Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ ജീവനക്കാരുടെ നാവായി കേരളാഎന്‍ജിഒ സംഘ് മാറുന്നു

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത കുടിശ്ശിക നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ എന്‍ജിഒ സംഘ് ഹൈക്കോടതിയെ സമീപിച്ചതാണ് ഇപ്പോള്‍ ജീവനക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന നടപടി. സംഘടന നല്‍കിയ കേസ് ഫയലില്‍ സ്വീകരിച്ച് സര്‍ക്കാരിന്റെ അഭിപ്രായം അറിയുന്നതിനായി കോടതി മാറ്റിവെച്ചു. ആഗസ്റ്റ് ഒന്നിന് വീണ്ടും ഹൈക്കോടതി കേസ് പരിഗണിക്കും.

കെ. ജി. മധുപ്രകാശ് by കെ. ജി. മധുപ്രകാശ്
Jul 12, 2023, 06:20 pm IST
in Kerala

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ  നാവായി കേരളാ എന്‍ജിഒ സംഘ് മാറുന്നു.  ഇടതുപക്ഷസര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ അംഗബലത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഭരണാനുകൂല സംഘടനകള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്കും ആനൂകൂല്യങ്ങള്‍ക്കും വേണ്ടി നിശബ്ദത പാലിക്കുന്നു എന്ന ആക്ഷേപം ജീവനക്കാര്‍ക്കുണ്ട്. ഈഘട്ടത്തിലാണ് എന്‍ജിഒ സംഘിന്റെ പോരാട്ടം ജീവനക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. നേരത്തെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സാലറിചലഞ്ച് ആവര്‍ത്തിക്കാതിരിക്കാന്‍ സുപ്രീംകോടതിയില്‍ വരെ നിയമപോരാട്ടം നടത്തിയതും അനുകൂലവിധി നേടിയതും എന്‍ജിഒ സംഘായിരുന്നു.

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത കുടിശ്ശിക നല്‍കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ എന്‍ജിഒ സംഘ് ഹൈക്കോടതിയെ സമീപിച്ചതാണ് ഇപ്പോള്‍ ജീവനക്കാര്‍ക്ക് ആശ്വാസം പകര്‍ന്ന നടപടി. സംഘടന നല്‍കിയ കേസ് ഫയലില്‍ സ്വീകരിച്ച് സര്‍ക്കാരിന്റെ അഭിപ്രായം അറിയുന്നതിനായി  കോടതി മാറ്റിവെച്ചു. ആഗസ്റ്റ് ഒന്നിന് വീണ്ടും ഹൈക്കോടതി കേസ് പരിഗണിക്കും.

പശ്ചിമബംഗാളിലെ സര്‍ക്കാര്‍ ജീവനക്കാര്‍ ക്ഷാമബത്ത കുടിശിക ആവശ്യപ്പെട്ട് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ജീവനക്കാര്‍ക്ക് അനുകൂല വിധി ഉണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തെ അഞ്ച്‌ലക്ഷത്തിലേറെയുള്ള ജീവനക്കാരും പ്രതീക്ഷയിലാണ്.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ആനുപാതികമായി കേന്ദ്രസര്‍ക്കാര്‍ ക്ഷാമബത്ത പ്രഖ്യാപിക്കുന്നതിനോടൊപ്പം സംസ്ഥാനത്തും അനുവദിക്കുന്നതാണ് കീഴ്‌വഴക്കം. എന്നാല്‍ 2021 ജനുവരി മുതല്‍ ലഭ്യമാകേണ്ട അഞ്ച് ഗഡു (15 ശതമാനം) ക്ഷാമബത്തയാണ് നിലവില്‍ കുടിശ്ശികയായിരിക്കുന്നത്. ഈ ജൂലൈ മാസത്തില്‍ അനുവദിക്കേണ്ട നാല് ശതമാനം കൂടി ചേര്‍ത്ത് ആകെ 19 ശതമാനം കുടിശ്ശികയാകും. മറ്റ് സംസ്ഥാനങ്ങളില്‍ കഴിഞ്ഞവര്‍ഷം വരെയുള്ള ക്ഷാമബത്ത കൊടുത്തുവെന്നാണ് ജീവനക്കാര്‍ പറയുന്നത്.  

കേരളത്തില്‍ മാത്രമാണ് ഏറ്റവും കൂടുതല്‍ കുടിശ്ശിക കൊടുക്കാനുള്ളത്. മുന്‍കാലങ്ങളില്‍ കുടിശ്ശിക തുക രൊക്കം പണമായി നല്‍കിയില്ലെങ്കിലും മുന്‍കാല പ്രാബല്യത്തോടെ ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുമായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ലാത്തതിനാല്‍ പലിശ ഇനത്തില്‍ ലഭിക്കേണ്ട തുക ഉള്‍പ്പെടെ വലിയ സാമ്പത്തിക നഷ്ടം ജീവനക്കാര്‍ക്ക് ഉണ്ടാകുമെന്നും അവര്‍ ആശങ്കപ്പെടുന്നു.

നിലവില്‍ സംസ്ഥാനത്ത് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് മുഴുവന്‍ ക്ഷാമബത്തയും നല്‍കിയിട്ടുള്ളതെന്നും, ഒരു വിഭാഗം ജീവനക്കാര്‍ക്ക് മാത്രം ക്ഷാമബത്ത ലഭിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും  എന്‍ജിഒ സംഘ് വ്യക്തമാക്കുന്നു.

Tags: keralaഎന്‍ജിഒകേരള സര്‍ക്കാര്‍പേര്രണ്ടാം പിണറായി സര്‍ക്കാര്‍സര്‍ക്കാര്‍ ജീവനക്കാര്‍NGO Sangh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

പുതിയ വാര്‍ത്തകള്‍

തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെ.-ടി.വി.കെ. സഖ്യത്തിന് നീക്കം? ഭൂരിപക്ഷം കുറഞ്ഞാൽ സഖ്യം, രഹസ്യ ചർച്ച നടന്നെന്ന് റിപ്പോർട്ട്

ബംഗ്ലാദേശില്‍ മാരകമായ അഞ്ചാംപനി പടരുന്നു; മരണസംഖ്യ 250 കടന്നു, മുഹമ്മദ് യൂനുസിന് യാത്രാ വിലക്ക്

‘ഗുജറാത്തും ബിജെപിയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുന്നു’ – നഗരസഭാ-ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലെ കൂറ്റൻ വിജയത്തിൽ പ്രധാനമന്ത്രി

വനിതകളുടെ പി.ജി. സ്ഥാപനത്തിൽ തീപ്പിടിത്തം; 50 ഓളം യുവതികൾ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം

കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങി; ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ലെന്ന് കെഎസ്ഇബി

താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗതനിയന്ത്രണം

സിപിഎമ്മിന് സഹിക്കുന്നില്ല ഈ നല്ല കാലം

കള്ളപ്പണം വെളുപ്പിക്കല്‍; അനില്‍ അംബാനിയുടെ 3,034 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

പെട്ടി, പെട്ടി… ശിങ്കാരപ്പെട്ടി…

വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സിപിഎം പ്രവർത്തകനെ കണ്ണൂരിലെത്തി അറസ്റ്റ് ചെയ്ത് ആന്ധ്ര പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.