Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശംഖുംമുഖത്ത് ബലിതര്‍പ്പണ സൗകര്യമൊരുക്കുന്നതില്‍ അലംഭാവം

കര്‍ക്കടക വാവുബലിക്ക് ശംഖുമുഖത്ത് സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു. ബലികര്‍മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഒരുക്കങ്ങള്‍ ഒന്നുമായിട്ടില്ല. ബലിപൂജകള്‍ക്ക് തടസം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് ആക്ഷേപമുയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 12:29 am IST
in Thiruvananthapuram

രാജേഷ്‌ദേവ്

പേട്ട: കര്‍ക്കടക വാവുബലിക്ക് ശംഖുമുഖത്ത് സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു. ബലികര്‍മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഒരുക്കങ്ങള്‍ ഒന്നുമായിട്ടില്ല. ബലിപൂജകള്‍ക്ക് തടസം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് ആക്ഷേപമുയരുന്നു.

വര്‍ഷങ്ങളായി തര്‍പ്പണ ചടങ്ങുകള്‍ നടന്നിരുന്ന ബലിക്കടവ് മത്സ്യബന്ധന ബോട്ടുകളുടെ പാര്‍ക്കിംഗ് ഏരിയയായി മാറിയിരിക്കുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ കടല്‍ക്ഷോഭത്തെ തുടര്‍ന്നാണ് ബോട്ടുകള്‍ ഇവിടേക്കുമാറ്റിയത്. എന്നാല്‍ ബോട്ടുകള്‍ ഇവിടെ നിന്നും മാറ്റാന്‍ ഇതുവരെ ബോട്ടുടമകള്‍ തയ്യാറായിട്ടില്ല. പടിഞ്ഞാറെ മണ്ഡപവും ചുറ്റപ്പെട്ട പ്രദേശങ്ങളും പൂര്‍ണമായും ഇവര്‍ കൈയടക്കിയിരിക്കുന്നു. അടിയന്തരമായി മത്സ്യബന്ധനയാനങ്ങള്‍ ഇവിടെനിന്ന് മാറ്റിയില്ലെങ്കില്‍ തര്‍പ്പണചടങ്ങുകള്‍ക്ക് തടസമാകും.  

മുന്‍കാലത്ത് ബലിതര്‍പ്പണം നടത്തിയിരുന്ന തീരത്തോടടുത്ത മറ്റു സ്ഥലങ്ങളിലൊക്കെ വിനോദ സഞ്ചാര വകുപ്പ് വിവിധ നിര്‍മാണങ്ങള്‍ നടത്തിയതോടെ പടിഞ്ഞാറെ മണ്ഡപത്തിന് സമീപത്താണ് ഏതാനും വര്‍ഷങ്ങളായി ബലിതര്‍പ്പണം നടക്കുന്നത്. ഇപ്പോള്‍ അതിനും തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ അധികാര പരിധിയിലാണ് ഈ പ്രദേശങ്ങള്‍. ബോട്ടുകള്‍ മാറ്റുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കേണ്ടതും വിനോദ സഞ്ചാര വകുപ്പും ഡിടിപിസിയുമാണ്. എന്നാല്‍ ഇവര്‍ മൗനം പാലിക്കുകയാണ്. വിരിലിലെണ്ണാവുന്ന ചിലരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് ഇവയെന്നും ഒരു വ്യക്തിയുടെ ആറോളം ബോട്ടുകള്‍ വരെ ഇവിടെ പാര്‍ക്ക് ചെയ്യുന്നുണ്ടെന്നും പറയുന്നു. ഇത് തര്‍പ്പണ ചടങ്ങുകള്‍ തടസപ്പെടുത്തുന്നതിനുള്ള ആസൂത്രിതനീക്കമാ ണെന്നാണ് ഭക്തര്‍ ആരോപിക്കുന്നത്. ബോട്ടുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് ബോട്ടുടമകള്‍ സ്വന്തം ഉടമസ്ഥതയില്‍ പ്രത്യേകം സ്ഥലം കണ്ടെത്തുകയോ അല്ലെങ്കില്‍ പൊതുജനത്തിന് അസൗകര്യം ഉണ്ടാകാത്തവിധം സ്ഥലം സര്‍ക്കാര്‍ നല്‍കുകയോ വേണം. എന്നാല്‍ അത്തരം നടപടികള്‍ പ്രാവര്‍ത്തികമാക്കാതെ സായാഹ്നങ്ങളിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വരെ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലാണ് ബോട്ട് പാര്‍ക്കിംഗ് നടത്തുന്നത്.സൗകര്യമൊരുക്കുന്നതില്‍ അലംഭാവം

Tags: തിരുവനന്തപുരംസൗകര്യങ്ങള്‍കര്‍ക്കിടക വാവ്ബലിSanghumukham
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.