Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദഭാഷയുടെ കാലഗണന

ഡോ. അവിനാശ് ചന്ദ്ര 'ഋഗ്വേദിക് ഇന്ത്യ' എന്ന തന്റെ ഗ്രന്ഥത്തില്‍ ഭൂമിശാസ്ത്രപരവും ഭൗഗോളികവുമായ ചില സൂചനകള്‍ കണക്കിലെടുത്ത് ( സരസ്വതീ നദി ഒഴുകിക്കൊണ്ടിരിക്കുന്നതിന്റെ സൂചകങ്ങളായ തെളിവുകളേയും ചതുസ്സമുദ്രങ്ങളെപ്പറ്റിയുള്ള ഋഗ്വേദത്തിലുള്ള പരാമര്‍ശങ്ങളെയും അടിസ്ഥാനപ്പെടുത്തി) ക്രിസ്തുവിന് 25000 വര്‍ഷങ്ങള്‍ക്ക് അപ്പുറമായിരിക്കണം ഋഗ്വേദം രചിച്ചിട്ടുള്ളതെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 07:07 pm IST
in Samskriti

പ്രൊഫ. കെ കെ കൃഷ്ണന്‍ നമ്പൂതിരി

വേദങ്ങളിലെ രചനാകാലത്തെപ്പറ്റിക്കൂടി പരിചിന്തിക്കാം. ഋഗ്വേദ സംഹിതയില്‍ ഓരോ ഋഷികള്‍ ദര്‍ശിച്ചതായി പറയപ്പെട്ടിട്ടുള്ള മന്ത്രങ്ങള്‍ യജുസ്സില്‍ ഏതേതെല്ലാം സന്ദര്‍ഭങ്ങളിലാണ് ഉപയോഗിക്കേണ്ടതെന്ന്  

നിഷ്‌കര്‍ഷയുണ്ട്. അതുകൊണ്ടു തന്നെ ഋഗ്വേദം ആദ്യം ക്രോഡീകരിക്കപ്പെട്ടതാണെന്നും ആകയാല്‍ ആദ്യം രചിക്കപ്പെട്ടതാണെന്നും അനുമാനിക്കാവുന്നതാണ് . ആ നിലയ്‌ക്ക് ഋഗ്വേദത്തിന്റെ രചനാകാലം നിര്‍ണയിക്കുന്നതിനാണ് പണ്ഡിതന്മാര്‍ കൂടുതല്‍ താല്പര്യം പ്രദര്‍ശിപ്പിച്ചത്. അവരുടെ അഭ്യൂഹങ്ങളില്‍ പ്രധാനപ്പെട്ട ചിലതു മാത്രം താഴെ കൊടുക്കുന്നു.

വേദമന്ത്രങ്ങളുടെ രചനാകാലത്തെക്കുറിച്ച് ആദ്യമായി മാക്‌സ് മുള്ളറാണ് ഒരഭിപ്രായം പറഞ്ഞു വച്ചത്. അദ്ദേഹം ശ്രീബുദ്ധന്റെ ആവിര്‍ഭാവത്തിന് 800 വര്‍ഷം മുമ്പ് , അതായത് ക്രിസ്തുവിന് 1300 സംവത്സരങ്ങള്‍ മുമ്പ് ആയിരിക്കണം ഋഗ്വേദത്തിന്റെ രചനാകാലം എന്ന് അനുമാനിക്കുന്നു. ചുരുക്കത്തില്‍ 3300 വര്‍ഷങ്ങള്‍ക്ക് അപ്പുറമാകണം ഋഗ്വേദം രചിക്കപ്പെട്ടതാണെന്നാണ് മാക്‌സ്മുള്ളറുടെ മതം.

ഡോ. അവിനാശ് ചന്ദ്ര ‘ഋഗ്വേദിക് ഇന്ത്യ’ എന്ന തന്റെ ഗ്രന്ഥത്തില്‍ ഭൂമിശാസ്ത്രപരവും ഭൗഗോളികവുമായ ചില സൂചനകള്‍ കണക്കിലെടുത്ത് ( സരസ്വതീ നദി ഒഴുകിക്കൊണ്ടിരിക്കുന്നതിന്റെ സൂചകങ്ങളായ തെളിവുകളേയും ചതുസ്സമുദ്രങ്ങളെപ്പറ്റിയുള്ള ഋഗ്വേദത്തിലുള്ള പരാമര്‍ശങ്ങളെയും അടിസ്ഥാനപ്പെടുത്തി) ക്രിസ്തുവിന് 25000 വര്‍ഷങ്ങള്‍ക്ക് അപ്പുറമായിരിക്കണം ഋഗ്വേദം രചിച്ചിട്ടുള്ളതെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു.

വേദങ്ങളില്‍ നിന്നും ഗ്രന്ഥങ്ങളില്‍ നിന്നും ലഭിക്കുന്ന ജ്യോതിഷ പരമായ സൂചനകളെയും ഋതുക്കള്‍ അല്പാല്പമായി പിന്നോക്കം നീങ്ങി മാറിക്കൊണ്ടിരിക്കുന്നതിന്റെ തെളിവുകളേയും വര്‍ഷാരംഭ നിരീക്ഷണങ്ങളേയും ആധാരമാക്കിയാണ് ലോകമാന്യതിലകനും ജര്‍മന്‍ വിദ്വാനായ യാക്കോബിയും വേദകാല നിര്‍ണയം നടത്തുന്നത്. അവരുടെ അനുമാനം ഇന്നേക്ക് 6000 വര്‍ഷങ്ങള്‍ക്കു മുമ്പാകണം ഋഗ്വേദത്തിന്റെ രചനാകാലം എന്നാണ്. തിലകന്‍ പറഞ്ഞിരിക്കുന്നത് ഋഗ്വേദകാലം ‘വിക്രമീ സവത്’ ആരംഭിക്കുന്നതിന് 4000 വര്‍ഷം മുമ്പാണെന്നാണ്. ക്രിസ്തുവര്‍ഷാരംഭത്തിന് 57 വര്‍ഷം മുമ്പാണ് വിക്രമാബ്ദം തുടങ്ങുന്നത്. ക്രിസ്തുവര്‍ഷം 2010 എന്നാല്‍ വിക്രമാബ്ദം 2067 ആണ്. പില്‍ക്കാലത്ത് കണ്ടെടുക്കപ്പെട്ട ശിലാ ലേഖങ്ങളിലെ ചില പ്രസ്താവങ്ങളും തെളിവുകളും ഈ കാലഗണനയ്‌ക്ക് അനുകൂലമായി കാണപ്പെട്ടിട്ടുണ്ട്. ആ നിലയ്‌ക്ക് അതു തന്നെ ഇപ്പോള്‍ ഏറെക്കുറെ സര്‍വസമ്മതമായി സ്വീകരിക്കപ്പെട്ടിരിക്കുന്നു.

(തുടരും)

Tags: വേദാന്തംLanguagehinduവേദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം:ദത്താത്രേയ ഹൊസബാളെ

Entertainment

അമ്മ ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയും, ഞാൻ ഒരു വിശ്വാസി, എന്റെ മക്കളോടും ഞാൻ അതുപോലെയാണ്;വിജയ്

Kerala

എന്താണ് കുറി തൊടല്‍? ഭസ്മം എന്തിന്റെ പ്രതീകമാണ്?

India

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

India

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.