Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗീതാ പ്രസ്സിന് ഗാന്ധി സമ്മാനം നല്‍കിയ മോദി സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച ജയറാം രമേഷിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

ഗീതാ പ്രസിന് സമാധാനത്തിനുള്ള ഗാന്ധി സമ്മാനം നല്‍കിയ മോദി സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ജയറാം രമേഷിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രസ്താവനയില്‍ നിന്നും ജയറാം രമേഷിനെപ്പോലുള്ള സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തിരിയണമെന്നാണ് സീനിയര്‍ കോണ്‍ഗ്രസ് നേതാവായ ആചാര്യ കൃഷ്ണത്തിന്റെ പ്രതികരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2023, 07:45 pm IST
in India

ന്യൂദല്‍ഹി: ഗീതാ പ്രസിന് സമാധാനത്തിനുള്ള ഗാന്ധി സമ്മാനം നല്‍കിയ മോദി സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ജയറാം രമേഷിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രസ്താവനയില്‍ നിന്നും ജയറാം രമേഷിനെപ്പോലുള്ള സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തിരിയണമെന്നാണ് സീനിയര്‍ കോണ്‍ഗ്രസ് നേതാവായ ആചാര്യ കൃഷ്ണത്തിന്റെ പ്രതികരണം.  

വാസ്തവത്തില്‍ ഭാരതത്തിന്റെ വായനാസംസ്കാരത്തിന് ഹൈന്ദവ പാരമ്പര്യത്തിന്റെ അടിത്തറ പകര്‍ന്ന പ്രിന്‍റിംഗ് പ്രസ്സാണ് ഗീതാ പ്രസ്. 1923ല്‍ ആരംഭിച്ച ഗീതാ പ്രസിന് 2023ല്‍ നൂറു വര്‍ഷം തികയുന്ന വേളിയിലാണ് മോദി സര്‍ക്കാര്‍ ഗീതാ പ്രസ്സിനെ ഗാന്ധി സമാധാന പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. 

ഗീതാ പ്രസ്സിന് ഗാന്ധി സമാധാന സമ്മാനം നല്‍കുന്നത് വി.ഡി. സവര്‍ക്കറെയും നാഥുറാം ഗോഡ്സെയെയും ആദരിക്കുന്നതിന് തുല്ല്യമാണെന്നായിരുന്നു ജയറാം രമേഷ് പറഞ്ഞത്. ഇത്തരം പ്രസ്താവനകള്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുകയും ബിജെപിയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും ആചാര്യ കൃഷ്ണം പറഞ്ഞു. പ്രധാനമന്ത്രി മോദി അധ്യക്ഷനായ ഗാന്ധി സമ്മാന ജൂറി സമിതി ഏകപക്ഷീയമായാണ്  ഗാന്ധി സമാധാന സമ്മാനത്തിന് ജൂണ്‍ 18ന് ചേര്‍ന്ന യോഗത്തില്‍ ഗീതാ പ്രസ്സിനെ തെരഞ്ഞെടുത്തത്.  

ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലൂടെ സമൂഹത്തില്‍ സാമൂഹ്യ, സാമ്പത്തിക, രാഷ്‌ട്രീയ മാറ്റങ്ങള്‍ ഉണ്ടാക്കിയതിനാണ് ഗീതാപ്രസ്സിനെ ഗാന്ധി സമ്മാനത്തിന് തെരഞ്ഞെടുത്തത്. ഒരു കോടി രൂപയാണ് സമ്മാനത്തുക. പക്ഷെ ഈ തുക വാങ്ങില്ലെന്നും എന്നാല്‍ അവാര്‍ഡ് സ്വീകരിക്കുമെന്നും ഗീതാ പ്രസ്സ് അധികൃതര്‍ പ്രതികരിച്ചു. ഹിന്ദു ഇന്ത്യയെ സൃഷ്ടിയും ഗീതാ പ്രസും എന്ന പേരില്‍ അക്ഷയ മുകുള്‍ രചിച്ച ഗ്രന്ഥത്തിന്റെ പുറം ചട്ട ട്വീറ്റ് ചെയ്തുകൊണ്ടാണ് ഗാന്ധിയ്‌ക്കെതിരായി പ്രവര്‍ത്തിച്ച സ്ഥാപനമാണ് ഗീതാ പ്രസ്സെന്ന് ജയറാം രമേഷ് തന്റെ ട്വീറ്റില്‍ കുറ്റപ്പെടുത്തിയത്.  

സൊസൈറ്റീസ് രജിസ്ട്രേഷന്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ഗോബിന്ദ് ഭവാന്‍ കാര്യാലയ ആരംഭിച്ച പ്രസ്സാണിത്. ഇവിടെ 14 ഭാഷകളിലായി ഏകദേശം 41.7 കോടി പുസ്തകങ്ങള്‍ ഇവിടെ അച്ചടിച്ചിട്ടുണ്ട്. ഇതില്‍ 16.21 കോടി ഭഗവദ്ഗീതയും ഉള്‍പ്പെടുന്നു. ചരിത്രത്തില്‍ വേരുകളുള്ള ഗീതാ പ്രസ്സിനെ വെറും ഹൈന്ദവ രാഷ്‌ട്രനിര്‍മ്മാണത്തിന് പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന രീതിയില്‍ മാത്രം വില കുറച്ചുകാണുകയാണ്. ജയറാം രമേഷ്. ഇന്ത്യയിലെ 80 ശതമാനം ഹിന്ദുക്കളെ പുരാണങ്ങളും ഇതിഹാസങ്ങളും ഹിന്ദു ദര്‍ശനങ്ങളും ജീവചരിത്രങ്ങളും വായിക്കാന്‍ പ്രേരിപ്പിച്ച ഏറെ വിശാലമായ മുഖമുള്ള ഒരു അച്ചടിസ്ഥാപനമാണ് വാസ്തവത്തില്‍ ഗീതാ പ്രസ്സ്.  

Tags: സമാധാനംജയറാം രമേഷ്ഗീതാ പ്രസ്സിന്ഗാന്ധി സമ്മാനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

370-ാം വകുപ്പ് നീക്കിയിട്ട് നാല് വര്‍ഷം, കശ്മീര്‍ ശാന്തിയിലേക്ക്

World

സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യുക്രൈന്‍ സമാധാന ചര്‍ച്ച; ഇന്ത്യയും പങ്കെടുക്കുന്നു,റഷ്യയെ ഒഴിവാക്കി

India

അദാനിയെ തൊടാനാകാതെ കോണ്‍ഗ്രസ് ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് വീണ്ടും പ്രിയങ്കരമായി അദാനി ഓഹരികള്‍ മാറുന്നു

India

വയനാട് ഉപതെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്ഷുഭിതനായി, വാര്‍ത്താസമ്മേളനം നിര്‍ത്തി ജയറാം രമേശ്

India

ഗീതാ പ്രസ്സ് ഒരു അച്ചടിശാല മാത്രമല്ല, കോടിക്കണക്കിന് ആളുകളുടെ ക്ഷേത്രവും വിശ്വാസവുമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.