Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ്: പിടിയിലായവരിലും ഏജന്‍സിയിലും അന്വേഷണം ഒതുങ്ങും

നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുത്തത് താന്‍ തന്നെയാണെന്ന് അബിന്‍ സമ്മതിച്ചിട്ടുണ്ട്. കോളജിന്റെ വാതില്‍ക്കല്‍ വിതരണം ചെയ്ത നോട്ടീസില്‍ നിന്നാണ് എറണാകുളത്തെ ഓറിയോണ്‍ ഏജന്‍സിയെ കുറിച്ച് വിവരം ലഭിച്ചതെന്നും പണം നല്കിയപ്പോള്‍ യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് ആണെന്ന് പറഞ്ഞാണ് നല്കിയതെന്നും അബിന്‍ പറയുന്നു.

Janmabhumi Online by Janmabhumi Online
Jun 28, 2023, 05:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കായംകുളം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് കേസില്‍ അന്വേഷണം ഇപ്പോള്‍ പിടിലായവരിലും വിദ്യാഭ്യാസ എജന്‍സിയിലും ഒതുങ്ങിയേക്കും. കേസിലെ രണ്ടാം പ്രതി മുന്‍ എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് അബിന്‍ സി. രാജിന്റെ മൊഴി ഇത്തരത്തിലാണ്. നിഖില്‍ തോമസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുത്തത് താന്‍ തന്നെയാണെന്ന് അബിന്‍ സമ്മതിച്ചിട്ടുണ്ട്. കോളജിന്റെ വാതില്‍ക്കല്‍ വിതരണം ചെയ്ത നോട്ടീസില്‍ നിന്നാണ് എറണാകുളത്തെ ഓറിയോണ്‍ ഏജന്‍സിയെ കുറിച്ച് വിവരം ലഭിച്ചതെന്നും പണം നല്കിയപ്പോള്‍ യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റ് ആണെന്ന് പറഞ്ഞാണ് നല്കിയതെന്നും അബിന്‍ പറയുന്നു.  

നിഖില്‍ തോമസിന് അല്ലാതെ മറ്റാര്‍ക്കും. ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്കിയിട്ടില്ല. ഓറിയോണ്‍ ഏജന്‍സി ഉടമയെ ചോദ്യം ചെയ്താല്‍ മാത്രമെ അന്വേഷണം ഇനി മുന്നോട്ട് പോകുകയുള്ളു. അതിനിടെ കേസില്‍ ഒന്നാം പ്രതിയായ എസ്എഫ്‌ഐ മുന്‍ ഏരിയ സെക്രട്ടറി നിഖില്‍ തോമസിന് കലിംഗ സര്‍വകലാശാലയുടെ വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് നല്കിയ ഓറിയോണ്‍ ഏജന്‍സിയുടെ നടത്തിപ്പുകാരന്‍ എവിടെയാണെന്ന് യാതൊരു വിവരവുമില്ല.  വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഇയാള്‍ അറസ്റ്റിലായതോടെ, കലൂരിലെ ഏജന്‍സി പൂട്ടി. മാള്‍ട്ടയില്‍ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെടുത്ത കേസില്‍ ഏജന്‍സി നടത്തിപ്പുകാരന്‍ തിരുവനന്തപുരം സ്വദേശി കഴിഞ്ഞ സപ്തംബറിലാണ് പോലീസിന്റെ പിടിയിലായത്. പുറത്തിറങ്ങിയ ശേഷം എവിടെയാണെന്ന് വിവരമില്ല. നെടുമ്പാശേരിയില്‍ തിങ്കളാഴ്ച രാത്രി പിടിയിലായ അബിനെ മാലദ്വീപ് ഭരണകൂടം അധ്യാപക ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായാണ് വിവരം. മാലദ്വീപ്, അബിന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും റദ്ദാക്കിയിട്ടുള്ളതായിട്ടാണ് വിവരം. രണ്ടുലക്ഷം കൊടുത്തപ്പോള്‍ അബിനാണ് തനിക്ക് കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നല്കിയതെന്നാണ് നിഖില്‍ നല്കിയ മൊഴി. നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റും ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ  മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിരുന്നു. അതേസമയം, കേസിലെ സുപ്രധാന തെളിവായ നിഖിലിന്റെ ഫോണ്‍ കണ്ടെത്താനായിട്ടില്ല.  

ഫോണ്‍ കായംകുളത്തെ ഒരു തോട്ടില്‍ ഉപേക്ഷിച്ചെന്നാണ് നിഖിലിന്റെ മൊഴി. എന്നാല്‍ ഇതുള്‍പ്പടെ നിഖില്‍ നല്കിയ മൊഴികളില്‍ പലതും പോലീസ് വിശ്വസിച്ചിട്ടില്ല. ഇയാളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ എടുക്കാനും നീക്കം ആരംഭിച്ചിട്ടുണ്ട്. നിഖിലിനെയും അബിനെയും അന്വേഷണ സംഘം തെളിവെടുപ്പിനായി എറണാകുളത്ത് എത്തിച്ചു.  

Tags: Fake certificatepersonUniversityഅന്വേഷണംവ്യാജം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളുടെ തുടര്‍ പഠനം വിലക്കിയ സര്‍വകലാശാലയുടെ നടപടി ശരിവെച്ച് ഹൈക്കോടതി

India

ബംഗാളിലെ വിസി നിയമനം: ഗുണനിലവാരത്തിൽ വീണ്ടും നിലപാടുറപ്പിച്ച് ഗവർണർ ആനന്ദബോസ്, സുപ്രീംകോടതിയിൽ വിയോജനക്കുറിപ്പ് സമർപ്പിച്ചു

Kerala

സ്വമേധയാ പാസ്സ്വേര്‍ഡ് നല്‍കി ഓണ്‍ലൈന്‍ തട്ടിപ്പില്‍ പെട്ടത് ബാങ്കിന്റെ കുറ്റമല്ലെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍

Kerala

ദേശീയ ഉന്നതവിദ്യാഭ്യാസ കണ്‍വെന്‍ഷന്‍; ഗവര്‍ണര്‍ ഇടപെട്ടു, സര്‍ക്കുലര്‍ സര്‍ക്കാര്‍ തിരുത്തി

Vicharam

അറിവിന്റെ തായ്‌വേര് മുറിക്കുന്ന ഇടതു സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

യുവാവിനെ സുഹൃത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത

കാലവര്‍ഷക്കെടുതി രൂക്ഷം, ശനിയാഴ്ച വിവിധ ജില്ലകളിലായി 7 മരണം

താനൂരില്‍ കേക്ക് തൊണ്ടയില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു

എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസ് : പ്രതിക്ക് 105 വര്‍ഷം കഠിന തടവ്

ഉണ്ണി മുകുന്ദനെതിരെ പെണ്‍വിഷയം വന്നാല്‍ വിശ്വസിക്കില്ല, ഉണ്ണി മുകുന്ദന്‍ കള്‍ച്ചറുള്ള കുടുംബത്തില്‍ നിന്നും വരുന്നയാള്‍: ഫക്രുദ്ദീന്‍ അലി

പോക്സോ കേസ് : യുവാവ് പിടിയിൽ

മിസ് തായ്‌ലന്‍ഡ് ലോക സുന്ദരി

അട്ടപ്പാടിയില്‍ പശുവിനെ മേയ്‌ക്കുന്നതിനിടെ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

പാകിസ്ഥാന്‍ സൈനികമേധാവി അസിം മുനീറിനെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്

തിരുവല്ല നിരണത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയയാള്‍ വള്ളം മറിഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies