Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അരച്ചാണ്‍ വയറിനായി കച്ചവടക്കാര്‍ അഴുക്കുചാലില്‍

മനുഷത്വം മരവിക്കുന്ന കാഴ്ചയാണ് ഉദിയന്‍കുളങ്ങര സേതുലക്ഷ്മിപുരം പബ്ലിക് മാര്‍ക്കറ്റിലേത്. മത്സ്യവും മാംസവും വില്ക്കുന്ന മാര്‍ക്കറ്റില്‍ മാലിന്യം ഒഴുകിപ്പോകുന്ന ഓടകളില്‍ ഇറങ്ങിയിരുന്നാണ് പലരും കച്ചവടം നടത്തി അന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തുന്നത്. ഈ കച്ചവടക്കാര്‍ മാര്‍ക്കറ്റ് ലേലത്തിന് എടുത്തിട്ടുള്ളവര്‍ക്ക് ദിനംപ്രതി തീരുവ കൊടുത്തിട്ടാണ് ഇവിടെ കച്ചവടം നടത്താറുള്ളതും. എന്നാല്‍ മാര്‍ക്കറ്റില്‍ വര്‍ഷങ്ങളായി യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്നതാണ് വസ്തുത.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2023, 05:07 pm IST
in Kerala

ഹരി

കൊല്ലയില്‍ (തിരുവനന്തപുരം): മനുഷത്വം മരവിക്കുന്ന കാഴ്ചയാണ് ഉദിയന്‍കുളങ്ങര സേതുലക്ഷ്മിപുരം പബ്ലിക് മാര്‍ക്കറ്റിലേത്. മത്സ്യവും മാംസവും വില്ക്കുന്ന മാര്‍ക്കറ്റില്‍ മാലിന്യം ഒഴുകിപ്പോകുന്ന ഓടകളില്‍ ഇറങ്ങിയിരുന്നാണ് പലരും കച്ചവടം നടത്തി അന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തുന്നത്. ഈ കച്ചവടക്കാര്‍ മാര്‍ക്കറ്റ് ലേലത്തിന് എടുത്തിട്ടുള്ളവര്‍ക്ക് ദിനംപ്രതി തീരുവ കൊടുത്തിട്ടാണ് ഇവിടെ കച്ചവടം നടത്താറുള്ളതും. എന്നാല്‍ മാര്‍ക്കറ്റില്‍ വര്‍ഷങ്ങളായി യാതൊരുവിധ വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ലെന്നതാണ് വസ്തുത.

വര്‍ഷംതോറും 15 മുതല്‍ 20 ലക്ഷം വരെ രൂപയ്‌ക്കാണ് പഞ്ചായത്ത് ചന്ത ലേലത്തിന് കൊടുക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും ഒരു രൂപ പോലും പഞ്ചായത്തധികൃതര്‍ മാര്‍ക്കറ്റിനു വേണ്ടി ഉപയോഗിക്കുന്നില്ലെന്ന ആക്ഷേപമാണ് നാട്ടുകാര്‍ക്കും കച്ചവടക്കാര്‍ക്കും പ്രതിപക്ഷത്തിനും. നിലവിലെ മാര്‍ക്കറ്റ് ലേലത്തില്‍ ഭരണപക്ഷത്തില്‍പ്പെട്ട ഒരാളുടെ ബന്ധുവും ഭരിക്കുന്ന പാര്‍ട്ടിയുടെ തന്നെ മറ്റൊരു നേതാവും ചന്ത ലേലത്തില്‍ പങ്കെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള മത്സരത്തെ തുടര്‍ന്ന് ഇരുപത് ലക്ഷത്തി അയ്യായിരം രൂപയ്‌ക്കാണ് മാര്‍ക്കറ്റ് ഒരു വര്‍ഷത്തേക്ക് ലേലം പിടിച്ചിരിക്കുന്നത്. ഈ ലേല തുക ഈടാക്കുന്നതിന് വേണ്ടി കച്ചവടക്കാരില്‍ നിന്നും അമിതതീരുവ പിരിച്ചെടുക്കുന്നതായും പരാതിയുണ്ട്. വീടുകളില്‍ നിന്നും വീട്ടമ്മമാര്‍ കൊണ്ടുവരുന്ന ഉത്പന്നങ്ങള്‍ക്ക് മുമ്പ് ലേലം പിടിച്ചിരുന്നവര്‍ തീരുവ വാങ്ങാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അമ്പതും നൂറും രൂപയ്‌ക്കുള്ള സാധനങ്ങള്‍ക്ക് പോലും രസീത് കൊടുക്കാതെ 10, 20 രൂപ തീരുവ കൈപ്പറ്റുന്നതായും ആരോപണമുണ്ട്.  

ചെറിയ മഴപെയ്താല്‍ ചെളിയും വെള്ളവും പച്ചക്കറി മത്സ്യ-മാംസാദികളുടെ അവശിഷ്ടമൊഴുകുന്ന അഴുക്കുചാലും രൂപം കൊള്ളുകയാണ്. ജീവിക്കാന്‍ വേറെ മാര്‍ഗമില്ലാത്തതിനാല്‍ സഹിക്കുകയാണെന്നും കച്ചവടക്കാര്‍ പറയുന്നു. മാര്‍ക്കറ്റിനുള്ളില്‍ റോഡ് ഉണ്ടെങ്കിലും അത് തകര്‍ന്നിട്ട് വര്‍ഷങ്ങളേറെ ആയി. ഇത് ശരിയാക്കാന്‍ പഞ്ചായത്തധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. മാര്‍ക്കറ്റിന് സമീപം സ്ഥിതിചെയ്യുന്ന കുടുംബശ്രീ ഹോട്ടലിലെ മാലിന്യവും ചന്തയിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതും കച്ചവടക്കാര്‍ക്ക് ദുരിതമായി മാറുന്നു.

ഞായര്‍, ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിലാണ് മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ദിനംപ്രതിയുള്ള മാര്‍ക്കറ്റും പ്രവര്‍ത്തിച്ചുവരികയാണ്. ഈ മാര്‍ക്കറ്റിനുള്ളില്‍ തന്നെ ഒരു അങ്കണവാടിയും ഉണ്ട്. ചെങ്കല്‍ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി ഹാളും തൊഴിലുറപ്പ് ഓഫീസ് അടക്കം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മാര്‍ക്കറ്റിലെ ദുര്‍ഗന്ധം കാരണം മൂക്കുപൊത്തി മാത്രമേ ഇവിടേക്ക് എത്തിപ്പെടാന്‍ കഴിയുവെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രികാലമായാല്‍ തെരുവുനായ്‌ക്കളുടെ ശല്യവും മാര്‍ക്കറ്റിനുള്ളില്‍ രൂക്ഷമാണ്. ഈ പുരാതന മാര്‍ക്കറ്റിന്റെ ദുരവസ്ഥ മാറാന്‍ ശാശ്വത നടപടി ഉണ്ടാകണമെന്ന് കച്ചവടക്കാരും നാട്ടുകാരും ആവശ്യപ്പെടുന്നു.

Tags: keralaതിരുവനന്തപുരംവ്യാപാരികള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

പുതിയ വാര്‍ത്തകള്‍

വരുമാന മാർഗ്ഗങ്ങൾ തുറക്കും; കലാരംഗത്ത് വൻ അംഗീകാരം! സമ്പൂർണ്ണ രാശിഫലം (10 ജൂൺ 2026) – AI ജ്യോതിഷം

ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന 333 കോടി രൂപ വിലയുള്ള യുഎസിന്റെ അപാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ട് ഇറാന്‍

പഴയ കടം വീട്ടുകയാണ്….ശ്യാമപ്രസാദ് മുഖര്‍ജിയുടെ 125ാം ജന്മദിനത്തിന് 125 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാന്‍ ബംഗാളിലെ ബിജെപി സര്‍ക്കാര്‍

പാകിസ്ഥാനിലെ ലാഹോറിലെ തകര്‍ന്ന ജെയിന്‍ ക്ഷേത്രം

ബാബറി മസ്ജിദിന്റെ പേരില്‍ കലാപം നടത്തുന്ന മുസ്ലിങ്ങള്‍ അറിയണം;1947ല്‍ പാകിസ്ഥാനില്‍ 1817 ഹിന്ദു, സിഖ് ക്ഷേത്രങ്ങളുണ്ടായിരുന്നു, ഇന്ന് 37 എണ്ണം മാത്രം

അമ്മസ്നേഹം അമൂല്യമാണ്….സിംഹക്കുഞ്ഞിനെ റാഞ്ചിപ്പറക്കുന്ന കഴുകനെ വിടാതെ പിന്തുടര്‍ന്ന് അമ്മ സിംഹം…പിന്നെ സംഭവിച്ചത്.

ഹനുമാൻ ചാലിസ ഇങ്ങനെ ചൊല്ലിയാൽ ഫലം വായുവേഗത്തിൽ

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

ഗംഗാ നദിയിൽ നിന്ന് 2,500 വർഷം പഴക്കമുള്ള ശിവലിംഗം കണ്ടെത്തി ; മൗര്യ കാലഘട്ടത്തിലേതെന്ന് സൂചന ; 200 കിലോ ഭാരം

മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായമായി 200 റിയാൽ അയച്ചു ; സൗദിയിൽ മുസ്ലീം സഹോദരങ്ങൾ അറസ്റ്റിൽ ; മക്കളെ രക്ഷിക്കാൻ മോദിയുടെ സഹായം തേടി മാതാപിതാക്കൾ

ആദ്യം 5 ലക്ഷം , മാസം തോറും 5000 രൂപ ; ക്രിസ്ത്യാനിയാകാൻ ഓഫറുമായി മിഷനറിമാർ ; തടഞ്ഞ് ഗ്രാമവാസികൾ ; രജിസ്റ്റർ ചെയ്ത് 7 പരാതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.