Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

തിരുവനന്തപുരത്തെ കിണര്‍ ദുരന്തം ആകസ്മികം; രക്ഷാദൗത്യം ദുഷ്‌കരം

മണ്ണിന് ഇളക്കം തട്ടുന്നത് മനസിലാക്കിയ മണികണ്ഠന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ കിണര്‍ വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴുകയായിരുന്നു. നാല്പത് അടിയോളം മണ്ണ് മൂടിയ മഹാരാജന്റെ നിലവിളി കിണറിനുള്ളില്‍ കുടുങ്ങി. ഒന്നും ചെയ്യാനാകാതെ നിസഹായരായി നിന്ന സഹപ്രവര്‍ത്തകരുടെ ഉച്ചത്തിലുള്ള വിളികേട്ടെത്തിയ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 9, 2023, 08:56 am IST
in Thiruvananthapuram

സതീഷ് കരുംകുളം

തിരുവനന്തപുരം: മുക്കോല സര്‍വശക്തിപുരം സ്വദേശി സുകുമാരന്റെ വീട്ടിലെ കിണറിനുള്ളിലെ നിര്‍ത്തിവച്ച പണി ഇന്നലെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് മഹാരാജനും മണികണ്ഠനും ദുരന്തത്തിലേക്ക് ഇറങ്ങിയത്. മണികണ്ഠന്‍ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടപ്പോള്‍ മഹാരാജന്‍ ദുരന്തത്തിനിരയായി.

മണ്ണിന് ഇളക്കം തട്ടുന്നത് മനസിലാക്കിയ മണികണ്ഠന്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ കിണര്‍ വലിയ ശബ്ദത്തോടെ ഇടിഞ്ഞ് താഴുകയായിരുന്നു. നാല്പത് അടിയോളം മണ്ണ് മൂടിയ മഹാരാജന്റെ നിലവിളി കിണറിനുള്ളില്‍ കുടുങ്ങി. ഒന്നും ചെയ്യാനാകാതെ നിസഹായരായി നിന്ന സഹപ്രവര്‍ത്തകരുടെ ഉച്ചത്തിലുള്ള വിളികേട്ടെത്തിയ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു.

കഴിഞ്ഞ ആഴ്ചയില്‍ നാല് ദിവസത്തെ പണിക്ക് ശേഷം മഴ കണക്കിലെടുത്ത് പണി നിര്‍ത്തിവച്ച കിണര്‍ ചതിക്കില്ലെന്ന ഉറച്ച വിശ്വാസത്തില്‍ മഹാരാജനും സംഘവും ഇന്നലെ അവസാനഘട്ട ജോലിക്കിറങ്ങിയത്. മഹാരാജനെ കൂടാതെ കരാര്‍ ഏറ്റെടുത്ത പുന്നകുളം സ്വദേശി മണികണ്ഠന്‍, മുക്കോല സ്വദേശികളായ വിജയന്‍, ശേഖര്‍, കണ്ണന്‍ എന്നിവര്‍ രാവിലെ ഏഴരയോടെയാണ് കിണറിന്റെ ഉടമസ്ഥനായ മുക്കോല സര്‍വശക്തിപുരം സ്വദേശി സുകുമാരന്റെ വീട്ടില്‍ എത്തിയത്.

90 അടിയോളം താഴ്ചയുള്ള കിണറിനുള്ളില്‍ നേരത്തെ ഉണ്ടായിരുന്ന പതിനാറ് റിംഗുകള്‍ക്ക് പുറമെ പുതിയതായി ഇറക്കിയ പതിനഞ്ച് റിംഗുകള്‍ കൂടി അടുക്കിയിരുന്നു. ഇന്നലത്തെ പ്രധാന ദൗത്യം കിണറിനുള്ളിലെ മണ്ണും നേരത്തെ കുടുങ്ങിയ പമ്പ്‌സെറ്റും പുറത്തെടുകയായിരുന്നു. പണി ഏറ്റെടുത്ത മണികണ്ഠനും മഹാരാജനും കിണറിനുള്ളില്‍ ഇറങ്ങി.

ചെളിയില്‍ പുതഞ്ഞു കിടന്ന മോട്ടോര്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പത്തടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങി. ദുഷ്‌കരമെന്ന് മനസിലാക്കിയ തൊഴിലാളികള്‍ മോട്ടോര്‍ കരയ്‌ക്കെത്തിക്കുന്നതിനുള്ള ശ്രമം ഉപേക്ഷിച്ച് പുറത്ത് കടക്കാന്‍ തീരുമാനിച്ചു.

ഇതിനിടയില്‍ മുകളില്‍ നിന്നുള്ള മണ്ണിന് ഇളക്കം തട്ടുന്നതായി മനസിലാക്കിയ മണികണ്ഠന്‍ മഹാരാജനോട് രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടശേഷം വേഗത്തില്‍ മുകളിലേക്ക് കയറി രക്ഷപ്പെട്ടു. അപകടം മനസിലാക്കി മുകളിലേക്ക് കയറാന്‍ തുടങ്ങുന്നതിനിടയില്‍ റിംഗുകള്‍ തകര്‍ത്ത മണ്‍കൂന വലിയ ശബ്ദത്തോടെ താഴേക്ക് പതിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ കിണറിന്റെ ആഴം നേര്‍പകുതിയായി ഉയര്‍ന്നു.

ഇതിനിടയില്‍പ്പെട്ട് അമര്‍ന്ന മഹാരാജന്റെ നിലവിളിയും ആരും കേട്ടില്ല. മഴ പെയ്തു കുതിര്‍ന്നതിനാല്‍ മണ്ണ് മാറ്റാനുള്ള ദൗത്യം അതീവദുഷ്‌കരമായി. ഉപജീവനത്തിനായുള്ള കിണര്‍ പണിക്കിടയില്‍ മണ്ണിനടിയില്‍ അകപ്പെട്ട് മണിക്കൂറുകള്‍ കഴിഞ്ഞും പുറത്തെടുക്കാനാകാത്ത തൊഴിലാളിയുടെ ജീവനുവേണ്ടി ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്.

Tags: keralaതിരുവനന്തപുരംwellfire force
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Main Article

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

Kerala

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.