Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ്: കലാപനീക്കത്തിനെതിരെ ജാഗ്രതയുമായി ‘സഞ്ചരിക്കുന്ന രാജ്ഭവൻ’

ഗവർണർ ഡോ സിവി ആനന്ദബോസും രാജ്ഭവൻ ഉദ്യോഗസ്ഥരും രാവിലെ ആറുമണിക്ക് സർവസന്നാഹവുമായി പുറത്തിറങ്ങിയപ്പോൾ തന്നെ രാജ്ഭവൻ വീണ്ടും ശ്രദ്ധാകേന്ദ്രമായി. വലിയൊരു മാധ്യമസംഘവും ഗവർണറെ അനുഗമിക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് രാജ്ഭവൻ ജനങ്ങളുടെ സുരക്ഷയ്‌ക്ക് നേരിട്ടിറങ്ങുന്നതെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 06:54 pm IST
in India

കൊൽക്കത്ത:  അക്രമപരമ്പരയ്‌ക്കിടെ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ച പശ്ചിമ ബംഗാളിൽ കലാപം  നിയന്ത്രിക്കുന്നതിന് ‘സഞ്ചരിക്കുന്ന രാജ്ഭവൻ’ നിരത്തിലിറങ്ങിയതോടെ പരാതിപ്രവാഹവുമായി സ്ഥാനാനാർത്ഥികളും സമ്മതിദായകരും.  

ഗവർണർ ഡോ സിവി ആനന്ദബോസും രാജ്ഭവൻ ഉദ്യോഗസ്ഥരും രാവിലെ ആറുമണിക്ക് സർവസന്നാഹവുമായി പുറത്തിറങ്ങിയപ്പോൾ തന്നെ രാജ്ഭവൻ വീണ്ടും ശ്രദ്ധാകേന്ദ്രമായി.  വലിയൊരു മാധ്യമസംഘവും ഗവർണറെ അനുഗമിക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് രാജ്ഭവൻ ജനങ്ങളുടെ സുരക്ഷയ്‌ക്ക് നേരിട്ടിറങ്ങുന്നതെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

ജനക്കൂട്ടവും സംഘർഷസാധ്യതയും കാണുന്നിടത്തൊക്കെ ഗവർണർ വാഹനം നിർത്തി ജനങ്ങളെ കേൾക്കുകയും അപ്പപ്പോൾ തന്നെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് നിർദേശം നൽകുകയും ചെയ്തു.  അതോടെ തിരഞ്ഞെടുപ്പ്പോ കമ്മീഷനും പൊലീസും കേന്ദ്രസേനയും കൂടുതൽ ഉണർന്നു പ്രവർത്തിക്കാൻ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കലാപകലുഷിതമായ നോർത്ത് 24 പർഗാനാസ്, നാദിയ പ്രദേശങ്ങളിലൂടെയുള്ള യാത്രയ്‌ക്കിടയിൽ ബസുദേവ്പൂർ എന്ന സ്ഥലത്ത് സിപിഎം സ്ഥാനാര്ഥികളുൾപ്പെട്ട ജനക്കൂട്ടം  ഗവർണറുടെ വാഹനവ്യൂഹം കൈകാണിച്ച് നിർത്തി, തങ്ങളെ വോട്ടുചെയ്യാനനുവദിക്കുന്നില്ലെന്നും മർദ്ദിക്കുന്നുവെന്നും പരാതിപ്പെട്ടു. അപ്പോൾത്തന്നെ ഗവർണർ തിരഞ്ഞെടുപ്പ് ഉദ്യോസ്ഥരടക്കമുള്ളവരെ ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിന് അടിയന്തര നിർദേശം നൽകി.

രാജ്ഭവനിൽ തുറന്ന ‘പീസ് റൂമി’ലേക്കും ‘ദ്രുത പരാതിപരിഹാര സെല്ലി’ലേക്കും വരുന്ന പരാതിപ്രവാഹത്തിന് പരിഹാരം കാണാൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവവികാസം. ഗവർണറുടെ നിർദേശങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷൻ മുഖംതിരിച്ചതോടെയാണ് ഗവർണർ നേരിട്ടിടപെടാൻ നിർബന്ധിതനായത്. തിരഞ്ഞെടുപ്പ് നീതിപൂർവവും സമാധാനപരവുമായി നടത്തുന്നതിന്തെ അന്തരീക്ഷമൊരുക്കുന്നതിൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ  പരാജയപ്പെട്ടുവെന്ന് കഴിഞ്ഞദിവസം ഗവർണർ ആനന്ദ ബോസ് തുറന്നടിച്ചിരുന്നു. കലാപസാദ്ധ്യതയുള്ള പ്രദേശങ്ങളിലൂടെയാണ് രാജ്ഭവൻ പ്രധാനമായും സഞ്ചരിക്കുന്നത്.  

സംസ്ഥാനത്ത് നാമനിർദ്ദേശ നടപടികൾ ആരംഭിച്ചതിന് ശേഷം നിരവധി അക്രമ സംഭവങ്ങളും കൊലപാതകങ്ങളും തീവെപ്പും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിന് കേന്ദ്ര സേനയെ വിന്യസിക്കേണ്ടിവന്നത്.  നീതിപൂർവവുമായ തെരഞ്ഞെടുപ്പ്‌ ഉറപ്പാക്കാൻ സംസ്ഥാന പൊലീസിന്‌ കഴിയില്ലെന്ന്‌ വിലയിരുത്തി ഹൈക്കോടതിയാണ് 882 കമ്പനി കേന്ദ്രസേനയെ നിയോഗിക്കാൻ നിർദേശിച്ചത്

Tags: electiongovernorപശ്ചിമബംഗാള്‍riotസിവി ആനന്ദബോസ്രാജ്ഭവൻ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

Kerala

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

Kerala

സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ: എന്‍ ബി ഉമാശങ്കര്‍ ബാബു പ്രസിഡന്റ്

India

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

Kerala

നിയമസഭയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചില്ല; സതീശൻ സർക്കാർ ആരുടെ നിയന്ത്രണത്തിൽ?

പുതിയ വാര്‍ത്തകള്‍

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.