Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് ഭൂമി നൽകുന്നില്ല; വ്യാപാര മുതലാളിമാർക്ക് തീറെഴുതാൻ സർക്കാർ നീക്കം

പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപത്തെ സർക്കാർ ഭൂമി വ്യാപാര മുതലാളിമാർക്ക് തീറെഴുതാൻ നീക്കം. ഇതിനു പിന്നാലെ ഭൂമി തട്ടിയെടുക്കാൻ സിഐടിയു കൊടികുത്തി.

Janmabhumi Online by Janmabhumi Online
Jun 25, 2023, 08:30 pm IST
in Kerala
വ്യാപാരികൾക്ക് കൈമാറാൻ നീക്കം നടത്തുന്ന പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപത്തെ ഭൂമി

വ്യാപാരികൾക്ക് കൈമാറാൻ നീക്കം നടത്തുന്ന പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപത്തെ ഭൂമി

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു സമീപത്തെ സർക്കാർ ഭൂമി വ്യാപാര മുതലാളിമാർക്ക് തീറെഴുതാൻ നീക്കം. ഇതിനു പിന്നാലെ ഭൂമി തട്ടിയെടുക്കാൻ സിഐടിയു കൊടികുത്തി.  ഗണപതി ക്ഷേത്രത്തോട് ചേർന്നു കിടക്കുന്ന ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മൂന്ന് സെന്റ് ഭൂമിയാണ് സമീപത്തെ വ്യാപാര മുതലാളിമാർക്ക് തീറെഴുതാൻ അണിയറയിൽ നീക്കം നടത്തുന്നത്. ഇവർ നടത്തിയിരുന്ന കച്ചവട സ്ഥാപനങ്ങൾ തീപിടുത്തത്തിൽ കത്തി നശിച്ചതിനാൽ കെട്ടിട നിർമാണത്തിന് ഭൂമി കൊടുക്കുന്നു എന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം. സ്ഥലം വിട്ടുനൽകും കെട്ടിടം നിർമിച്ച് സ്ഥാപനം തുടങ്ങാം എന്ന വ്യവസ്ഥയിൽ കരാർ ഉറപ്പിക്കാനാണ് റവന്യൂ വകുപ്പിന്റെ നീക്കം. എന്നാൽ കത്തിയ സ്ഥാപനങ്ങൾ പണി ചെയ്ത് വീണ്ടും വ്യാപാരങ്ങൾ തുടങ്ങിക്കഴിഞ്ഞു.  

വലിയ അട്ടിമറിയാണ് പ്രദേശത്തെ എംഎൽഎകൂടിയായ മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ നടക്കുന്നത്. സ്ഥല പരിമിതിയിൽ വീർപ്പ് മുട്ടുന്ന പ്രസിദ്ധമായ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് ഈ വസ്തു നൽകാൻ ക്ഷേത്രത്തിന്റെ ഭരണാധികാരിയായ പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്നും സർക്കാരിന് പലതവണ കത്ത് നൽകി. സർക്കാർ നിശ്ചയിക്കുന്ന വിലയും നൽകാമെന്ന് സൈനിക കേന്ദ്രം അറിയിച്ചു. ഇതിലേയ്‌ക്കായി നിരവധി തവണ സർക്കാരിനെ സമീപിക്കുകയും ചെയ്തു. എന്നിട്ടും മറുപടി നൽകാതെയാണ് ഭൂമി മറ്റുള്ളവർക്ക് നൽകാനുള്ള നീക്കം തുടങ്ങിയത്. ഇവിടെ നിർമിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ മത്സ്യ മാംസാദികൾ വരെ വിൽക്കുന്ന കേന്ദ്രമായി ഭാവിയിൽ മാറും. ഇതിലേയ്‌ക്കുള്ള ഗൂഢ നീക്കമാണ് സർക്കാരിന്റെ ഭാഗത്തു നിന്നും  നടത്തുന്നത്.  

ഇതിനിടെ സിഐടിയു ഭൂമിയിൽ കൊടിനാട്ടി. വ്യാപാര സ്ഥാപനങ്ങൾ നിർമിക്കുമ്പോൾ തങ്ങൾക്ക് സൗജന്യമായി കടമുറികൾ ലഭിക്കുന്നതിനു വേണ്ടിയാണിത്. വസ്തുവിനു മുന്നിലാണ് തേങ്ങയുടെ വ്യാപാരം നടത്തുന്നത്. ഒരു വട്ടിപ്പലിശക്കാരനാണ് വ്യാപാരം നിയന്ത്രിക്കുന്നത്. ഇയാൾക്ക് സിഐടിയുവുമായി അടുത്ത ബന്ധമുണ്ട്. തേങ്ങാകച്ചവടം നിയന്ത്രിക്കുന്നതിനുവേണ്ടി കടമുറി ലഭിക്കുന്നതിനാണ് മുൻകൂറായി കൊടികുത്തിയത്.

ഭൂമി ഗണപതിക്ഷേത്രത്തിനു വിട്ടു നൽകണമെന്ന് ഹൈന്ദവ സംഘടനകളും ഭക്തജനങ്ങളും ആവശ്യപ്പെട്ടു.  ഇത് സംബന്ധിച്ച് ഹിന്ദു ഐക്യവേദി സർക്കാരിന് നിവേദനം നൽകി.

Tags: തിരുവനന്തപുരംlandപഴവങ്ങാടി ഗണപതി ക്ഷേത്രം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രോഗബാധിതനായ വൃദ്ധനുള്‍പ്പെടെ കഴിയുന്ന വീടും സ്ഥലവും ജപ്തി ചെയ്ത് കേരള ബാങ്ക്

India

ഒരിക്കല്‍ ഒരു ഭൂമി വഖഫ് ആയാൽ അത് എക്കാലത്തും വഖഫ് ആയിരിക്കും ; കേരളം സുപ്രീം കോടതിയിൽ

Kerala

ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സിവില്‍ കോടതി: മനുഷ്യാവകാശ കമ്മീഷന്‍

India

വഖഫ് ബോര്‍ഡിന്റെ പേരില്‍ ഇനി ആര്‍ക്കും ഭൂമി കൊള്ളയടിക്കാന്‍ കഴിയില്ല- യോഗി ആദിത്യനാഥ്

Kerala

വഖഫ് ബില്ലിലെ ചില വ്യവസ്ഥകളോട് യോജിപ്പെന്ന് ജോസ് കെ.മാണി

പുതിയ വാര്‍ത്തകള്‍

വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തിച്ചതിന് പിന്നില്‍ മുന്‍ വൈരാഗ്യം

റോബര്‍ട്ട് വദ്ര (ഇടത്ത്) സഞ്ജയ് ഭണ്ഡാരി (വലത്ത്)

പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവിന് കുരുക്കുമുറുകുമോ? റോബര്‍ട്ട് വദ്രയുടെ ചങ്ങാതി ആയുധദല്ലാള്‍ സഞ്ജയ് ഭണ്ഡാരി പിടികിട്ടാ സാമ്പത്തിക കുറ്റവാളിയെന്ന് കോടതി

കുട്ടിക്കാലത്ത് രാഷ്‌ട്രീയ സംഘര്‍ഷത്തിനിടെ ബോംബേറില്‍ കാല്‍ നഷ്ടമായ ഡോ. അസ്ന വിവാഹിതയായി

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

സംസ്ഥാന സ്‌കൂള്‍ കലോത്സവം തൃശൂരില്‍, കായികമേള തിരുവനന്തപുരത്ത്

പേരൂര്‍ക്കട വ്യാജ മോഷണ കേസില്‍ കുടുങ്ങിയ ദളിത് യുവതിയുടെ പരാതിയില്‍ കേസെടുത്തു

വിദ്യാര്‍ത്ഥി ചമഞ്ഞ് ഐഐടി ബോംബെയില്‍ 14 ദിവസം തങ്ങി, 21 വ്യാജ ഇമെയില്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചു, ഒടുവില്‍ ബിലാല്‍ പിടിയില്‍

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണം, യുവാവിന് പരിക്ക്

രേവന്ത് റെഡ്ഡി (ഇടത്ത്) അന്നപൂര്‍ണ്ണ കാന്‍റീനിനെ പേര് ഇന്ദിരാഗാന്ധി കാന്‍റീന്‍ എന്നാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളായ സ്ത്രീകള്‍ (വലത്ത്)

രേവന്ത് റെഡ്ഡി പെട്ടു; സ്ത്രീകളുടെ തുണിയഴിച്ച് തല്ലുകൊടുത്താലേ ഇന്ദിരാഗാന്ധിയുടെ മഹത്വം മനസ്സിലാകൂ എന്ന പ്രസംഗം വിവാദമായി

മുഹറം അവധി മാറില്ല, ഞായറാഴ്ച തന്നെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies