Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അരച്ചാണ്‍ വയറിനായി കച്ചവടക്കാര്‍ അഴുക്കുചാലില്‍

മനുഷത്വം മരവിക്കുന്ന കാഴ്ചയാണ് ഉദിയന്‍കുളങ്ങര സേതുലക്ഷ്മിപുരം പബ്ലിക് മാര്‍ക്കറ്റിലേത്. മത്സ്യവും മാംസവും വില്ക്കുന്ന മാര്‍ക്കറ്റില്‍ മാലിന്യം ഒഴുകിപ്പോകുന്ന ഓടകളില്‍ ഇറങ്ങിയിരുന്നാണ് പലരും കച്ചവടം നടത്തി അന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തുന്നത്. ഈ കച്ചവടക്കാര്‍ മാര്‍ക്കറ്റ് ലേലത്തിന് എടുത്തിട്ടുള്ളവര്‍ക്ക് ദിനംപ്രതി തീരുവ കൊടുത്തിട്ടാണ് ഇവിടെ കച്ചവടം നടത്താറുള്ളതും. എന്നാല്‍ മാര്‍ക്കറ്റില്‍ വര്‍ഷങ്ങളായി യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്നതാണ് വസ്തുത.

Janmabhumi Online by Janmabhumi Online
May 23, 2023, 05:07 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഹരി

കൊല്ലയില്‍ (തിരുവനന്തപുരം): മനുഷത്വം മരവിക്കുന്ന കാഴ്ചയാണ് ഉദിയന്‍കുളങ്ങര സേതുലക്ഷ്മിപുരം പബ്ലിക് മാര്‍ക്കറ്റിലേത്. മത്സ്യവും മാംസവും വില്ക്കുന്ന മാര്‍ക്കറ്റില്‍ മാലിന്യം ഒഴുകിപ്പോകുന്ന ഓടകളില്‍ ഇറങ്ങിയിരുന്നാണ് പലരും കച്ചവടം നടത്തി അന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തുന്നത്. ഈ കച്ചവടക്കാര്‍ മാര്‍ക്കറ്റ് ലേലത്തിന് എടുത്തിട്ടുള്ളവര്‍ക്ക് ദിനംപ്രതി തീരുവ കൊടുത്തിട്ടാണ് ഇവിടെ കച്ചവടം നടത്താറുള്ളതും. എന്നാല്‍ മാര്‍ക്കറ്റില്‍ വര്‍ഷങ്ങളായി യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്നതാണ് വസ്തുത.

വര്‍ഷംതോറും 15 മുതല്‍ 20 ലക്ഷം വരെ രൂപയ്‌ക്കാണ് പഞ്ചായത്ത് ചന്ത ലേലത്തിന് കൊടുക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും ഒരു രൂപ പോലും പഞ്ചായത്തധികൃതര്‍ മാര്‍ക്കറ്റിനു വേണ്ടി ഉപയോഗിക്കുന്നില്ലെന്ന ആക്ഷേപമാണ് നാട്ടുകാര്‍ക്കും കച്ചവടക്കാര്‍ക്കും പ്രതിപക്ഷത്തിനും. നിലവിലെ മാര്‍ക്കറ്റ് ലേലത്തില്‍ ഭരണപക്ഷത്തില്‍പ്പെട്ട ഒരാളുടെ ബന്ധുവും ഭരിക്കുന്ന പാര്‍ട്ടിയുടെ തന്നെ മറ്റൊരു നേതാവും ചന്ത ലേലത്തില്‍ പങ്കെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള മത്സരത്തെ തുടര്‍ന്ന് ഇരുപത് ലക്ഷത്തി അയ്യായിരം രൂപയ്‌ക്കാണ് മാര്‍ക്കറ്റ് ഒരു വര്‍ഷത്തേക്ക് ലേലം പിടിച്ചിരിക്കുന്നത്. ഈ ലേല തുക ഈടാക്കുന്നതിന് വേണ്ടി കച്ചവടക്കാരില്‍ നിന്നും അമിതതീരുവ പിരിച്ചെടുക്കുന്നതായും പരാതിയുണ്ട്. വീടുകളില്‍ നിന്നും വീട്ടമ്മമാര്‍ കൊണ്ടുവരുന്ന ഉത്പന്നങ്ങള്‍ക്ക് മുമ്പ് ലേലം പിടിച്ചിരുന്നവര്‍ തീരുവ വാങ്ങാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അമ്പതും നൂറും രൂപയ്‌ക്കുള്ള സാധനങ്ങള്‍ക്ക് പോലും രസീത് കൊടുക്കാതെ 10, 20 രൂപ തീരുവ കൈപ്പറ്റുന്നതായും ആരോപണമുണ്ട്.  

ചെറിയ മഴപെയ്താല്‍ ചെളിയും വെള്ളവും പച്ചക്കറി മത്സ്യ-മാംസാദികളുടെ അവശിഷ്ടമൊഴുകുന്ന അഴുക്കുചാലും രൂപം കൊള്ളുകയാണ്. ജീവിക്കാന്‍ വേറെ മാര്‍ഗമില്ലാത്തതിനാല്‍ സഹിക്കുകയാണെന്നും കച്ചവടക്കാര്‍ പറയുന്നു. മാര്‍ക്കറ്റിനുള്ളില്‍ റോഡ് ഉണ്ടെങ്കിലും അത് തകര്‍ന്നിട്ട് വര്‍ഷങ്ങളേറെ ആയി. ഇത് ശരിയാക്കാന്‍ പഞ്ചായത്തധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. മാര്‍ക്കറ്റിന് സമീപം സ്ഥിതിചെയ്യുന്ന കുടുംബശ്രീ ഹോട്ടലിലെ മാലിന്യവും ചന്തയിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതും കച്ചവടക്കാര്‍ക്ക് ദുരിതമായി മാറുന്നു.

ഞായര്‍, ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിലാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ദിനംപ്രതിയുള്ള മാര്‍ക്കറ്റും പ്രവര്‍ത്തിച്ചുവരികയാണ്. ഈ മാര്‍ക്കറ്റിനുള്ളില്‍ തന്നെ ഒരു അങ്കണവാടിയും ഉണ്ട്. ചെങ്കല്‍ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാളും തൊഴിലുറപ്പ് ഓഫീസ് അടക്കം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ക്കറ്റിലെ ദുര്‍ഗന്ധം കാരണം മൂക്കുപൊത്തി മാത്രമേ ഇവിടേക്ക് എത്തിപ്പെടാന്‍ കഴിയുവെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രികാലമായാല്‍ തെരുവുനായ്‌ക്കളുടെ ശല്യവും മാര്‍ക്കറ്റിനുള്ളില്‍ രൂക്ഷമാണ്. ഈ പുരാതന മാര്‍ക്കറ്റിന്റെ ദുരവസ്ഥ മാറാന്‍ ശാശ്വത നടപടി ഉണ്ടാകണമെന്ന് കച്ചവടക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു.

Tags: വ്യാപാരികള്‍keralaതിരുവനന്തപുരം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരമണിക്കൂർ മൊബൈൽ ഓഫ് ചെയ്യണം; പോസ്റ്റ്, ലൈക്ക്, കമന്റ് എന്നിവ പാടില്ല ; ഇസ്രായേലിനെ തറ പറ്റിക്കാൻ ഡിജിറ്റൽ സമരത്തിന് ആഹ്വാനം ചെയ്ത് എം എ ബേബി

Kerala

കേന്ദ്ര ആരോഗ്യ പദ്ധതികളോട് കേരളത്തിന് വിമുഖത; വയോവന്ദന ഇന്‍ഷുറന്‍സ് പദ്ധതി അടക്കം നടപ്പിലാക്കുന്നില്ല

Health

രക്തം പോലെ ത്വക്കും ഇനി ‘ബാങ്കി’ല്‍ കിട്ടും, കേരളത്തില്‍ ആദ്യ സ്‌കിന്‍ ബാങ്ക് തിരുവനന്തപുരത്ത്

Kerala

കേരളത്തിലെ ആരോഗ്യരംഗം ഭീകരമായ തകർച്ചയിൽ; ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പ് : കെ.സുരേന്ദ്രൻ

Kerala

അമേരിക്ക വരെ വിറങ്ങലിച്ചപ്പോൾ ശരിയായ നിലപാടെടുത്തത് കേരളമാണ് ; കേരളത്തിലെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണ് ; എം വി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

ഉദ്ധവ് താക്കറെ ശിവസേനയുടെ ഹിന്ദി വിരോധം മുതലെടുക്കാന്‍ ചെന്ന സ്റ്റാലിന് കണക്കിന് കൊടുത്ത് ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും

ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ലഷ്‌കർ-ഇ-ത്വയ്ബ ; ഹാഫിസ് സയീദ് ഇതുവരെ ചെയ്തതെല്ലാം പാകിസ്ഥാനു വേണ്ടി

അസിം മുനീറും ട്രംപും തമ്മിലുള്ള ബന്ധത്തിന് പിന്നില്‍ രണ്ടു പേര്‍ക്കുമുള്ള സ്വാര്‍ത്ഥമോഹങ്ങള്‍

മുഹറം പരിപാടിക്കിടെ നടന്ന വിരുന്നിൽ ഭക്ഷ്യവിഷബാധ ; ഒരു മരണം ; 150 ഓളം പേർ ആശുപത്രികളിൽ

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

ഡയലോഗുകളുടെ ആൽക്കെമിസ്റ്റ് ! ഉണ്ണി ആറിനെ കാട്ടാളന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies