Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

ഉത്പാദനച്ചെലവ് വര്‍ദ്ധിച്ചത് റബ്ബര്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു; റബ്ബര്‍ തോട്ടങ്ങള്‍ വില്ലകള്‍ക്കായി വഴിമാറുന്നു, നേരിടുന്നത് ഗുരുതര തകർച്ചയെ

നാണ്യവിളകളും നെല്‍കൃഷിയും വരെ ഉപേക്ഷിച്ച് റബ്ബറിനെ ആശ്രയിച്ച മലയാളികളിന്ന് വരുമാനനഷ്ടം മൂലം റബ്ബര്‍ കൃഷി ഉപേക്ഷിക്കുകയാണ്. നീണ്ട ഏഴ്, എട്ട് പതിറ്റാണ്ടുകാലം മധ്യകേരളത്തിന്റെ സാമ്പത്തിക സുവര്‍ണകാലത്തിന് അടിത്തറയിട്ട റബ്ബര്‍ കൃഷിയുടെ പ്രതാപം അസ്തമിക്കുയാണോയെന്ന സംശയങ്ങളും കര്‍ഷകര്‍ക്കിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 12:44 pm IST
in Agriculture

പാലാ: റബ്ബര്‍ ഉത്പാദനരംഗത്തെ വര്‍ദ്ധിച്ച ചെലവ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലെ പ്രധാന വരുമാന സ്രോതസെന്ന സ്ഥാനത്ത് നിന്ന് റബ്ബര്‍ കൃഷി ക്രമേണ പിന്തള്ളപ്പെടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റബ്ബര്‍ ബോര്‍ഡ് പല ക്രിയാത്മക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നുണ്ടെങ്കിലും ചെറുകിട കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയില്‍, പ്രത്യേകിച്ച് തിരുവിതാംകൂര്‍-മലബാര്‍ മേഖലയില്‍ മുഖ്യപങ്ക് വഹിച്ചിരുന്നത് സ്വാഭാവിക റബ്ബര്‍ കൃഷിയും അതിനിന്നുള്ള വരുമാനത്തെയും ആശ്രയിച്ചായിരുന്നു. ചെറുതും വലുതുമായ നിരവധി വ്യവസായങ്ങളും തൊഴിലവസരങ്ങളും ഇത് കേരളത്തിന് നേടിത്തന്നു. ഹരിതവനം പോലെ റബ്ബര്‍ മരങ്ങള്‍ വളരുന്നതിന് അനുകൂല കാലാവസ്ഥയും വര്‍ധിച്ച ഉത്പാദനവും കേരളത്തെ റബ്ബര്‍ കര്‍ഷകരുടെ പ്രിയപ്പെട്ട ഇടമാക്കി.  

നഴ്‌സറികള്‍ ഗവേഷണം വഴി സൃഷ്ടിച്ച ഉദ്പാദനക്ഷമത കൂടിയ ഒട്ട് തൈകള്‍ തോട്ടങ്ങള്‍ കീഴടക്കിയതോടെ റബ്ബര്‍ കൃഷി കൂടുതല്‍ വരുമാനവും ലാഭവും തരുന്ന, പ്രധാന കൃഷിയായി. കൂടുതല്‍ കര്‍ഷകര്‍ റബ്ബര്‍ കൃഷിയിലേയ്‌ക്ക് മാറുകയും ചെയ്തു. നാണ്യവിളകളും നെല്‍കൃഷിയും വരെ ഉപേക്ഷിച്ച് റബ്ബറിനെ ആശ്രയിച്ച മലയാളികളിന്ന് വരുമാനനഷ്ടം മൂലം റബ്ബര്‍ കൃഷി ഉപേക്ഷിക്കുകയാണ്. നീണ്ട ഏഴ്, എട്ട് പതിറ്റാണ്ടുകാലം മധ്യകേരളത്തിന്റെ സാമ്പത്തിക സുവര്‍ണകാലത്തിന് അടിത്തറയിട്ട റബ്ബര്‍ കൃഷിയുടെ പ്രതാപം അസ്തമിക്കുയാണോയെന്ന സംശയങ്ങളും കര്‍ഷകര്‍ക്കിടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഉത്പാദനച്ചെലവും കൂലിച്ചെലവും വര്‍ധിക്കുകയും വിലത്തകര്‍ച്ച നേരിടുകയും ചെയ്തതോടെ റബ്ബര്‍ കൃഷി നഷ്ടമായതായി കര്‍ഷകര്‍ പറയുന്നു.

പുതുതലമുറ വിദ്യാഭ്യാസവും തൊഴിലും തേടി കേരളം വിടുന്നതും കൃഷി ഉപേക്ഷിക്കുന്നതും റബ്ബറിന് തിരിച്ചടിയായി. ഉത്പാദനം കഴിഞ്ഞ് തടി വെട്ടിയിറങ്ങുന്ന തോട്ടങ്ങളെല്ലാം റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകള്‍ വാങ്ങി വില്ലകള്‍ നിര്‍മ്മിച്ചും ചെറു പ്ലോട്ടുകളാക്കി മറിച്ചുവിറ്റും വന്‍ ലാഭമുണ്ടാക്കാവുന്ന കച്ചവടമാക്കി. 1950ല്‍ റബ്ബര്‍ കൃഷി ചെയ്തിരുന്ന സ്ഥലവിസ്തൃതി 50,000 ഹെക്ടറും ഉത്പാദനം 15000 ടണ്ണുമായിരുന്നു. അധ്വാനശീലരായ കര്‍ഷകരുടെ കഠിന പ്രയത്‌നവും മൂലധന നിക്ഷേപവും  സര്‍ക്കാരിന്റെയും റബ്ബര്‍ ബോര്‍ഡിന്റെയും സംയുക്തശ്രമവും റബ്ബര്‍ കൃഷി മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കി.  

2012-13 ല്‍ ഉത്പാദനം 9.50 ലക്ഷം ടണ്ണും കൃഷി ഭൂമിയുടെ വിസ്തീര്‍ണ്ണം ഏഴു ലക്ഷം ഹെക്ടറും കര്‍ഷകരുടെ എണ്ണം 10 ലക്ഷത്തിലേറെയുമായി മുന്നേറി. വന്‍കിട എസ്റ്റേറ്റ് മേഖല എന്ന സങ്കല്‍പ്പത്തില്‍ നിന്ന് അര ഹെക്ടറിലും താഴെ ചെറുകിട കര്‍ഷക സംരംഭകരുടെ പ്രതീഷ എന്നനിലയിലേയ്‌ക്ക് റബ്ബര്‍ കൃഷി വ്യാപിച്ചു. ഇന്ത്യയില്‍ ആവശ്യമായ റബ്ബറിന്റെ സിംഹഭാഗവും ഇവിടെത്തന്നെ ഉത്പാദിപ്പിക്കുകയും മിച്ചം വരുന്നത് കയറ്റിയയച്ച് വിദേശനാണ്യം നേടുന്നതിനുമുള്ള തീവ്രയത്‌നത്തിലാണ് റബ്ബര്‍ കര്‍ഷകര്‍ ഏര്‍പ്പെട്ടിരുന്നത്. ഈ ലക്ഷ്യത്തില്‍ മുന്നേറുന്നതിനിടെയാണ് അന്തര്‍ദേശീയ തലത്തിലെ റബ്ബറിന്റെ വിലത്തകര്‍ച്ച കര്‍ഷകരെ കടുത്ത നിരാശയിലേയ്‌ക്ക് തള്ളിയത്.

കഴിഞ്ഞ ദശകങ്ങളില്‍ ഉദ്പാദനരംഗത്ത് വന്‍ കുതിച്ചുചാട്ടം സാധ്യമാക്കിയ റബ്ബര്‍ കൃഷി ഇന്ന് ഗുരുതര തകര്‍ച്ചയെയാണ് നേരിടുന്നത്. റബ്ബര്‍ത്തോട്ടങ്ങള്‍ കച്ചവട വീട് നിര്‍മാണത്തിന് വഴി മാറി. പലയിടങ്ങളിലും വില്ലകളും വമ്പന്‍ വീടുകളുമാണ് ഉയര്‍ന്ന് നില്‍ക്കുന്നത്.

Tags: krishikottayamrubber
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.