്‌ക്കു കാരണം.  

പുറത്ത് നിന്നു വരുന്ന ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം സംബന്ധിച്ച പരിചയക്കുറവും സര്‍വേ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. കുറഞ്ഞ സമയമാണ് സര്‍വേ നടത്താന്‍ അനുവദിക്കുന്നത്. സമയ പരിധിക്കുള്ളില്‍ തീര്‍ക്കാന്‍ ജീവനക്കാര്‍ കാട്ടുന്ന തിടുക്കവും അപാകത കൂട്ടുന്നു. പരാതിയില്‍ പരിഹാരം കാണാനുള്ള കാലതാമസം ജനത്തിന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടും ചെറുതല്ല.  

റീസര്‍വേ പരാതി പരിഹരിക്കാന്‍ നിശ്ചിത തുക കൊടുക്കേണ്ടിവരുന്നതായും വ്യാപക പരാതിയുണ്ട്. പരാതി പരിഹരിക്കാന്‍ താലൂക്ക് ഓഫിസ് കേന്ദ്രീകരിച്ച് ഏജന്റുമാരും വിലസുന്നുണ്ട്. പരാതി പരിഹരിച്ചു നല്‍കാമെന്ന് പറഞ്ഞു സാധാരണക്കാരില്‍ നിന്നു ഇവര്‍ പണം തട്ടുന്നു എന്നാണ് പരാതി.  

Tags: landറീസര്‍വേRevenue departmentഐഎസ്kasargodKanhangadmissing
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫയല്‍ കാണാനില്ലെന്ന മറുപടി പാടില്ല, ഫയല്‍ പുന:സൃഷ്ടിച്ച് രേഖാപകര്‍പ്പുകള്‍ നല്‍കണം: വിവരാവകാശ കമ്മിഷന്‍

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

Kerala

ദേശീയ സേവാഭാരതി കേരളത്തിന്റെ ജില്ലാ ഘടകങ്ങളുടെ വാര്‍ഷിക പൊതുയോഗം

Kerala

ഷൂസ് ധരിച്ചെത്തിയ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദനം; വിദ്യാർത്ഥികൾക്കെതിരെ റാഗിംഗ് വകുപ്പ് പ്രകാരം കേസ്

India

അസമിൽ അനധികൃതമായി താമസിച്ചിരുന്ന 30,000 ത്തോളം ബംഗ്ലാദേശികളെ കാണാതായി ; മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക് കടന്നുവെന്ന് സംശയം

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies